നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞുവന്നു ! ഒറ്റ നിമിഷത്തില്‍ മകനെ വാരിയെടുത്ത് അച്ഛന്‍; വീഡിയോ വൈറലാകുന്നു…

വാഹനങ്ങള്‍ കൂടുന്തോറും റോഡപകടങ്ങളും കൂടി വരികയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈസമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന്‍ മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്.

Read More

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്; യോഗ്യതയുണ്ടെങ്കില്‍  വിവേചനം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫയര്‍ ആന്‍റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്ന് കോടതി നിർദേശിച്ചു.

Read More

സമ്മതത്തോടെ ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 വയസാക്കി ! ലൈംഗികത്തൊഴിലില്‍ സ്വീകരിക്കണമെങ്കില്‍ പ്രായം 18 വേണം; ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ബില്‍…

സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്‌ഠ്യേന പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല. എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്. നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള്‍ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.…

Read More

അവർ അതു ചെയ്തിരുന്നെങ്കിൽ! ഇന്നു സന്തോഷത്തോടെ ആടിപ്പാടി നടന്നേനേ.” മോഡൽ ഷാന്‍റൽ എട്ടുവർഷമായി കിടക്കയിൽ; വിരുന്നിനിടെ അന്ന് സംഭവിച്ചത്

“കഴിഞ്ഞ എട്ടു വർഷമായി ഞങ്ങൾ കടന്നുപോയ ദുരിതങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഇത്രനാളുകൾക്കു ശേഷവും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പോയാലും അവൾ ആർക്കും ഒരു ഭാരമാവില്ല. അവളെ നോക്കാൻ ആരെങ്കിലും ഉണ്ടാകും.’ വിധിയറിഞ്ഞ സന്തോഷത്തിൽ എഴുപതുകാരനായ അച്ഛൻ വിതുന്പി. “അവൾക്ക് സംസാരിക്കാനാവില്ല. കണ്ണുകൊണ്ടാണ് അവളുടെ ആവശ്യങ്ങൾ ഞങ്ങളെ അറിയിക്കുന്നത്. ആ ഭാഷ ഞങ്ങൾക്കു മാത്രമേ മനസിലാകുകയുള്ളൂ. ‘ ഷാന്‍റലിന്‍റെ അമ്മ ഡെബോറ തുടർന്നു. ” കോടതി വിധിയിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആംബുലൻസിൽ വച്ചുതന്നെ കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അവൾ ഇന്നു സന്തോഷത്തോടെ ആടിപ്പാടി നടന്നേനേ.” ആ ഒരു ഭക്ഷണംലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മോഡൽ ആകണമെന്നതായിരുന്നു ഷാന്‍റൽ ജിയാകലോണിന്‍റെ സ്വപ്നം. സ്വപ്നം കാണുകമാത്രമല്ല, അതിനായി അവർ കഠിനമായി അധ്വാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് 2013ൽ ആ നിർഭാഗ്യകരമായ സംഭവം ഷാന്‍റലിന്‍റെ ജീവിതത്തിലുണ്ടാകുന്നത്. ലാസ് വെഗാസ്…

Read More

തിരക്കുകൾ പലതുണ്ടെങ്കിലും ഇടവേള വീണു കിട്ടിയാൽ മെസി ഓടിയെത്തുന്ന ഇടമുണ്ട്, അത് ടൂറിസ്റ്റ് കേന്ദ്രങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒന്നുമല്ല, പിന്നെയോ?

മത്സരങ്ങൾ, ടീമിനൊപ്പമുള്ള ടൂറുകൾ, പരിശീലനം, പരസ്യ ചിത്രങ്ങളിലെ അഭിനയം, സ്വന്തം ബിസിനസുകൾ ഇങ്ങനെ തിരക്കുകൾ പലതുണ്ടെങ്കിലും അല്പമെങ്കിലും ഇടവേള വീണു കിട്ടിയാൽ മെസി ഒാടിയെത്തുന്ന ഇടമുണ്ട്, അത് ഏതെങ്കിലും വന്പൻ ടൂറിസ്റ്റ് കേന്ദ്രങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒന്നുമല്ല, പിന്നെയോ? സ്വന്തം കുടുംബം തന്നെ. ഇടവേള കിട്ടുന്പോഴൊക്കെ സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.ഇടവേളകൾ കിട്ടുന്പോഴൊക്കെ സകുടുംബം ടൂർ ആണ് പ്രധാന വിനോദം. അധികം ദൂരേയ്ക്ക് അല്ല ഇവരുടെ യാത്രകൾ. എന്നാൽ, കുട്ടികൾക്കു രസിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്ര സർവസന്നാഹങ്ങളോടുംകൂടെ തന്നെയായിരിക്കും. ഇഷ്‌ട ഇടങ്ങൾസ്പെയിനിലെ ഇബിസയാണ് മെസിക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ട ഇടം. കോവിഡ് കാലത്തു പോലും മെസി ഇബിസ സന്ദർശിച്ചിരുന്നു. യാത്രയിൽ മെസിയുടെ കുടുംബവും സുഹൃത്ത് ലൂയിസ് സുവാരസുമുണ്ടായിരുന്നു. ഫോർമെൻട്ര എന്ന കൊച്ചു ദ്വീപാണ് കുടുംബത്തിനു പ്രിയപ്പെട്ട മറ്റൊരിടം. കാറ്റലോണിയയിലെ സിറ്റഗസ്, കരീബിയനിലെ ആന്‍റിഗ്വാ, അർജന്‍റീനയിലെ റൊസാരിയോ എന്നിങ്ങനെ…

Read More

ദയവ് ചെയ്ത് അവിടെയെങ്ങാനം പോയിരിക്ക് എന്ന് എന്ന് പലതവണ പറഞ്ഞു ! രശ്മികയെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ…

തമിഴകത്തെ മിന്നും താരം കാര്‍ത്തി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സുല്‍ത്താന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളി താരം ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദണ്ണയാണ് ചിത്രത്തിലെ നായിക. നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ സിനിമ എന്ന നിലയിലാണ് സുല്‍ത്താന്‍ ശ്രദ്ധേയമാകുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ലെന്നും രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടെന്നുമാണ് കാര്‍ത്തി പറയുന്നത്. ചിത്രത്തില്‍ രശ്മികയുടെ പ്രകടനത്തെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ… ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍…

Read More

ഡോണും മേഘ്‌നയും വിവാഹമോചിതരാകാന്‍ കാരണമെന്ത് ! ഉത്തരം തുറന്നു പറഞ്ഞ് ഡോണിന്റെ ഭാര്യ ഡിവൈന്‍…

ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു തന്നെയായിരുന്നു താരത്തിന്റെ വിവാഹവും. നടി ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് അഭിനയജീവിതത്തിന് വിരാമമിട്ട താരം അധികം വൈകാതെ തന്നെ വിവാഹമോചിതയാവുകയും ചെയ്തു. മേഘ്‌നയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. തനിക്ക് വന്ന 187…

Read More

സിപിഎം രാജ്യസഭാ സ്ഥാനാർഥികളായി; ജോൺ ബ്രിട്ടാസും വി.ശിവദാസും മത്സരിക്കും

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളായി ജോണ്‍ ബ്രിട്ടാസും ഡോ.വി. ശിവദാസും മത്സരിക്കും. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാസ് കൈരളി ടിവി എംഡിയാണ്. ഡോ. വി. ശിവദാസൻ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇരുവർക്കും അംഗീകാരം നൽകിയത്. കാലാവധി പൂർത്തിയാകുന്ന കെ.കെ. രാഗേഷിന് വീണ്ടും അവസരം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പാർട്ടി അനുമതി നൽകിയില്ല. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെുപ്പ് നടക്കുന്നത്. ഏപ്രിൽ 30നാ് തെരഞ്ഞെടുപ്പ്.

Read More

ആർടിപിസിആർ സർട്ടിഫിക്കറ്റാണ് പൂരനഗരിയിലെ താരം! ലാബുകളിൽ തിരക്കേറും; പൂരനഗരിയിലേക്ക് കടക്കണമെങ്കിൽ ചെലവുണ്ട്

സ്വന്തം ലേഖകൻ തൃശൂർ: ഇത്തവണ തൃശൂർ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലേക്ക് സാന്പിൾ ദിവസം മുതൽ കടക്കണമെങ്കിൽ ചിലവ് ഇത്തിരിയുണ്ട്. ആർടിപിസിആർ സർട്ടിഫിക്കറ്റ് സ്വകാര്യ ലാബുകളിൽ നിന്നാണെങ്കിൽ ചുരുങ്ങിയത് 1200 രൂപയാണ് ഈടാക്കുന്നത്. പൂരം പ്രമാണിച്ച് ചില ലാബുകൾ പൂരം ഓഫർ നൽകാൻ ആലോചിക്കുന്നുണ്ട്. ലാബുകളിൽ തിരക്കേറും, സർക്കാർ തലത്തിൽ ആരോഗ്യവകുപ്പു വഴി സൗജന്യമായി ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. ആർടിപിസിആർ ടെസ്റ്റിന്‍റെ റിസൾട്ട് കിട്ടാൻ കാലതാമസമുണ്ടാകുമെന്ന അഭ്യൂഹവും വ്യാപകമാണ്. ആറു മുതൽ എട്ടു മണിക്കൂർ വരെ സമയമെടുക്കുമെന്നും പരിശോധനകൾ കൂടുന്പോൾ ഒരു ദിവസം കഴിഞ്ഞേ റിസൾട്ട് കിട്ടൂവെന്നും പറയുന്നു. സാന്പിൾ കിറ്റ് കൂടുതൽ വേണ്ടിവരും, ആരോഗ്യവകുപ്പ് ആവശ്യമറിയിച്ചു തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് കൂടുതൽ ആളുകളെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കേണ്ട സാഹചര്യത്തിൽ സാന്പിൾ കിറ്റുകൾ കൂടുതൽ വേണ്ടി വരുമെന്ന കാര്യം ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചു. ഇപ്പോഴുള്ളത് അയ്യായിരം സാന്പിൾ…

Read More

പൂരം മുഴുവൻ കാണണോ..‍? ചെറിയൊരു സാങ്കേതിക തടസമുണ്ടല്ലോ…

സ്വന്തം ലേഖകൻ തൃശൂർ: മൂന്നു ദിവസം മുന്പെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് സാന്പിൾ തൊട്ട് പകൽപൂരം ഉപചാരം ചൊല്ലലും തുടർന്നുള്ള വെടിക്കെട്ടും വരെ കാണണമെങ്കിൽ രണ്ടു തവണ സർട്ടിഫിക്കറ്റെടുക്കേണ്ടി വരും. കാരണം മൂന്നു ദിവസമാണ് ഒരു ആർടിപിസിആർ സർട്ടിഫിക്കറ്റിന്‍റെ വാലിഡിറ്റി. മൂന്നു ദിവസം മുന്പെടുത്ത സർട്ടിഫിക്കറ്റ് ഉള്ളവർക്കേ പൂരനഗരിയിലേക്ക് പ്രവേശനം അനുവദിക്കൂവെന്നാണ് പോലീസും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സാന്പിൾ വെടിക്കെട്ട്, ചമയപ്രദർശനം, തൃശൂർ പൂരം എന്നിവ കാണുന്നതിന് സാന്പിളിന്‍റെ ദിവസമെടുത്ത ഒരു ആർടിപിസിആർ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ നാലാം നാളിൽ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലേക്ക് കടക്കുന്നതിന് സർട്ടിഫിക്കറ്റ് വേണമെന്ന് പറയുകയാണെങ്കിൽ വേറെ സർട്ടിഫിക്കറ്റ് എടുക്കേണ്ട സ്ഥിതിയുണ്ട്്. ഇക്കാര്യത്തിൽ എന്തുവേണമെന്ന് അധികൃതർ ആലോചിക്കുന്നുണ്ട്. ചെറുപൂരം ദിവസം ഇളവുകൾ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും തൃശൂരിലെ വീട്ടമ്മമാരടക്കമുള്ളവർ പൂരം കാണാനെത്തുന്ന ദിവസമാണ് ചെറുപൂരം ദിവസം.

Read More