മുറികൾ ഒഴിവുണ്ട്! ഹൗസ് ഫുൾ ആകാതെ ലോഡ്ജുകൾ; പലയിടത്തും ഓണ്‍ലൈൻ ബുക്കിംഗ് നിർത്തി

സ്വന്തം ലേഖകൻ തൃശൂർ: സാധാരണ ഗതിയിൽ തൃശൂർ പൂരത്തിന് ഒന്നോ രണ്ടോ മാസങ്ങൾക്ക് മുൻപു തന്നെ ഹൗസ് ഫുൾ ആകുന്ന തൃശൂരിലെ ലോഡ്ജുകൾ ഇത്തവണ പൂരത്തിന് ഒരാഴ്ച മാത്രം അവശേഷിക്കുന്പോഴും ഹൗസ്ഫുൾ ആയിട്ടില്ല. നഗരത്തിനകത്തെ ഹോട്ടലുകളിൽ വരെ ഇപ്പോഴും റൂം വേക്കന്‍റ് ആണ്. തൃശൂർ പൂരം നടക്കുമോ എന്ന സംശയവും കോവിഡ് വ്യാപനവും എല്ലാം ചേർന്ന് പൂരം കാണാൻ ദൂരെദിക്കുകളിൽ നിന്നും ഗൾഫിൽ നിന്നുമെല്ലാം എത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതേറ്റവും പ്രതികൂലമായി ബാധിക്കുന്നത് പൂരക്കാലത്ത് നല്ല ബിസിനസ് ലഭിച്ചുകൊണ്ടിരുന്ന ഹോട്ടൽലോഡ്ജുകളെയാണ്.സ്യൂട്ട് റൂമുകളടക്കം ഇപ്പോഴും തൃശൂരിലെ ലോഡ്ജുകളിൽ ഒഴിവുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുമാത്രമേ റൂമുകൾ നൽകുള്ളുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളെല്ലാം തൃശൂർ നഗരത്തിനകത്തെ ഹോട്ടലുകളിൽ പൂരം ദിവസങ്ങളിൽ റൂമെടുക്കുന്നതിന് ആവശ്യമാണ്. പലയിടത്തും ഓണ്‍ലൈൻ…

Read More

തുടർ ഭരണം ഉറപ്പ്; 80 സീറ്റുകൾ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സർക്കാരിന് തുടർഭരണമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. 80 സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗത്തിൽ വിലയിരുത്തി.രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികൾ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാൽ അത് അധികാരത്തിലെത്താൻ മാത്രമുള്ള നേട്ടമുണ്ടാക്കാനായില്ലെന്നും യോഗത്തിൽ വിലയിരുത്തി.

Read More

തെരഞ്ഞെടുപ്പ് ചർച്ചകൾ കോവിഡ് ഭീഷണിയിൽ ഒതുങ്ങി! ഇത്തവണ കുന്നംകുളം വലവീശിപ്പിടിക്കുമെന്ന അവകാശവാദവുമായി ബിജെപി

കുന്നംകുളം: തെരഞ്ഞെടുപ്പ് ചർച്ചകൾ കോവിഡ് ഭീഷണിയിൽ ഒതുങ്ങിയെങ്കിലും ഇത്തവണ കുന്നംകുളം വലവീശിപ്പിടിക്കുമെന്ന അവകാശവാദവുമായി ബിജെപി. മാസങ്ങൾക്കുമുന്പു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കുന്നംകുളം മേഖലയിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റവും, പ്രവർത്തകരുടെ വർധനവും ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിനുശേഷവുമാണ് ബിജെപി ക്യാന്പ് ഈ തീരുമാനത്തിലെത്തിയത്. ബിജെപി സ്ഥാനാർഥിയും പാർട്ടി ജില്ലാ പ്രസിഡന്‍റുമായ അനീഷ് കുമാർ ഇത് മൂന്നാം തവണയാണ് കുന്നംകുളത്ത് മത്സരിച്ചത്. മൂന്നുതവണയും മണ്ഡലത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുണ്ടാക്കിയ മുന്നേറ്റം നി‌സാരമല്ല. ആദ്യം കുന്നംകുളം നഗരസഭയിൽ അക്കൗണ്ട് തുറന്ന ബിജെപി ഇന്ന് നഗരസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. ഏറെകാലം നഗരസഭ ഭരിച്ച കോണ്‍ഗ്രസ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. സമീപ പഞ്ചായത്തുകളായ ചൊവ്വന്നൂർ, കടങ്ങോട്, എരുമപ്പെട്ടി, പോർകുളം, കാട്ടകാന്പാൽ, വേലൂർ എന്നിവിടങ്ങളിലും ഇത്തവണ ബിജെപിക്ക് അംഗങ്ങളുണ്ട്. ഈ ഒരു മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാന്പ്. അനീഷ്കുമാർ…

Read More

പോലീസ് സ്റ്റേഷനുകളിൽ പുതിയ ഉത്തരവ്! മാസ്കിന്‍റെ പേരിൽ ദിവസവും 100 കേസെടുക്കണം; സിറ്റി പോലീസിന്‍റെ ലക്ഷ്യം 12 ലക്ഷം

തൃശൂർ: മാസ്കില്ലാത്തവർ സൂക്ഷിക്കുക, കോവിഡ് ഭീതി മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്കില്ലാത്തവരെ പിടികൂടി 500 രൂപ പിഴ ഈടാക്കാൻ പോലീസിന് കർശന നിർദ്ദേശം നൽകി. ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് ഒരു ദിവസം മാസ്ക് ധരിക്കാത്ത 100 പേരെ പിടികൂടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സിറ്റി പോലീസിലെ 24 പോലീസ് സ്റ്റേഷനുകളിൽ നിന്നായി 12 ലക്ഷം രൂപ ഒരു ദിവസം പിരിച്ചെടുക്കണമെന്നാണ് രാവിലെ സിറ്റി പോലീസ് കമ്മീഷർ ആർ. ആദിത്യ ഉത്തരവിട്ടിരിക്കുന്നത്. മാസ്കില്ലാതെ എവിടെ നിൽക്കുന്നവരായാലും ബസിലോ, കാറിലോ, ബൈക്കിലോ യാത്ര ചെയ്യുന്നവരായാലും പിടികൂടണമെന്നാണ് ഉത്തരവ്. നിർദ്ദേശം വന്നതോടെ രാവിലെ തന്നെ പോലീസുകാർ മാസ്കില്ലാത്തവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. മാസ്കിന്‍റെ പേരിലും ടാർജറ്റ് നൽകിയത് പോലീസുകാർക്കിടയിലും പ്രതിഷേധം ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നൽകിയതിനുശേഷം പൊതുജനങ്ങളെ പെരുവഴിയിലാക്കുന്ന നടപടിക്കെതിരെ പൊതുസമൂഹത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. കമ്മീഷണർ…

Read More

ജനങ്ങളുടെ ചെലവിൽ ഞങ്ങൾ അഭിമാനപുരസരം അവതരിപ്പിക്കുന്ന നാടകം!! ‘ഒരു മതിലുണ്ടാക്കിയ പുകിൽ!’

ചെങ്ങന്നൂർ : നഗരസഭാ കൗൺസിലർ അനധികൃതമായി പൊളിച്ചുനീക്കിയ മതിൽ നഗരസഭയുടെ നേതൃത്വത്തിൽ പുനർനിർമിച്ചു.ചെലവുതുക ബന്ധപ്പെട്ട കൗൺസിലറിൽ നിന്ന് ഈടാക്കാൻ ഔദ്യോഗിക തീരുമാനം. സംഭവം വിവാദമായതോടെ ഭരണകക്ഷിയായ യു ഡി എഫ് വെട്ടിലായി. വിവാദ കേസിന് ഉത്തരവാദിയായ ഘടകകക്ഷി അംഗത്തെ തളളാനും കൊള്ളാനുമാകാതെ കോൺഗ്രസ് വിയർക്കുന്നു . സീനിയർ നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ടിന്‍റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയ മതിലിന്‍റെ ഭാഗമാണ് നഗരസഭ ഇന്നലെ പുനർനിർമിച്ചത്. രാജൻ കണ്ണാട്ടിലിന്‍റെ വീടിന്‍റെ തൊട്ടു പിറകുവശത്തായി വരുന്ന നഗരസഭാ ചുറ്റുമതിലിന്‍റെ ഒരു ഭാഗമാണ് അനധികൃതമായി പൊളിച്ചുനീക്കി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങാൻ തന്‍റെ വാടകക്കാരന്‍റെ സൗകര്യാർഥം പുതിയ വഴി നിർമിച്ചു നൽകുകയായിരുന്നു . ഇതു സംബന്ധിച്ചു ലഭിച്ച പരാതി അന്വേഷിക്കാൻ സെക്രട്ടറിയടക്കമുള്ള ഉദ്യോഗ സ്ഥരെത്തിയപ്പോൾ നഗരസഭാ ചെയർപേഴ്സന്‍റെ ഡ്രൈവറെ കൗൺസിലറുടെ വാടകക്കാരനായ തമിഴ്നാട് സ്വദേശിയുടെ നേതൃത്വത്തിൽ മർദിച്ച സംഭവവും കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു…

Read More

കോവിഡ് കേസ്, പോലീസിന് ക്വാട്ട..! മാസ്‌കൊന്ന് താഴ്ന്നാല്‍ പിഴ; ഒരു പോലീസുകാരന്‍ ശരാശരി 10 കേസ് പിടികൂടണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പോലീസിന് ക്വാട്ട ! ഒരു ദിവസം ഒരു പോലീസുകാരന്‍ ശരാശരി 10 കേസുകളെങ്കിലും പിടികൂടണമെന്നാണ് നിര്‍ദേശം. കോഴിക്കോട് സിറ്റിയിലെ മിക്ക പോലീസ് സ്‌റ്റേഷനുകളിലേയും പോലീസുകാര്‍ക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എ്‌സ്എച്ച്ഒ) ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കി. ഇതോടെ പൊതുഇടങ്ങളിലിറങ്ങുന്നവരെ പിന്തുടര്‍ന്ന് നിരീക്ഷിക്കേണ്ട അവസ്ഥയിലാണ് പോലീസ്. കോവിഡ് വ്യാപനം അതിരൂക്ഷമായ കോഴിക്കോട് കോവിഡ് മാനദണ്ഡലംഘനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറയുന്നതില്‍ മേലുദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒമാരോട് കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശവും നല്‍കി. ഇതേതുടര്‍ന്നാണ് പോലീസുകാര്‍ക്ക് ക്വാട്ട നിശ്ചയിച്ചത്. ഇന്നലെ കോഴിക്കോട് സിറ്റിയില്‍ മാസ്‌കിടാത്തതുമായി ബന്ധപ്പെട്ട് 404 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍ പ്രകാരം ഇതിനേക്കാള്‍ പതിന്‍മടങ്ങ് ആളുകള്‍ ഇപ്പോഴും ശരിയായ രീതിയില്‍ മാസ്‌കിടാതെയാണ് പൊതുഇടങ്ങളില്‍ ചെലവഴിക്കുന്നത്. പോലീസുകാര്‍ ഊര്‍ജ്ജിതമായി രംഗത്തിറങ്ങിയാല്‍…

Read More

നാടിന് ഏറെ പ്രിയപ്പെട്ട  ജോയിക്കുട്ടി അച്ചായന്‍റെയും മകളുടെയും വേർപാടിൽ വിതുമ്പി പാറ്റൂർ ഗ്രാമം

ചാരുംമൂട് : ഇരുപത്തിയഞ്ച് വർഷത്തിലേറെയായി നൂറനാട് പാറ്റൂർ ജംഗ്‌ഷനിൽ സ്റ്റേഷനറി കട നടത്തിവന്ന നൂറനാട് പാറ്റൂർ പഴഞ്ഞൂർക്കോണം ഇഞ്ചക്കലോടിയിൽ ജോയിക്കുട്ടി അച്ചായന്‍റെയും (ഇ കെ തോമസ് – 56) മകൾ ജോസി തോമസ് (22)ന്‍റെയും അപ്രതീക്ഷിത വേർപാട് പാറ്റൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഒരു സ്റ്റേഷനറി വ്യാപാരി എന്നതിനേക്കാൾ നാടിന് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ജോയിക്കുട്ടി അച്ചായൻ. ആദ്യം പെട്ടിഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അച്ചായൻ പിന്നീട് സ്റ്റേഷനറി കട തുടങ്ങുകയായിരുന്നു. ബേക്കറി-പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ഉപ്പ് തൊട്ട് കർപ്പൂരം വരെ അച്ചായന്‍റെ കടയിൽ നിന്നും വാങ്ങാൻ കിട്ടുമായിരുന്നതിനാൽ നാട്ടുകാർക്ക് വേർപാട് വലിയ നൊമ്പരമായി. ജോയിക്കുട്ടിയും മകളും സഞ്ചരിച്ച ബൈക്കിൽ മിനി ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയും ഇരുവരും തത്ക്ഷണം മരണപ്പെടുകയുമായിരുന്നു. നൂറനാട് പാറ- ഇടപ്പോൺ റോഡിൽ ആത്മാവ് മുക്കിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ ആകെ കണ്ണീരിലാഴ്ത്തിയ…

Read More

വൈഗയുടെ മരണവും സനുമോഹന്‍റെ തിരോധാനവും! വട്ടം കറങ്ങി പോലീസ്; ചില ചോദ്യങ്ങള്‍ ഉത്തരം കണ്ടെത്തണം; അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ഇങ്ങനെ…

സ്വന്തം ലേഖകന്‍ കൊച്ചി: മൂന്നാഴ്ച പിന്നിട്ടിട്ടും വൈഗയുടെ മരണവും പിതാവ് സനു മോഹന്‍റെ തിരോധാനവും പോലീസിനെ വട്ടം കറക്കുന്നു. സനുമോഹന്‍ കുട്ടിയെ കൊന്നിട്ടു സ്ഥലം വിട്ടോ അതോ ക്വട്ടേഷന്‍ സംഘങ്ങള്‍ സനുമോഹനോടുള്ള പ്രതികാരം തീര്‍ക്കാന്‍ വൈഗയെ കൊന്നുവെന്ന സംശയം ബലപ്പെടുന്നു. ഇതിനു പിന്നില്‍ സനുമോഹന്‍റെ പ്ലാന്‍ മാത്രമാണോ എന്ന ചോദ്യത്തിനു ഉത്തരം തേടിയാണ് പോലീസ് പായുന്നത്. ഒരു തുമ്പും കിട്ടാതെ പോലീസ് വലയുകയാണ്. തമിഴ്നാട്ടിലും മലപ്പുറത്തും പാലക്കാട്ടുമൊക്കെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. സനുമോഹന്‍റെ സുഹൃത്തിനെ നുണ പരിശോധനയ്ക്കു വിധേയമാക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. സനുമോഹന്‍ തന്ത്രപരമായി സംഭവം ആസൂത്രണം ചെയ്തതാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കാണാതാകുന്നതിനു മുമ്പുതന്നെ ഇയാള്‍ തന്‍റെ ഫോണ്‍ ഒഴിവാക്കിയതും മറ്റു ഫോണുകള്‍ കൊണ്ടുപോയതുമൊക്കെ ഒരു പ്ലാനിംഗിന്‍റെ ഭാഗമാണെന്നാണ് കരുതുന്നത്. ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹന്‍ ആറു…

Read More

സർക്കാരിനു തിരിച്ചടി! സര്‍ക്കാരിനു തിരിച്ചടി നല്‍കി കൊണ്ടു സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയുടെ സുപ്രധാനവിധി

കൊച്ചി: സര്‍ക്കാരിനു തിരിച്ചടി നല്‍കി കൊണ്ടു സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയുടെ സുപ്രധാനവിധി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇഡിയുടെ ആവശ്യം പരിഗണിച്ച് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്‌ഐആര്‍. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഇഡി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ എത്തിയത്. പിണറായിവിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകള്‍ പറയണമെന്നു ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഉന്നതവ്യക്തികളുടെ പേരു പുറത്തുവന്നതോടെയാണ് ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന്…

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കി;  കാമുകന്‍റെ സുഹൃത്തുക്കൾക്ക് ചേർന്ന്  മാനഭംഗപ്പെടുത്തി;എല്ലാം കാമുകന്‍റെ ഒത്താശയോടെ…

മാവേലിക്കര: ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായതിന് പിന്നാലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലാസ്. തഴക്കര വെട്ടിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് മൈത്രി നഗറില്‍ കരുണയില്‍ പ്രഭാത് (29) ആണ് റിമാന്‍ഡിലായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം, കൂട്ടബലാല്‍സംഗം ചെയ്തതായി കുറത്തികാട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍, ശൂരനാട് പതാരം സ്വദേശി ജിതിന്‍, അഖില്‍, വിഷ്ണു എന്നീ മൂന്നു പ്രതികള്‍ കൂടിയുണ്ടായിരുന്നു എന്നാല്‍ രണ്ടാം പ്രതി ജിതിന്‍ രണ്ടു ദിവസം മുമ്പ് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലാണ് കുറത്തികാട് പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.2020 മാര്‍ച്ച് 1 നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഒന്നാം പ്രതി പ്രഭാത്, പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ബലാല്‍സംഗത്തിനിരയാക്കിയതെന്ന് എഫ്ഐആറില്‍ പറയുന്നു. മൂന്നാം പ്രതി അഖില്‍, മാര്‍ച്ച് 1…

Read More