യുപിയില്‍ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നു ! വീഡിയോ

ബൈക്കിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് ബിജെപി നേതാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34)യാണ് വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മൊറാദാബാദിലെ പാര്‍ശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മറ്റൊരാള്‍ക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേര്‍ പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ഉടന്‍ തന്നെ മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ നടന്നു നീങ്ങുന്ന ചൗധരിയെ അക്രമിസംഘം വെടിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊലപാതകത്തില്‍ പങ്കുള്ള അമിത് ചൗധരി, അനികേത് എന്നിവരുടെ പേര് കുടുംബം വെളിപ്പെടുത്തിയാതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് മൊറാദാബാദ് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭാല്‍ ജില്ലയിലെ എന്‍ചോറ കാംബോ സ്വദേശിയാണ്…

Read More

കൊതുക് നിവാരണിയില്‍ ഒളികാമറ വച്ച് പ്രതിശ്രുത വധൂവരന്‍മാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ! യുവാവ് അറസ്റ്റില്‍

കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളികാമറ ഉപയോഗിച്ച് പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) എന്നയാളെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലില്‍ മാസങ്ങള്‍ക്കു മുമ്പാണ് ദമ്പതികള്‍ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂര്‍ കുറ്റൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ലാപ്‌ടോപ്പും കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കാമറയും പോലീസ് കണ്ടെടുത്തു. തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍. കെ.വി സി.പി.ഒമാരായ ധനീഷ്‌കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്…

Read More

‘ഡീപ് ഫേക്ക്’ തട്ടിപ്പ് കേരളത്തിലും ! കോഴിക്കോട്ട് എഐ സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ചമച്ച് പണം തട്ടി

നിര്‍മിതബുദ്ധി(എഐ)യുടെ സഹായത്തോടെ കോഴിക്കോട്ട് വയോധികനില്‍ നിന്ന് പണം തട്ടി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്‌സാപില്‍ അയച്ചു വിശ്വസിപ്പിച്ചാണ് വയോധികനില്‍ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തത്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഇത്തരത്തില്‍ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബര്‍ തട്ടിപ്പാണിതെന്നു കരുതുന്നു. ‘ഡീപ് ഫേക്ക് ടെക്‌നോളജി’ ഉപയോഗിച്ച് ഇതുപോലെ യഥാര്‍ഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്നതിനെതിരേ ജാഗ്രത പാലിക്കാന്‍ സൈബര്‍ പോലീസ് മുന്നറിയിപ്പു നല്‍കി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറില്‍ നിന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ മൊബൈല്‍ ഫോണില്‍ പലതവണ കോള്‍ വന്നെങ്കിലും എടുത്തിരുന്നില്ല. നേരം പുലര്‍ന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ അതേ നമ്പറില്‍ നിന്നു വാട്‌സാപ്പില്‍ കണ്ടു. മുന്‍പ്…

Read More

ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാള്‍ പിടിയില്‍ ! നടപടി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ

ആദിവാസി യുവാവിന്റെ ശരീരത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലായിരുന്നു ഈ സംഭവം നടന്നത്. പ്രവേഷ് ശുക്ല എന്നയാളാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് പ്രവീണ്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെടുകയായിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ്.സി, എസ്.ടി ആക്ട് എന്നിവ ചുമത്തിയാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസിന്റെ ഭാഗമായി ഇയാളുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. 36-കാരനായ ദസ്മത് രാവതിന് നേരെയായിരുന്നു പ്രതിയുടെ അക്രമം. ചോദ്യം ചെയ്യലിനിടെ നിലവില്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് രാവത്ത് ചൂണ്ടിക്കാട്ടി. ശുക്ലയെ കുടുക്കുന്നതിനായി ആരോ നിര്‍മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.…

Read More

ഒടുവില്‍ കടിച്ചതുമില്ല പിടിച്ചതുമില്ല ! അബദ്ധം കാണിച്ച് ഇളിഭ്യനായി പുലി; വീഡിയോ വൈറല്‍

ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പുലിക്ക് സംഭവിച്ച അമളിയാണ് വീഡിയോയുടെ ഉള്ളടക്കം. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വിശന്നു വലഞ്ഞു നില്‍ക്കുമ്പോഴാണ് പുലിയ്ക്ക് കാട്ടുപന്നിയുടെ കുഞ്ഞിനെ മുമ്പില്‍ കിട്ടുന്നത്. ഒന്നും നോക്കാതെ കടിച്ചെടുത്തു. ആ സമയത്താണ് അമ്മപ്പന്നിയുടെ രംഗപ്രവേശം. ‘എങ്കില്‍ ചെറുതിനെ വിട്ടിട്ട് വലുതിനെ പിടിക്കാം’ എന്ന കണക്കുകൂട്ടലില്‍ കാട്ടുപന്നിയുടെ കുഞ്ഞിനെ വിട്ടിട്ട് പുലി അമ്മപ്പന്നിയുടെ പിന്നാലെ പാഞ്ഞു. എന്നാല്‍ അമ്മപ്പന്നി ജീവനും കൊണ്ടോടിയതോടെ പുലി ഇളിഭ്യനായി. തിരിഞ്ഞു നോക്കിയപ്പോള്‍ പന്നിക്കുഞ്ഞിനെയും കാണാനില്ല. കാട്ടിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Read More

നാട്ടിലുള്ള ഭാര്യയെ അര്‍ധനഗ്നയാക്കി മര്‍ദ്ദിച്ചു ! നടപടിയെടുക്കണമെന്ന് അതിര്‍ത്തിയില്‍ നിന്നും സൈനികന്റെ വീഡിയോ

നാട്ടിലുള്ള ഭാര്യയെ അര്‍ധനഗ്നയാക്കി ഉപദ്രവിച്ചവരെ കണ്ടെത്തണമെന്നും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നുംകശ്മീരില്‍ നിന്നും വീഡിയോയിലൂടെ അപേക്ഷിച്ച് ഇന്ത്യന്‍ സൈനികന്‍. സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി സൈന്യം വ്യക്തമാക്കി. കശ്മീരില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഹവീല്‍ദാര്‍ പ്രഭാകരനാണ് തന്റെ കുടുംബത്തിന് നീതി കിട്ടണം എന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇട്ടത്. തന്റെ ഭാര്യയെ ആക്രമിച്ചയാള്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന് പ്രഭാകരന്‍ തമിഴ്നാട് പോലീസ് ഉന്നതനോടാണ് ആവശ്യപ്പെട്ടത്. പ്രാദേശികമായി ഉണ്ടായ ഒരു ചെറിയ വഴക്കിന്റെ പേരില്‍ ഇയാള്‍ തന്റെ ഭാര്യയെ ആക്രമിക്കുകയും അവരെ പാതി വിവസ്ത്രയാക്കിയെന്നും സൈനികന്‍ ആരോപിക്കുന്നു. സൈനിക വേഷത്തിലാണ് പ്രഭാകരന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോയ്ക്ക് പിന്നാലെ സൈന്യവും പോലീസ് വകുപ്പിനെ വിളിച്ച് അന്വേഷണത്തിന് തങ്ങളുടേതായ എല്ലാ സഹായവും നല്‍കാമെന്നും ഉറപ്പ് നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും.…

Read More

നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ മരത്തിലിടിച്ച് നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം ! വീഡിയോ

മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു. ആറുമാസം മുന്‍പ് കല്യാണം കഴിച്ച നവദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പൊലീസ് അറിയിച്ചു. ഹാര്‍ദ ജില്ലയിലാണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന നാലുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്. മരിച്ചവര്‍ 25നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.

Read More

എന്ത് തേങ്ങയാടാ ഇത് ! തന്റെ ദൃശ്യം പകര്‍ത്തിയ കാമറാമാനോട് കട്ടക്കലിപ്പില്‍ കാവ്യ മാരന്‍; വീഡിയോ വൈറല്‍…

പഞ്ചാബ് കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ ഗാലറിയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്നെ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ച കാമറാമാനോട് സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍ ചൂടാകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ സിക്‌സടിച്ചപ്പോഴാണ് കാമറ ഗാലറിയിലേക്കു തിരിഞ്ഞത്. ഗാലറിയിലുണ്ടായിരുന്നു കാവ്യ മാരന്റെ പ്രതികരണം പകര്‍ത്താനായിരുന്നു കാമറാമാന്റെ നീക്കം. അങ്ങോട്ട് മാറുവെന്ന് കാമറാമാനോട് കാവ്യ പറയുന്നതിന്റെയും അസ്വസ്ഥയാകുന്നതിന്റേയും ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാമറാമാന്‍ തുടര്‍ച്ചയായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് കാവ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചു തുള്ളിച്ചാടുന്ന കാവ്യയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. ഹൈദരാബാദിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ കാവ്യ മാരന്‍ സ്ഥിരമായി ഗാലറിയിലുണ്ടാകും. കാവ്യയുടെ പ്രതികരണങ്ങള്‍ ഇതിനു മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരന്‍. സീസണിലെ ആദ്യ…

Read More

വിവാഹവേദിയില്‍ ബന്ധുക്കള്‍ക്കു മുമ്പാകെ വലിയ സ്‌ക്രീനില്‍ വധുവിന്റെ അവിഹിത വീഡിയോ കാണിച്ച് വരന്‍ ! വ്യത്യസ്ഥകരമായ പ്രതികാരം…

വിവാഹം എന്നു പറയുന്നത് ഒരു ആഘോഷം കൂടിയാണ്. അതിന്റെ പൊലിമ കൂട്ടാന്‍ തങ്ങളാലാവും വിധത്തിലുള്ള പൊടിക്കൈകളൊക്കെ വധൂവരന്മാര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ അതിഥികള്‍ക്ക് മുമ്പില്‍ വലിയ സ്‌ക്രീനില്‍ വധുവിന്റെ അവിഹിതബന്ധം തുറന്നു കാട്ടിയാണ് വരന്‍ ഏവരെയും ഞെട്ടിച്ചത്. വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് മുന്‍പില്‍ ആയിരുന്നു വലിയ സ്‌ക്രീനില്‍ വധുവിന്റെ അവിഹിതബന്ധത്തിന്റെ വീഡിയോ വരന്‍ പ്രദര്‍ശിപ്പിച്ചത്. വിവാഹാഘോഷം നടക്കുന്നതിനിടയില്‍ സ്‌ക്രീനിലെ വീഡിയോയില്‍ ആഘോഷങ്ങള്‍ ലൈവ് ആയി കാണിക്കുമ്പോള്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ എല്ലാവരും അമ്പരന്നു പോയിരുന്നു. വിവാഹ പന്തലില്‍ എത്തിയ വധുവിന്റെ വീട്ടുകാര്‍ പോലും ഞെട്ടിപ്പോയി. അങ്ങനെതന്നെ വഞ്ചിച്ച വധുവിനോട് വരാന്‍ പകരം വീട്ടുകയാണ് ചെയ്തത്. വധുവും മറ്റൊരു പുരുഷനും ഒരുമിച്ചുള്ള രംഗങ്ങള്‍ ആയിരുന്നു ഇത്. ഇതോടെ വിവാഹം മുടങ്ങി എന്ന് മാത്രമല്ല ചില മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വധുവിന്റെ…

Read More

പൊതുവേദിയില്‍ അതീവ ഗ്ലാമറസായി എത്തിയ രശ്മികയ്ക്ക് വിമര്‍ശനം ! വീഡിയോ വൈറല്‍…

പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ നടി രശ്മിക മന്ദണ്ണയ്‌ക്കെതിരേ വിമര്‍ശനം. സീ സിനി അവാര്‍ഡ്‌സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമര്‍ശനം. നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പാപ്പരാസികള്‍ക്കു മുന്നിലെത്തിയ നടി വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വീഡിയോയിലും പ്രകടമാണ്. ബോളിവുഡിലും തെന്നിന്ത്യയിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സിദ്ധാര്‍ഥ് മല്‍ഹോത്ര നായനാകയെത്തിയ മിഷന്‍ മജ്‌നുവിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമല്‍ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2വിലും രശ്മിക തന്നെയാണ് നായികയായി എത്തുന്നത്.…

Read More