ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രം! ‘വിരുന്നു’മായി അര്‍ജുന്‍ മലയാളത്തിലേക്ക്

തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുന്ന്. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിനന്‍റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് വിരുന്ന്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെയ്യാര്‍ ഫിലിംസിന്‍റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍,ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായികാനിര്‍ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്‍റേതാണ്. കണ്ണന്‍ താമരക്കുളം – ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.…

Read More

നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ എറണാകുളം! ലോക്ക്ഡൗണ്‍ വേണമെന്ന് ആവശ്യം ശക്തം

കൊച്ചി: വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ പൊതുയിടങ്ങളില്‍ കോവിഡിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ എറണാകുളം. ഇതോടെ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ലോക്ക്ഡൗണ്‍ സാധ്യത തള്ളിക്കളയരുതെന്ന വാദവുമായി രംഗത്തെത്തി. ജില്ലയില്‍ തുടര്‍ച്ചയായ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നതോടെ സമൂഹമധ്യമങ്ങലിലടക്കം ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 ആയി കുറച്ചതോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ സ്വകാര്യ ലാബുകളില്‍ പരിശോധനക്കെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആര്‍ടിപിസിആര്‍ കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ആന്‍റിജന്‍ പരിശോധന മാത്രമാണ് നടത്തിയിരുന്നത്. സ്വകാര്യ ലാബുകളില്‍ ഈ പരിശോധനയ്ക്ക് 1700 രൂപയോളം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പലരും ആന്‍റിജന്‍ പരിശോധന മാത്രമാണ് നടത്തിയിരുന്നതും. കൃത്യതയില്ലാത്ത ആന്‍റിജന്‍ പരിശോധന സ്ഥിതി വീണ്ടും രൂക്ഷമാക്കുമെന്ന വാദം ഉയര്‍ന്നതോടെ സാധരണക്കാരായ രോഗികള്‍ക്കടക്കം സ്വകാര്യ ലാബുകളില്‍…

Read More

ചരമദിനത്തിനായി നീക്കിവച്ച പണം വാക്സിൻ ചലഞ്ചിലേക്ക് നല്കി മാതൃക

മൂവാറ്റുപുഴ: ചരമദിനത്തിലെ ചടങ്ങുകൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. ഈസ്റ്റ് മാറാടി കുരുക്കുന്നപുരം മർത്താമറിയം പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസിന്‍റെ 40-ാം ചരമദിനത്തിലെ ചടങ്ങുകൾക്കായി നീക്കിവച്ചിരുന്ന പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഫാ. കുര്യാക്കോസിന്‍റെ 40-ാം ചരമദിനത്തിൽ ലഘു ചടങ്ങായി നടത്തുകയായിരുന്നു. തുടർന്ന് അദേഹത്തിന്‍റെ ഭാര്യ റെജിയുടെ നിർദ്ദേശ പ്രകാരമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്. കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കൽ വീട്ടിലെത്തി തുക സ്വീകരിച്ചു. മക്കളായ ഗോഡ്സി, ഗോഡ്സണ്‍. മരുമക്കളായ ലവിൻ, അനു, കൊച്ചുമക്കൾ, സഹോദരൻ എം.സി. മത്തായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറിയത്.

Read More

തുളസീദാസ് ഒരിക്കല്‍ വെളിപ്പെടുത്തി! നടക്കാതെ പോയ ജയറാം ചിത്രം…

മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്. 1988-ല്‍ പുറത്തിറങ്ങിയ ഒന്നിനുപിറകേ മറ്റൊന്ന് ആയിരുന്നു ആദ്യചിത്രം. പിന്നീട് 25 ല്‍ പരം സിനമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. തുളസിദാസിന്‍റെ പല ചിത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ജയറാം- തുളസീദാസ് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ തന്‍റെയൊരു ചിത്രം ജയറാം ഉപേക്ഷിച്ചതിനെക്കുറിച്ച് തുളസീദാസ് ഒരിക്കല്‍ വെളിപ്പെടുത്തി. തുളസിദാസിന്‍റെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ സംവിധാനം ചെയ്ത ദോസ്ത് എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്. കാരണം ആ സമയത്ത് ഞാന്‍ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് ദോസ്ത് എന്ന ചിത്രം പെട്ടെന്നു പ്ലാന്‍ ചെയ്തത്. കെപി കൊട്ടാരക്കരയുടെ മകന്‍ രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ…

Read More

പിടികിട്ടാപ്പുള്ളികൾ! പരിശീലനം ലഭിച്ചിട്ടുള്ള കമാൻഡോകൾ അധോലോകത്തെ സിനിമ സ്റ്റൈലില്‍ത്തന്നെ നേരിട്ടു…

എന്തും ചെയ്യാൻ മടിക്കാത്തവർ ആയതുകൊണ്ടു പോലീസ് പോലും കാസർഗോഡ് അധോലോകവുമായി കൊന്പുകോർക്കാൻ മടിച്ചെന്നു പറയുന്പോൾ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഏറ്റുമുട്ടലുകളും മറ്റും അരങ്ങേറുന്പോൾ തടയാനോ എതിർക്കാനോ പോകാതെ ജീവനുംകൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടുകയാണ് പലപ്പോഴും നാട്ടുകാർ ചെയ്തിരുന്നത്. ഇത്തരം ആക്രമണങ്ങളുടെയും ഭീഷണികളുടെയും ഇരയായി ജനങ്ങളും മാറുന്നുവെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുന്നതിന് ഇടയിലാണ് പോലീസിന്‍റെ അസാധാരണമായ ഒരു നീക്കം ഉണ്ടായത്. അധോലോക സംഘങ്ങളിലെ അംഗങ്ങളെല്ലാംതന്നെ കൊലപാതകം, മയക്കുമരുന്ന് കേസ്, പിടിച്ചുപറി, കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളില്‍ വാറണ്ടുള്ള പിടികിട്ടാപ്പുള്ളികളായിരുന്നു. ഇവരുടെ സങ്കേതങ്ങളിൽ കടന്നു അറസ്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ പിടികിട്ടാപ്പുള്ളികൾ നാട്ടിൽ തേർവാഴ്ച നടത്തിയിട്ടും പോലീസും കണ്ടില്ലെന്നു നടിച്ചു. ഇതിനിടയിലാണ് ഡിവൈഎ സ്പി സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടിനു ഭീഷണിയായി വേരുറപ്പിച്ച അധോലോക സംഘത്തെ തകർക്കാനുള്ള തീരുമാനമെടുത്തത്. തയാറായി പോലീസ് കണ്ണൂർ ഡിഐജി സേതുരാമനും കാസർഗോഡ്…

Read More

കോവിഡ് കാലത്തെ വിനോദയാത്ര ! ഇന്ത്യയിലെ കോവിഡ് ദുരന്തകാലത്തിടെ മാലിദ്വീപിലേക്ക് ഓടിപ്പോയ ബോളിവുഡ് നക്ഷത്രങ്ങളെ വിമര്‍ശിച്ച് ആരാധകര്‍

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ് മാലിദ്വീപ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിര്‍ബന്ധിത യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ തപ്സി പന്നു മുതല്‍ കത്രീന കൈഫ് വരെ പലരും ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. ഒടുവില്‍ രണ്‍ബീര്‍ കപൂറും ആലിയഭട്ടും, ടൈഗര്‍ ഷ്രോഫും ദിഷ പതാനിയും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചു. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുകയും ആളുകള്‍ ഓക്സിജനുവേണ്ടി തീവ്രമായി പോരാടി മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ മാലിദ്വീപിലേക്ക് അവധിക്കാലത്തിനായി പുറപ്പെട്ടതു വിമര്‍ശിക്കപ്പെടുകയാണിപ്പോള്‍. ഇന്ത്യയിലെ കോവിഡ് ദുരന്തകാലത്തിടെ മാലിദ്വീപിലേക്ക് ഓടിപ്പോയ ബോളിവുഡ് നക്ഷത്രങ്ങളെ സെന്‍സിറ്റീവ്, ലജ്ജയില്ലാത്തത് എന്നന്നൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നടന്‍ രണ്‍ബീര്‍ കപൂര്‍ ഏപ്രില്‍ 19 ന് മുംബൈ വിമാനത്താവളത്തിലെത്തിയപ്പേള്‍ കാമുകി ആലിയ ഭട്ടിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചതിന് ശേഷം മാലദ്വീപ് കോളിംഗ് എന്ന അടിക്കുറിപ്പിട്ടത്…

Read More

ഇവിടെ ഇറക്കുന്ന ജോലിയും കയറ്റുന്ന ജോലിയും ഞങ്ങള്‍ക്കുള്ളതാ..! ആശുപത്രി സാമഗ്രികളുടെ ഷിഫ്റ്റിംഗ് സിഐടിയു യൂണിയൻ തൊഴിലാളികള്‍ തടസപ്പെടുത്തിയതായി പരാതി

ചെങ്ങന്നൂർ: ഗവ. ജില്ലാആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്‍റെ ഭാഗമായി പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങളിലെ സാമഗ്രികൾ ബോയ്സ് ഹൈസ്കൂളിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടികളാണ് തടസപ്പെടുത്തി. സിഐടിയു യൂണിയൻ തൊഴിലാളികളാണ് ജോലി തടസ പ്പെടുത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ തന്നെ കരാറുകാരൻ അവരോടൊപ്പം വന്ന ആളുകളെ വച്ച് ഷിഫ്റ്റിംഗ് തുടങ്ങിയിരുന്നു. എന്നാൽ ആ സമയം തന്നെ യൂണിയൻ തൊഴിലാളികൾ എത്തി ജോലി തടസ്പ്പെടുത്തുകയായിരുന്നു. സാധന സാമഗ്രികൾ തങ്ങൾ തന്നെ ഷിഫ്റ്റിംഗ്‌ ചെയ്തു കൊള്ളാം എന്നും, സാധന സാമഗ്രികൾ കയറ്റി ഇറക്ക് ഞങ്ങൾക്ക് അവകാശപ്പെട്ട ഏരിയ ആണെന്നും പറഞ്ഞാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് ആശുപത്രി അധികൃതരും ഇടപെട്ടു. പക്ഷേ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങളാണ് അവർ മുൻപോട്ടു വച്ചതെന്ന് ആർഎം ഒ ഡോ. ജിതേഷ് പറഞ്ഞു. നോൺ കോവിഡ് ആശുപത്രിയായതിനാൽ സാധരണ ആൾക്കാർ ചികിത്സ തേടുന്ന ഇടമായതിനാലും…

Read More

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം! രണ്ടു പ്രതികൾ കൂടി കുടുങ്ങി; സ്വർണക്കടത്തിൽ യുവതിയുടെ പങ്കും അന്വേഷണത്തിൽ

മാന്നാർ: സ്വർണ്ണക്കടത്തു സംഘം മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ട് പേർ കുടി അറസ്റ്റിലായതായി സൂചന. കേസിലെ രണ്ടും മൂന്നും പ്രതികൾ പിടിയിലായതയാണ് അറിയുന്നത്. ദുബായിൽ നിന്നുമെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയി യുടെ ഭാര്യ ബിന്ദുവിനെ അർദ്ധരാത്രിയിൽ വീട് ആക്രമിച്ചു ഭീകരന്തരീക്ഷമുണ്ടാക്കി സ്വർണ്ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചെയ്ത പിടി കിട്ടാനുണ്ടായിരുന്നവരിൽ ഒരാൾ ഇന്നലെ അറസ്റ്റിലായിരുന്നു. തിരുവല്ല കടപ്ര വില്ലേജിൽ പരുമല മുറിയിൽ മലയിൽ വടക്കതിൽ സോമേഷ് കുമാർ(39) ആണു പിടിയിലായത്. കൊല്ലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ ഇൻസ്‌പെക്ടർ എസ് എച്ച് ഒ എസ്. നുഅമാൻ,എസ് ഐ ജോൺ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ റിയാസ്, സിവിൽ പോലീസ് ഓഫീസർ സിദ്ദിഖ്‌ ഉൾ അക്ബർ എന്നിവർ ചേർന്നാണ് അതിവിദഗ്ധമായി പ്രതിയെ കണ്ടെത്തി പിടി കൂടിയത്. കൊല്ലം സിറ്റി പോലീസിന്റെ സഹായവും ലഭിച്ചിരുന്നു.…

Read More

കക്കൂസ്മാലിന്യം തള്ളുന്നതിനിടെ പോലീസിനെ കണ്ടു; പിന്നെ ഒന്നു നോക്കിയില്ല, വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി; ഒടുവില്‍…

എടത്വ: കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടവരെ എടത്വ പോലീസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സരിത നിവാസില്‍ ശരത്ത്കുമാര്‍ (41), കഞ്ഞിക്കുഴി മറ്റത്തില്‍വേളി രാഹുല്‍ (24) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയുടെ രജിസ്ട്രേഷന്‍ പരിശോധിച്ചശേഷം മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പിടികൂടിയത്. നൈറ്റ് പെട്രോളിംഗിനിടെ തകഴി-എടത്വ സംസ്ഥാനപാതയില്‍ കേളമംഗലം ബണ്ടിന് സമീപത്തുവെച്ചാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറി എടത്വ പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിക്കാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറിയുമായി ഡ്രൈവറും സഹായിയും എത്തിയത്. പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ ലോറിയില്‍ നിന്ന് രണ്ടുപേര്‍ ഓടിമറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓടി ഓളിച്ചവരെ പ്രദേശത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എടത്വ-തകഴി സംസ്ഥാനപാതയില്‍ മാലിന്യം…

Read More

കൗണ്ടിംഗ് ഏജന്‍റുമാരും പിപിഇ കിറ്റ് ധരിക്കണം! വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ആൾക്കൂട്ടം നിരോധിച്ചു; പാര്‍ട്ടി ഓഫീസുകളിലും ആഘോഷങ്ങള്‍ പാടില്ല

പത്തനംതിട്ട: വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുമ്പില്‍ ആള്‍ക്കൂട്ടം പൂര്‍ണമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ്ലോഹിത് റെഡ്ഡി. വോട്ടെണ്ണല്‍ ക്രമീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശങ്ങള്‍ കൈമാറി. ഇന്നു രാവിലെ ഏഴിന് ശേഷം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവായിട്ടുള്ള ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്ടിംഗ് ഏജന്റുമാര്‍ ഹാജരാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാരുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവിക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമാറണം. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ . അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിലായി ഉണ്ടാകും. ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കപ്പെടുന്ന കൗണ്ടിംഗ് ഏജന്റുമാരുടെ നിശ്ചിത എണ്ണംപേരെ കോവിഡ് പരിശോധനയ്ക്ക് റിസര്‍വായി രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാക്കണം. ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ കൗണ്ടിംഗ് ഏജന്റുമാരില്‍ പകുതി പേര്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും…

Read More