വിട്ടുകൊടുക്കാതെ കന്നട പോലീസും! അധോലോക സംഘങ്ങളെകൊണ്ടു കർണാടക പോലീസും പൊറുതി മുട്ടിയിരുന്നു…

കേരള അതിർത്തിയിൽ ക്രമിനൽ പശ്ചാത്തലമുള്ള 150 പേരുടെ വീടുകളിൽ മിന്നൽ റെയ്ഡ് നടത്തി. ഇതിനിടയിൽ കേരള പോലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് വനാതിര്‍ത്തി സീല്‍ ചെയ്ത സായുധ സേനയുടെ കാവലില്‍ നിലയുറപ്പിച്ചിരുന്നു. ഘോര വനത്തിലേക്കു രക്ഷപ്പെട്ട സംഘം ഉപേക്ഷിച്ച കാറിൽനിന്ന് 143 കിലോ കഞ്ചാവാണ് കേരള പോലീസ് പിടികൂടിയത്. കേരള പോലീസില്‍നിന്നു രക്ഷപ്പെട്ട സംഘം സഞ്ചരിച്ച മറ്റൊരു കാർ കർണാടകയിലെ വിട്‌ല പോലീസിനു മുന്നില്‍ അകപ്പെട്ടു. വിട്‌ല എസ്‌ഐക്കു നേരെ സംഘം നിറയൊഴിച്ചു. എന്നാല്‍, കര്‍ണാടക പോലീസ് തിരിച്ചു വെടിവച്ചെന്നു മാത്രമല്ല സംഘത്തെ കീഴ്‌പ്പെടുത്തുകയും ചെയ്തു. കാലിയ റഫീഖ് വധം, തസ്‌ലിം വധം, മുത്തലിബ് വധം, ബാലി അസീസ് വധം ഉള്‍പ്പെടെ, അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട കേസുകളിൽ പലതും നടന്നതു കര്‍ണാടക അതിര്‍ത്തിയിലാണ്. പൊറുതിമുട്ടി അവരും അധോലോക സംഘങ്ങളെകൊണ്ടു…

Read More

ഞാന്‍ സിനിമ ചിത്രീകരണത്തിന് പേകുമ്പോള്‍ ഇവ കൊണ്ടുപോകാറുണ്ട്..! സീമ ജി. നായര്‍ പറയുന്നു…

കസ്തൂരി മഞ്ഞള്‍ പൊടിച്ചത്, കടലമാവ്, തൈര് എന്നിവ ഉപയോഗിച്ചാണ് ഫെയ്‌സ് പാക് ആണ് ആദ്യംതയാറാക്കുന്നത്. രണ്ട് സ്പൂണ്‍ കടലമാവ്, അര സ്പൂണ്‍ കസ്തൂരിമഞ്ഞള്‍ എന്നിവയിലേക്ക് ആവശ്യത്തിന് തൈര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കും. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയും. കസ്തൂരി മഞ്ഞള്‍ അലര്‍ജി ഉള്ളവര്‍ക്ക് ഉരുളന്‍ കിഴങ്ങ് പകരം ഉപയോഗിക്കാം. ഞാന്‍ സിനിമ ചിത്രീകരണത്തിന് പേകുമ്പോള്‍ ഇവ കൊണ്ടുപോകാറുണ്ട്. -സീമ ജി. നായര്‍

Read More

പറഞ്ഞത് വെറും വാക്കല്ലെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി; ഇ.എം.ആഗസ്തി തലമൊട്ടയടിച്ചു

ഇടുക്കി: പറഞ്ഞത് വെറും വാക്കല്ലെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ.എം.ആഗസ്തി തെളിയിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചു. എതിർ സ്ഥാനാർഥി എം.എം.മണിക്ക് 20,000 കടന്ന ഭൂരിപക്ഷം ലഭിച്ചാൽ തലമുണ്ഡനം ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് മുൻപേ ആഗസ്തി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ 38,305 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മണി വിജയിച്ചു കയറിയത്. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണമാണെന്നും ആഗസ്തി തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം എം.എം.മണി ആവശ്യപ്പെട്ടിരുന്നു.

Read More

ഷൂട്ടിംഗ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല…! വിഷ്ണു ഉണ്ണികൃഷ്ണന്‍

ജീവിതത്തിലെ പുതിയ ഒരു പടിയാണ് അച്ഛനാവുക എന്നത്. അവന്‍റെ ഒപ്പം സമയം ചിലവഴിക്കാന്‍ ഇപ്പോള്‍ സമയം ലഭിക്കുന്നില്ല. അതിന്‍റെ സങ്കടമുണ്ട്.സിനിമാത്തിരക്കുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.അവന്‍റെ സുരക്ഷിതത്വം നോക്കണമല്ലോ. വീട്ടില്‍നിന്ന് പോയാല്‍ അവനെപ്പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോള്‍ ചെയ്യും. എന്‍റെ ശബ്ദം കേട്ടാല്‍ ആള് ചിരിക്കും. -വിഷ്ണു ഉണ്ണികൃഷ്ണന്‍

Read More

ചോർന്നത് എങ്ങോട്ടേയ്ക്ക്? ശബരിമല മണ്ഡലത്തിലും വോട്ടു നഷ്‌‌ടം, പരാതിയുമായി ബിഡിജെഎസ്

  റാന്നി: എന്‍ഡിഎയ്ക്ക് 8614 വോട്ടുകളുടെ കുറവുണ്ടായ റാന്നി മണ്ഡലത്തില്‍ പൊട്ടിത്തെറിക്കു സാധ്യത.ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പത്മകുമാര്‍ രണ്ടാമതും ജനവിധി തേടിയ റാന്നി മണ്ഡലത്തിലാണ് ബിജെപി വോട്ടുകള്‍ വന്‍തോതില്‍ നഷ്ടമായത്. ശബരിമല വിഷയം പ്രധാന പ്രചാരണ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎയ്്ക്ക് ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തിലുണ്ടായ വോട്ടുനഷ്ടത്തിന്‍റെ കണക്കെടുപ്പ് രാഷ്ട്രീയമായി ഏറെ പ്രത്യാഘാതമുണ്ടാക്കും. പോള്‍ ചെയ്തതിന്‍റെ 15.33 ശതമാനം വോട്ടുകൊണ്ട് റാന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു തൃപ്തിപ്പെടേണ്ടിവന്നു. 2016ല്‍ ഇതേ സ്ഥാനാര്‍ഥി 28,201 വോട്ട് (21.06 ശതമാനം) നേടിയ മണ്ഡലത്തില്‍ ഇത്തവണ ആകെ ലഭിച്ചത് 19,587 വോട്ടുകളാണ്. റാന്നിയില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന്‍റെ ഭൂരിപക്ഷം 1285 വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 41.22 ശതമാനമാണ് ഇത്തവണ എല്‍ഡിഎഫിനു മണ്ഡലത്തില്‍ ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ 40.21 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി. എല്‍ഡിഎഫിന്…

Read More

കുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്..!

ഞാന്‍ കുട്ടിക്കാലത്ത് എറ്റവും ആവര്‍ത്തിച്ചു കണ്ടിട്ടുളള സിനിമകളാണ് ആകാശദൂതും ഒരു വടക്കന്‍ വീരഗാഥയും. കുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം ഞാന്‍ എത്രയോ തവണ വീട്ടില്‍ അനുകരിച്ചു കാണിച്ചിരിക്കുന്നു. എന്‍റെ അമ്മാവനായ കെ. മധു സംവിധാനം ചെയ്ത സേതുരാമയ്യര്‍ എന്ന സിനിമയില്‍ എനിക്ക് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനും സാധിച്ചു. ആ ലൊക്കേഷനില്‍ വച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവച്ചിരുന്നു. -നവ്യ നായര്‍

Read More

കോവിഡ് കാലം ഈറ്റ തൊഴിലാളികൾക്ക് കഷ്ടകാലം; വീടുകൾ പട്ടിണിയിൽ

കാട്ടാക്കട : കോവിഡ് കാലത്ത് പൊറുതിമുട്ടി ഈറ്റതൊഴിലാളികൾ. പണിയും ഇല്ല, ഈറ്റ എന്ന അസംസ്‌കൃത വസ്തു കിട്ടാനുമില്ല എന്ന അവസ്ഥയാണ്. നെൽകൃഷി സമ്പന്നമായിരുന്ന കാലത്ത് നെല്ല് ഉണക്കാൻ പനമ്പും വലിയ വട്ടികളും മുറവും വേണമായിരുന്നു. എന്നാൽ കൃഷി പോയതോടെ ഇതിനും ആൾക്കാർ കുറവായി. പിന്നെ പ്ലാസ്റ്റിക്ക് സംസ്കാരം വേരു പിടിച്ചതോടെ ഈറ ഉൽപ്പന്നങ്ങൾ ആർക്കും വേണ്ടതായി. പന, ഈറ എന്നിവയിൽ നിന്നു മുറം, അരുവട്ടി, പായ, കടവം, തൊപ്പി, കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിച്ച് വിപണനം നടത്തിയിരുന്ന കുടിൽ വ്യവസായ സംരംഭങ്ങളാണ് പ്രതിസന്ധിയിലായത്. കോവിഡ് കാലത്ത് ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതെയായതോടെ തൊഴിലാളികളുടെ വീടുകളിൽ ശനിദശ.ഈറ്റകാടുകളുടെ നശീകരണമാണ് പരാമ്പരാഗതമായി ഈ തൊഴിൽ ചെയ്യുന്നവർ അനുഭവിക്കുന്ന ദൈന്യത. എന്നാൽ വനത്തിൽ നിന്നും യഥേഷ്ടം കിട്ടികൊണ്ടിരുന്ന ഈറ്റ ഇപ്പോൾ കിട്ടാക്കനിയാണ്. കാട്ടിൽ സമ്പന്നമായിരുന്ന ഈറ്റക്കാടുകൾ മിക്കതും നശിച്ചു. വനം വകുപ്പ് വർഷാവർഷം…

Read More

മെഡിക്കല്‍ കോളേജ് ആശുപത്രി നിന്ന്  മൃതദേഹം നഷ്ടമായ സംഭവം; ദേശീയ പട്ടികജാതി കമ്മിഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും

നെയ്യാറ്റിന്‍കര: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും കോവിഡ് രോഗിയുടെ മൃതദേഹം നഷ്ടമായ സംഭവം ആരോഗ്യവകുപ്പിന്‍റെ ഗുരുതരമായ വീഴ്ചയാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആലംപൊറ്റ വാർഡ് കൗൺസിലറുമായ അഡ്വ. സ്വപ്നജിത്ത് ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര നഗരസഭ പരിധിയില്‍ ആലംപൊറ്റ അംബേദ്കർ കോളനിയിലെ പ്രസാദി (47) ന്‍റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും കാണാതായത്.

Read More

നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ് എറണാകുളം; സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല

കൊച്ചി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ് നഗരം. വാരാന്ത്യ നിയന്ത്രണങ്ങളില്‍നിന്ന് ഒരു പടികൂടി കടന്നുള്ള നിയന്ത്രണങ്ങളായതിനാല്‍ തന്നെ പ്രധാന ജംഗ്ഷനുകള്‍ പലതും വിജനമാണ്. സ്വകാര്യ സ്ഥാപനങ്ങളിലടക്കം ജോലിക്ക് പോകുന്നതിന് തടസമില്ലാത്തതിനാല്‍ ഏതാനും ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും മാത്രമാണു നിരത്തുകളില്‍ ഓടുന്നത്.നഗരത്തിലുള്‍പ്പെടെ കടകമ്പോളങ്ങള്‍ അടഞ്ഞ നിലയിലാണ്. യാത്രക്കാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഒന്നുംതന്നെ സര്‍വീസ് നടത്തുന്നില്ല. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസുകളും നിലവില്‍ പരിമിതപ്പെടുത്തിയിരിക്കുകാണ്. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണു തുറന്നു പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സല്‍ സര്‍വീസ് മാത്രമാണ് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളം മേനക ജംഗ്ഷന്‍, മാര്‍ക്കറ്റ്, ബ്രോഡ്‌വേ എന്നിവിടങ്ങള്‍ പൂര്‍ണമായും അടഞ്ഞ നിലയിലാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിന്‍റെ വിവിധയിടങ്ങളില്‍…

Read More

ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച നടപടി; സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

      കൊച്ചി: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി. ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി നിർദേശിച്ചു. പരിശോധന നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ലഭിച്ച ഹർജികൾ കോടതി തീർപ്പാക്കി. നിരക്ക് കുറച്ച് ഉത്തരവ് ഇറങ്ങിയെന്ന് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി.   അതേസമയം, സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ചു. രണ്ടാം തരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും. അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.

Read More