കൊച്ചി പഴയ കൊച്ചിയല്ല… സിറ്റിംഗ് സീറ്റിലെ തോൽവിയും ഭൂരിപക്ഷ വ്യത്യാസത്തിലെ വൻ തോൽവിയിലും കോൺഗ്രസിനെ ഞെട്ടിച്ച് കൊച്ചി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇടത് തരംഗത്തില്‍ കുലുങ്ങാതെ നിന്ന എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന് നാണക്കേടായി രണ്ട് മണ്ഡലങ്ങള്‍. ഒന്ന് സിറ്റിംഗ് സീറ്റിലെ തോല്‍വിയാണെങ്കില്‍ മറ്റൊന്ന് ഭൂരിപക്ഷ വ്യത്യാസത്തില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ്. കൊച്ചി മണ്ഡലം നിലവിലെ എല്‍ഡിഎഫ് എംഎല്‍എ കെ.ജെ. മാക്‌സിയില്‍നിന്നും തിരിച്ച് പിടിക്കാനായി മുന്‍ മേയര്‍ ടോണി ചമ്മണിയെ കളത്തിലിറക്കിയ നീക്കത്തിനാണ് കോണ്‍ഗ്രസിന് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. 14079 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ഇവിടെ തോറ്റത്. വോട്ടെണ്ണലിന്‍റെ ഒരുഘട്ടത്തില്‍പ്പോലും കോണ്‍ഗ്രസ് മുന്നിലെത്താത്ത മണ്ഡലവും തോവിയോടെ ഇതായി മാറി. 157 ബൂത്തുള്ള മണ്ഡലത്തില്‍ 15 റൗണ്ടുകളായാണ് വോട്ടെണ്ണിയത്. ഓരോ റൗണ്ട് എണ്ണുമ്പോഴും ലീഡ് ക്രമമായി ഉയര്‍ത്തിക്കൊണ്ടിരുന്നു. ആകെ പോള്‍ ചെയ്ത 1,27,002 വോട്ടുകളില്‍ 54,632 വോട്ട് കെ.ജെ. മാക്‌സി നേടി. 40,553 വോട്ടാണ് ടോണി ചമ്മണിക്ക് ലഭിച്ചത്. കെ.ജെ. മാക്‌സിയുടെ ഭൂരിപക്ഷത്തിനടുത്തെത്താന്‍പോലും ബിജെപി സ്ഥാനാര്‍ഥിക്കായില്ല.…

Read More

തൊട്ടി ജയ! നയന്‍താരയെ ആദ്യം തമിഴിലെത്തിക്കാന്‍ കഴിയാത്തതിലെ നിരാശ; നിര്‍മാതാവ് കലൈപുലി എസ്. താണു പറയുന്നത് ഇങ്ങനെ…

മനസിനക്കരെ എന്ന ജയറാം മലയാളചിത്രത്തിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച നടിയാണ് നയന്‍താര. പിന്നീട് തമിഴിലാണ് നടി സജീവമായത്. ശരത് കുമാര്‍ നായകനായ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ തമിഴ് അരങ്ങേറ്റം. തുടര്‍ന്ന് രജനീകാന്തിന്‍റെ നായികയായെത്തിയ ചന്ദ്രമുഖി വന്‍വിജയമായതോടെ തമിഴ് സിനിമയിലെ മുന്‍നിര നായികയായി നടി മാറി. തമിഴിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നയന്‍താര പിന്നീട് അഭിനയിച്ചിരുന്നു. എന്നാല്‍ തമിഴില്‍ ചിമ്പുവിന്‍റെ നായികയായിട്ടായിരുന്നു നയന്‍താര ആദ്യം വരേണ്ടിയിരുന്നതെന്നു കോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ കലൈപുലി എസ്. താണു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ചിമ്പുവിന്‍റെ തൊട്ടി ജയ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഗോപികയാണ് പിന്നീട് നായികയായതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടി ജയ എന്ന ചിത്രത്തിലേക്കുളള നടീനടന്മാരെ തീരുമാനിക്കുന്ന സമയത്താണ് നയന്‍താരയുടെ ചിത്രം ഒരു മാഗസിനില്‍ കണ്ടതെന്ന് നിര്‍മാതാവ് പറയുന്നു. അപ്പോള്‍ തന്നെ നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും…

Read More

സാമ്പത്തികമായി തകര്‍ന്നു, പഠനം ഉപേക്ഷിച്ചു! ഇന്ത്യന്‍ സിനിമയില്‍ ബച്ചന്‍ ബിഗ് ബി അമിതാഭ് ബച്ചനും മോശം സമയമുണ്ടായിരുന്നു; വെളിപ്പെടുത്തല്‍…

ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനോളം വലിയ മറ്റൊരു താരമുണ്ടാകില്ല. ഇന്ത്യന്‍ സിനിമയില്‍ ബച്ചന്‍ ബിഗ് ബിയാണ്. എന്നാല്‍ അമിതാഭ് ബച്ചനും മോശം സമയമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജൂനിയര്‍ ബച്ചനായ അഭിഷേക് ബച്ചന്‍. സിനിമകള്‍ പരാജയപ്പെടുകയും ബിസിനസുകള്‍ തകരുകയും ചെയ്ത കാലം. അവിടെ നിന്നും തിരികെ വന്നാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നായിരുന്നു ജൂനിയര്‍ ബച്ചന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍. തന്‍റെ പിതാവിനെ ബിസിനസില്‍ സഹായിക്കാനായി കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചും അഭിഷേക് വെളിപ്പെടുത്തി. അഭിഷേകിന്‍റെ വാക്കുകള്‍ ഇങ്ങനെ… സത്യം പറയുകയാണെങ്കില്‍ ഞാന്‍ യൂണിവേഴ്സിറ്റി വിട്ടു. ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്നു. ലിബറല്‍ ആര്‍ട്ട്സില്‍ മേജര്‍ കഴിഞ്ഞിരുന്നു. പെര്‍ഫോമിംഗ് ആര്‍ട്ട്സിലും മേജര്‍ പൂര്‍ത്തിയാക്കി. ആ സമയം അച്ഛന്‍ ബുദ്ധിമുട്ടുകയായിരുന്നു. അതോടെ നാട്ടിലേക്ക് മടങ്ങി. അദ്ദേഹം എബിസിഎല്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു. അച്ഛനെ ഏതെങ്കിലും…

Read More

 ചെറിയ ലഹരി, വലിയ വില! വിതരണത്തിന് എത്തിച്ച 800 പാക്കറ്റ് ഹാൻസുമായി പാലക്കാടു കാരൻ ആലപ്പുഴയിൽ പിടിയിൽ

ഹരിപ്പാട്: കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. പാലക്കാട് ചാഴിയാരിറ്റി കുണ്ടിൽ വീട്ടിൽ പ്രമോദിനെ (40) ആണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ രാവിലെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. കാറിന്‍റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. ഇയാൾ വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നിന്നും കരുവാറ്റയിലെ വിവിധ കടകളിൽ വിതരണത്തിനായി എത്തിച്ച പാക്കറ്റുകൾ ആണ് ഇതെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട് സി ഐ ആർ ഫയാസ്, സിപിഒ നിഷാദ്, സ്പെഷൽ കോഡ് എസ് ഐ ഇല്യാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

രൂക്ഷമായ വാക്കുകള്‍! തോൽവികൾ ഏറ്റുവാങ്ങിയ കോൺഗ്രസ് നേതൃത്വത്തിനെതിരേ സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ തല്ല്; കോണ്‍ഗ്രസിനെ ഞെട്ടിച്ചത് മറ്റൊരു കാര്യം…

തൃശൂർ: തോൽവികൾ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെതിരേ നിശിത വിമർശനവുമായി ജനങ്ങൾ സോഷ്യൽ മീഡിയയിൽ നേതൃത്വത്തിനെതിരേ കൊന്പുകോർക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് മുതൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലും നേതാക്കളും സാധാരണ പ്രവർത്തകരും അടക്കമുള്ള കോണ്‍ഗ്രസുകാർ തങ്ങളുടെ ശക്തമായ വികാരം രൂക്ഷമായ വാക്കുകളിലൂടെ പ്രകടിപ്പിച്ചു കൊണ്ട ിരിക്കുകയാണ്. നേതൃത്വം മാറണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇത് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അനിവാര്യമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാൻ മടിയുള്ളവർ സേവ് കോണ്‍ഗ്രസ് ഫോറം പോലുള്ള കൂട്ടായ്മയുടെ പേരിൽ ആണ് തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. തോൽവി ഏറ്റുവാങ്ങിയ പത്മജ വേണുഗോപാൽ അടക്കമുള്ളവർ നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട ് രംഗത്തെത്തിയിരിക്കുന്നത്. ഡിസിസി പ്രസിഡന്‍റുമാർ പലയിടത്തും രാജിവയ്ക്കാൻ ഒരുങ്ങുകയാണ്. ചിലയിടത്ത് രാജി സമർപ്പിച്ചിട്ടുണ്ട ്. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനത്തിനിടയിൽ…

Read More

തൃശൂരിൽ വൻ മദ്യവേട്ട: 85 ബോട്ടിൽ വിദേശ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ; പൂട്ടിയ ബാറിൽ നിന്നും മദ്യം കടത്തിയതിന് മൂന്നുപേരും പിടിയിൽ

തൃശൂർ: തൃശൂരിൽ വൻ വ്യാജ മദ്യ വേട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും പാർട്ടിയും പാലക്കാട്-തൃശൂർ ദേശീയപാതയിൽവച്ച് 85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ട ു പ്രതികളെയും പിടികൂടി. വരന്തരപ്പിള്ളിയിൽ എക്സൈസ് സീൽ ചെയ്ത ബാറിൽനിന്നു മദ്യം കടത്തിയ മൂന്നു പേരും പിടിയിലായി. ദേശീയപാതയിൽ മദ്യം കൊണ്ട ുപോയിരുന്ന ചിറക്കേകോട് സ്വദേശികളായ ജിതിൻ (31), ശ്രീജിത് (32) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.സർക്കിൾ ഓഫീസിലെ സിഇഒ എ. മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവന്‍റീവ് ഓഫീസർ എ.ബി പ്രസാദ്, സിഇഒ കിഷോർ കൃഷ്ണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലും കർണാടകയിലും നിന്ന് കൊണ്ട ുവന്ന് അഞ്ചിരട്ടി ലാഭത്തിന് വിറ്റ് പണം ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി…

Read More

ധാരണകൾ സാധ്യമായാൽ കേരള കോൺഗ്രസ്-എമ്മിന് രണ്ടു മന്ത്രിമാർ; ആരെല്ലാം മന്ത്രിയാകും, ജോസ് കെ. മാണിക്ക് ഇനിയെന്ത് പദവി

കോട്ടയം: മുൻ ധാരണകൾ സാധ്യമായാൽ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രി സ്ഥാനം ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ കുറവാണ് സീറ്റെങ്കിൽ ഒരു മന്ത്രിസ്ഥാനവും അഞ്ചു സീറ്റ് ലഭിച്ചാൽ രണ്ടു മന്ത്രിസ്ഥാനവും നൽകാമെന്നാണ് കേരളാ കോണ്‍ഗ്രസുമായുള്ള ഇടതുമുന്നണി ധാരണയെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റൻ തോറ്റെങ്കിലും അഞ്ചു സീറ്റിൽ ജയിച്ച് കയറിയതോടെ ഇനി രണ്ടു മന്ത്രിസ്ഥാനം അവകാശപ്പെടാം. ആരെല്ലാം മന്ത്രിയാകും, ജോസ് കെ. മാണിക്ക് ഇനിയെന്ത് പദവി കിട്ടും എന്ന കാര്യത്തിലെല്ലാം ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിൽ റോഷി അഗസ്റ്റിനും എൻ. ജയരാജുമാണ് മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്നത്. റോഷി അഗസ്റ്റിനാണ് പ്രഥമ പരിഗണന. എൻ. ജയരാജും പരിഗ ണനയിലുണ്ട്. മന്ത്രി സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കേരള കോണ്‍ഗ്രസിനു ലഭിച്ചേക്കാം. തട്ടകത്തിലെ തോൽവിയെക്കുറിച്ചുള്ള പരിശോധന നടത്തുകയാണ് കേരള കോണ്‍ഗ്രസ്-എം. ഇടതുമുന്നണി ഭരണത്തുടർച്ച നേടിയപ്പോൾ വലിയ ഞെട്ടലുണ്ടാക്കിയ…

Read More

ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനദൗത്യം; കിഫ്ബിയെ പ്രശംസിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പിണറായി വിജയൻ. വോട്ടെണ്ണൽ ദിനത്തിൽ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. 50,000കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് 63,000 കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും എന്നിട്ടും കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Read More

ശരിക്കും ആ വോട്ടുകൾ എവിടെപ്പോയി? കൊല്ലത്ത് വോട്ട് കുറഞ്ഞു; കുണ്ടറയിൽ ഏറെ പിന്നിൽ; വെട്ടിലായി എൻഡിഎ

രാജീവ് ഡി.പരിമണംകൊല്ലം : ജില്ലയിൽ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞത് എൻഡിഎയെ വെട്ടിലാക്കിയിരിക്കുകയാണ്. ചാത്തന്നൂർ, പുനലൂർ മണ്ഡലങ്ങളിൽ വൻമുന്നേറ്റം ഇക്കുറി ഉണ്ടാക്കിയെങ്കിലും പൊതുവേ എണ്ണായിരത്തോളം വോട്ടിന്‍റെ കുറവ് ഉണ്ടായിട്ടുണ്ട്. കുണ്ടറയിൽ ബഹുദൂരം പിന്നിൽബിഡിജെഎസ് സ്ഥാനാർഥി മത്സരിച്ച കുണ്ടറയിലാണ് പാർട്ടി ബഹുദൂരം പിന്നിലായത്. ഇവിടെ കഴിഞ്ഞതവണ 20,257 വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഇത്തവണ 6,097 ആയി കുറഞ്ഞു. ഇത് ഏറെ വിവാദത്തിനിടവരുത്തിയിരിക്കുകയാണ്. ഈ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിന് ലഭിച്ചതായാണ് എൽഡിഎഫിന്‍റെ ആരോപണം. തദ്ദേശസ്ഥാപനങ്ങളിലും പാർലമെന്‍റ് തെരഞ്ഞെടുപ്പുകളിലും ബിജെപി മണ്ഡലത്തിൽ നിലമെച്ചപ്പെടുത്തിയിരുന്നു. ഇവിടെയുണ്ടായ വോട്ട് ചോർച്ച പാർട്ടി വരുംദിവസങ്ങളിൽ ചർച്ചചെയ്യും. ബിഡിജെഎസും പാർട്ടിയും തമ്മിൽ ഇവിടെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട് അൽപം ഭിന്നത നിലനിന്നിരുന്നതും ഘടകമായിട്ടുണ്ട്. ശരിക്കും ആ വോട്ടുകൾ എവിടെപ്പോയി?കരുനാഗപ്പള്ളിയിലും എൻഡിഎയുടെ വോട്ട് കുറഞ്ഞതിന് നേതാക്കൾ മറുപടി പറയേണ്ടിയിരിക്കുന്നു. ഇവിടെ 12,081 വോട്ടാണ് ലഭിച്ചത്.…

Read More

കൊടകര കുഴല്‍പ്പണ കവര്‍ച്ച! മാര്‍ട്ടിന്‍ കുഴല്‍പ്പണ തട്ടിപ്പില്‍ വിദഗ്ദന്‍; വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ല; പണം എത്തിച്ചത് കര്‍ണാടകയില്‍നിന്ന്…

തൃശൂര്‍: കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും പരാതിയില്‍ പറഞ്ഞതനുസരിച്ച് 25 ലക്ഷമല്ല വാഹനത്തിലുണ്ടായിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അബ്കാരി ധര്‍മ്മരാജിന് ബിസിനസ് ആവശ്യത്തിനായി നല്‍കിയ പണമാണ് നല്‍കിയതെന്നായിരുന്നു പറഞ്ഞിരുന്നത്. യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കാണ് പണം നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച മൊഴിയെടുപ്പിലാണ് പണം കര്‍ണാടകത്തില്‍ നിന്നാണ് വന്നതെന്ന് സ്ഥിരീകരിച്ചത്. ഈ പണമാണ് സുനില്‍നായിക്ക് മുഖേന ധര്‍മ്മരാജിലൂടെ കൊടുത്തുവിട്ടത്. കാറിലുണ്ടായിരുന്ന 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറഞ്ഞിരുന്നതെങ്കിലും കേസില്‍ പിടിയിലായ പ്രതികളില്‍ ഒരാളില്‍നിന്നു മാത്രം 31 ലക്ഷത്തോളം കണ്ടെത്തിയിരുന്നു. പിന്നാലെ പിടിയിലായ മുഖ്യ പ്രതിയില്‍ നിന്നും, വിവരം ചോര്‍ത്തി നല്‍കിയ അബ്ദുള്‍ റഷീദില്‍ നിന്നുമുള്‍പ്പെടെ അറിഞ്ഞത് 45 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നാണ്. ഇതോടെയാണ് വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ലെന്ന് പൊലീസ് അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുകയുണ്ടായിരുന്നുവെന്ന സ്ഥിരീകരണം.…

Read More