യുവതിയെ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരീ ഭര്‍ത്താവ് പോലീസ് പിടിയിൽ; മൃതദേഹത്തിന്‍റെ വസ്ത്രത്തിലും ശരീരത്തിലും മണലും കണ്ടെത്തി

ചേർത്തല: സഹോദരിയുടെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെ ത്തി.  കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് തളിശേരിതറ ഉല്ലാസിന്‍റെയും സുവർണയുടെയും മകൾ ഹരികൃഷ്ണ(25)യെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്കാലിക നഴ്സായി ജോലിചെയ്യുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. സംഭവത്തിനു ശേഷം കാണാതായ സഹോദരീ ഭര്‍ത്താവിനെ പോലീസ് പിടികൂടി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷി (ഉണ്ണി-35)നെ വാരനാട് ചെങ്ങണ്ടയിലുള്ള അകന്ന ഒരു ബന്ധുവീട്ടിൽ നിന്നും പട്ടണക്കാട് സിഐ യുടെ നേതൃത്വത്തിലാണ് പിടികൂടിയത്. അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം ആറോടെ പട്ടണക്കാട് സിഐ ആർ.എസ് ബിജുവിന്‍റെ നേതൃത്വത്തിൽ രതീഷ് ഒളിവിലായിരുന്ന വീട് വളയുകയായിരുന്നു. പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച രതീഷിനെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് സിഐ ആർ.എസ്. ബിജു…

Read More

‌കളിപ്പാട്ടം വാങ്ങി നൽകിയില്ല!  അച്ഛനെ പേടിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട ബാലികയ്ക്കു ദാരുണമരണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അരൂർ: കളിപ്പാട്ടം വാങ്ങി നൽകാത്തതിനെത്തുടർന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തിൽ കുരുക്കിട്ടു തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർഥിനി അബദ്ധത്തിൽ കുരുക്കു മുറുകി മരിച്ചു. അരൂർ ചന്തിരൂർ കൂട്ടുങ്കലിൽ അബ്ദുൾ റഹ്‌മാന്‍റെ മകൾ ഫാത്തിമ റെയ്ഹാന (11) യ്ക്കാണു ദാരുണമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലിൽ കയറിനിന്നു ജനലിൽ കയർ കെട്ടിയശേഷം കഴുത്തിൽ കുടുക്കിടുകയായിരുന്നു. ഇതിനിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലൻസ് തെറ്റിയ കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകുകയുമായിരുന്നു. വീട്ടുകാർ ഉടൻതന്നെ കുരുക്കഴിച്ചു തുറവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. അമ്മ: സനൂജ. സഹോദരൻ: മുഹമ്മദ് അസാൻ.

Read More

നീരൊഴുക്ക് ശക്തം! ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു; ജലനിരപ്പ് ഇത്രയും ഉയർന്നുനിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു

തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു. ശരാശരി രണ്ടടിയോളം വെള്ളം ദിവസവും ഉയരുന്നുണ്ട്. ഇന്നലെ രാവിലെ ഏഴിന് 2367.44 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 61.54 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ 34 അടി വെള്ളം നിലവിൽ കൂടുതലുണ്ട്. തെക്ക്-പടിഞ്ഞാറൻ കാലവർഷം രണ്ടുമാസംകൂടി ശേഷിക്കെ ജലനിരപ്പ് ഇത്രയും ഉയർന്നുനിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കെഎസ്ഇബി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതുമൂലം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്പതടിയോളം വെള്ളം ഉയർന്നു. ഇന്നലെ പദ്ധതി പ്രദേശത്ത് 84.06 മില്ലിമീറ്റർ മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 60 ശതമാനം വെള്ളം നിലവിലുണ്ട്. ഇന്നലെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 67.784 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 41.439 ദശലക്ഷം യൂണിറ്റും…

Read More