സർട്ടിഫിക്കറ്റോ രേഖകളോ വാങ്ങാൻ ചെന്നാൽ ഇനി വിശന്നോ ക്ഷീണിച്ചോ മടങ്ങേണ്ടേ… ഭക്ഷണം തന്നേ അവർ വിടൂ…! വ്യത്യസ്തമായ ഒരു പഞ്ചായത്തിനെ പരിചയപ്പെടാം…

സുഭാഷ് ഗോപി വെച്ചൂർ പഞ്ചായത്തിൽ സർട്ടിഫിക്കറ്റോ രേഖകളോ ഒക്കെ വാങ്ങാൻ ചെന്നാൽ ഇനി വിശന്നോ ക്ഷീണിച്ചോ മടങ്ങേണ്ടേ… ഭക്ഷണം തന്നേ അവർ വിടൂ. വെച്ചൂർ പഞ്ചായത്തിൽ ഇന്നലെ മുതലാണ്  ലഘു ഭക്ഷണ വിതരണം ആരംഭിച്ചത്. ചെല്ലുന്നവർക്കെല്ലാം ലഘുഭക്ഷണം സൗജന്യമായിട്ടാണ് ഇടപാടുകാർക്കു നൽകുന്നത്. പഞ്ചായത്തിന്‍റെ ഈ നല്ല പദ്ധതി കേട്ടറിഞ്ഞ് ഇപ്പോൾ പലരും ഭക്ഷണ സാധനങ്ങൾ സൗജന്യമായി പഞ്ചായത്തിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. തലയാഴം സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ലഘു ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനായി ഫ്രിഡ്ജ്, ആദ്യ ദിവസം വിതരണം ചെയ്യാനുള്ള പഴങ്ങളും ഭക്ഷണ സാധനങ്ങളും പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ.ഷൈലകുമാറിനു ട്രസ്റ്റ്‌ ചെയർമാൻ അജയ് ജോസ്, ട്രസ്റ്റി ജെസി ലൈജു, ട്രസ്റ്റ്‌ പ്രവർത്തകനായ എ. കെ.ഷബീർ എന്നിവർ ചേർന്നു കൈമാറി. തുടർന്നുള്ള ദിവസങ്ങളിൽപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിഭവങ്ങൾ ഫുഡ്‌ ബോക്സിൽ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.

Read More

വയസ് വെറും രണ്ട്! മോഡലിംഗിൽ മിന്നും താരമായി സെറ; അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോൾ

വയസ് വെറും രണ്ട്! പക്ഷെ കുഞ്ഞുസെറ ഇപ്പോഴേ മോഡലിംഗ് താരമാണ്. പലപല ലുക്കിലും വേഷത്തിലുമെത്തുന്ന സെറയുടെ ചിത്രങ്ങൾക്ക് സോഷ്യൽ‌ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.          സെറയെ തങ്ങളുടെ പരസ്യമോഡലാക്കാൻ താത്പര്യമറിയിച്ച് നിരവധി ബ്രാൻഡുകളാണ് എത്തുന്നത്. ഇതോടൊപ്പം സിനിമയിലേക്കും വിളിയെത്തി. തൃശൂർ മാള സ്വദേശിയായ സനീഷിന്‍റെയും സിജിയുടെ ഏക മകളാണ് സെറ. ഇന്നും ഇന്നലെയുമല്ല, കൃത്യമായി പറഞ്ഞാൽ മാമ്മോദീസയുടെ അന്നു മുതലേ കുഞ്ഞുസെറ താരമാണ്. ചടങ്ങിലെ ചിത്രങ്ങൾ ശ്രദ്ധ നേടിയതിനു പിന്നാലെ ഒമ്പതാം മാസം മുതലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. തുടർന്ന് സെറയ്ക്കുവേണ്ടി ഫോട്ടോഷൂട്ടുകൾ നടത്താൻ ആരംഭിച്ചതോടെ പരസ്യചിത്രങ്ങളിലേക്കുള്ള ക്ഷണം വന്നുതുടങ്ങി. ഇതിനകം അഞ്ചിലേറെ കമ്പനികളുടെ പരസ്യങ്ങളിൽ സെറ അഭിനയിച്ചു. കേരളത്തിലെ 26 ഓൺലൈൻ സൈറ്റുകളെ കൂടാതെ സൗദി, ദുബായ്, ബഹ്റൈൻ, കാനഡ, യുകെ എന്നിങ്ങനെയുള്ള ഇന്‍റർനാഷണൽ സൈറ്റുകൾക്കു വേണ്ടിയും, നിരവധി…

Read More

ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ…! പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു

പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരിയെ ലുവിൽ വച്ച് കണ്ട അനുഭവമാണ് വിനോദ് എന്ന ആൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പേര് പോലും ആ എക്സൈറ്റ്മെന്റിൽ ചോദിച്ചില്ലെന്ന് വിനോദ് കുറിക്കുന്നു. പോസ്റ്റിന്‍റെ പൂർണരൂപം 2003 ൽ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തിൽ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെൺകുട്ടിയുടെ ഒരു ചെറിയ റോളിൽ ആണ് ഇവരെ ഞാൻ ആദ്യമായി കാണുന്നത്………. സ്‌ക്രീനിൽ കണ്ട അന്നേരം തന്നെ ഹൃദയം അങ് കൊണ്ടുപോയി..അവര്…….പലവട്ടം ടിവിയിലും തിയറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു….. അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു…… ആ കണ്ണുകൾ….നിമിഷനേരം കൊണ്ട് മാഞ്ഞുപോയ ചെറുപുഞ്ചിരി…..കാലം കടന്നു പോയി…..പല സിനിമകളിലും അവരെ തിരഞ്ഞു.കണ്ടില്ല….. അന്ന് ഇന്നത്തെ പോലെ easily accessible ഇന്റർനെറ്റും മൊബൈലും ഒന്നും ഇല്ല.…

Read More

ഐൻസ്റ്റൈൻ കിഡ്! അനുസരണ ഒരു ദിവസം മാത്രം; ഈ ആറുവയസുകാരിയുടെ കഥ നൂറിലൊരാൾക്ക് സംഭവിക്കുന്നത്

E = mc² എന്ന പ്രസിദ്ധമായ സമവാക്യം വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐൻസ്റ്റൈന്‍റെ ഈ സമവാക്യം പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്‍റെ തലമുടിയും. ചുരുണ്ടിരിക്കുന്ന ഒതുക്കമില്ലാത്ത മുടിയെന്ന ഐന്‍സ്റ്റൈന്‍റെ ട്രേഡ്മാര്‍ക്ക് ഒരു ആറു വയസുകാരിയെയും ശ്രദ്ധേയയാക്കിയിരിക്കുകയാണ്. നൂറു പേര്‍ക്ക് ലോകത്തിലെ നൂറോളം പേര്‍ക്ക് ഈ അവസ്ഥ ബാധിക്കാറുണ്ടെന്നാണ് പറയുന്നത്. അവരില്‍ ഒരാളാണ് ന്യൂകാസില്‍ നിന്നുള്ള ഫ്‌ളോറന്‍സ് പാറ്റേഴ്‌സൺ. ചുരുണ്ട മുടിയുള്ള ഫ്ളോറന്‍സ് പാറ്റേഴ്‌സണെ കണ്ടാല്‍ ആല്‍ബര്‍ട്ട് ഐൻസ്റ്റൈനെ പോലെ തന്നെ തോന്നും. ‘പ്രദേശത്തുള്ള എല്ലാവര്‍ക്കും അവളെ അറിയാം പ്രത്യേകിച്ച് ഇങ്ങനെയുള്ള മുടിയുള്ള കുഞ്ഞാണെന്ന് അറിയാമെന്നാണ് ഫ്‌ളോറന്‍സിന്‍റെ അമ്മ ജില്‍ പെഡില്‍ റൈസ് പറഞ്ഞത്. അച്ഛന്‍ കൈല്‍ പാറ്റേഴ്‌സണ്‍, ഇതിനോടൊപ്പം ഇങ്ങനെപറഞ്ഞു – ‘അവള്‍ എപ്പോഴും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ അവള്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ‘ അവളുടെ മുടി ചീകുന്നത് അസാധ്യമാണ്. ഷവര്‍ ഉപയോഗിച്ച് മുടി നനയ്ക്കുന്നതും ബുദ്ധിമുട്ടാണെന്നാണ്…

Read More

ഞങ്ങള്‍ ചിത്രീകരിച്ചത് ഒരു ചൂടന്‍ നൃത്തരംഗമായിരുന്നു, അത്തരം കാര്യങ്ങളെക്കുറിച്ച് അറിയേണ്ട ഒരു പ്രായമുണ്ട്.! വെളിപ്പെടുത്തലുമായി നടൻ രണ്‍വീര്‍ സിംഗ്‌

ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ പണ്ടൊരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. അതും താരറാണിയായിരുന്ന രവീണ ടണ്ടന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്. സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. രൺവീർ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കുമാറും കഥയിലുണ്ടായിരുന്നു. മുംബൈയിലെ എസ്എന്‍ഡിറ്റി കോളേജില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അക്ഷയ് കുമാറും രവീണ ടണ്ടനും മഴയത്ത് ഡാന്‍സ് കളിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. താനും സുഹൃത്തുക്കളും രവീണയുടെ സൗന്ദര്യത്തില്‍ മയങ്ങി നോക്കി നിന്നു പോവുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. തങ്ങളുടെ നോട്ടത്തില്‍ അസ്വസ്ഥയായ രവീണ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരോട് രണ്‍വീറിനേയും സുഹൃത്തുക്കളേയും പിടിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്‍വീറിനെയും കൂട്ടുകാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നു പുറത്താക്കി. മടങ്ങിപ്പോകുംവഴി അക്ഷയ് കുമാറിനെ കണ്ടുവെന്നും തന്‍റെ ഹെയര്‍ സ്‌റ്റൈലിനെ അക്ഷയ് കുമാര്‍ പ്രശംസിച്ചുവെന്നും കൂടെ നിന്ന് ചിത്രമെടുത്തുവെന്നും രണ്‍വീര്‍ പറയുന്നു. അക്ഷയ് കുമാറിനെ…

Read More

വെള്ളം മാത്രം കുടിച്ച് 21 ദിവസം! ഈ ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗം; അനുഭവം വിവരിച്ച് താരം

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ബോളിവുഡ് താരം നര്‍ഗീസ് ഫക്രി. റോക്ക് സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് നർഗീസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  ഇപ്പോഴിതാ 21 ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവാസമാരംഭിച്ചിരിക്കുകയാണ് താരം. വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുന്പോള്‍ കിട്ടുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും നര്‍ഗീസ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരിക്കുന്നുണ്ട്. ഈ ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നാണ് താരത്തിന്‍റെ അഭിപ്രായം. ഉപവാസം ആരംഭിക്കുന്നതിനു മുന്പുള്ള ദിവസം കഴിച്ച അത്താഴത്തിന്‍റെ ചിത്രവും താരം പങ്കുവച്ചു. വേവിച്ച ഉരുളക്കിഴങ്ങും ഗ്രേവിയും ഏതാനും പച്ചക്കറിയുമാണ് ചിത്രത്തിലുള്ളത്. 21 ദിവസമാണ് വെള്ളം മാത്രം കുടിച്ചുകൊണ്ട് താരം ഉപവസിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഈ ഉപവാസം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

Read More

മേഘ്‌നയ്ക്ക് രണ്ടാം വിവാഹം? ആദ്യം ഈ വാര്‍ത്തയില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നത്, എന്നാല്‍…! യൂട്യൂബ് ചാനലുകൾക്കെതിരേ കേസുമായി ബിഗ് ബോസ് വിന്നർ

നടി മേഘ്‌ന രാജിന്‍റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു. ഭർത്താവിന്‍റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും മേഘ്‌ന ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒരു മകന്‍ കൂടി ജനിച്ചതോടെ കുഞ്ഞിന്‍റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു. അഭിനയത്തിലേക്ക് വൈകാതെ താന്‍ തിരിച്ച് വരുമെന്നും അതാണ് ചിരുവിന് ഇഷ്ടമെന്നും മേഘ്‌ന അടുത്ത കാലത്ത് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ചിരഞ്ജീവിയുടെ ഒന്നാം ഓര്‍മദിവസമായിരുന്നു. അന്നേ ദിവസം മകനെ പിതാവിന് അന്ത്യവിശ്രമം നല്‍കിയ സ്ഥലത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ഓര്‍മ്മകളിലൂടെ താന്‍ ഇനിയും ജീവിക്കുമെന്നു മേഘ്‌ന വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ മേഘ്‌ന രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നതായി ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കന്നഡത്തിലെ പല പ്രമുഖ യൂട്യൂബ് ചാനലുകളിലും നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഈ ദിവസങ്ങളില്‍ വന്നിരുന്നു. ബിഗ് ബോസ്…

Read More

ഐഎസിലേക്കു പോയത് 100 മലയാളികൾ! ഇവരിൽ 72 പേർ തൊഴിൽപരമായ ആവശ്യത്തിനോ മറ്റോ വിദേശത്തുപോയവര്‍; കണക്കുകൾ നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ചത് നൂറു മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ 72 പേർ തൊഴിൽപരമായ ആവശ്യത്തിനോ മറ്റോ വിദേശത്തു പോയതിനു ശേഷം അവിടെ നിന്ന് ഐഎസ് ആശയത്തിൽ ആകൃഷ്ടരായി പോയവരാണ്. ഇവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്‍റെ മകൻ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്. മറ്റുള്ള 28 പേർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരിൽ അഞ്ചു പേർ മാത്രമാണ് മറ്റു മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന…

Read More

കൊയിലാണ്ടിയുടെ”പത്രമുതലാളി’ മാധവൻ നായർ വിടവാങ്ങി

  കൊയിലാണ്ടി: കൊയിലാണ്ടിയുടെ “പത്രമുതലാളി’ അണേലകുനി മാധവൻ നായർ (95)യുടെ വിയോഗം നാടിനെ ആകെ ദുഃഖത്തിലാഴ്ത്തി. ശാരീരിക അവശതയെ തുടർന്ന് അണേലയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് കൊയിലാണ്ടിയിൽ പത്രവിതരണം നടത്തി കൊയിലാണ്ടിയെ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു.20-ാം വയസിൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും പത്രവിതരണം ആരംഭിച്ച മാധവൻ നായർ കൊയിലാണ്ടിയുടെ പത്ര അടയാളമായിരുന്നു. അണേലയിൽ നിന്നും പുലർച്ചെ നാലോടെ നടന്ന് കൊയിലാണ്ടിയിലെത്തിയാണ് പത്രവിതരണം നടത്തിയിരുന്നത്. മാധവൻ നായരുടെ കൈയിൽ നിന്നും പത്രം വാങ്ങി വായിക്കുന്ന നിരവധി പ്രമുഖരും ഉണ്ടായിരുന്നു. മുൻനിര പത്രങ്ങളടക്കം നിരവധി പത്രങ്ങളുടെ ഏജന്‍റായിരുന്നു പിന്നീട് ദീപികയുടെയും രാഷ്ട്രദീപികയുടെയും ഏജന്‍റായി. 90-ാം വയസിൽ നിരവധി സംഘടനകൾ മാധവൻ നായരെ ആദരിച്ചിരുന്നു. ശാരീരിക അവശതയെ തുടർന്ന് പത്രവിതരണം നിർത്തുന്നത് വരെ ദീപികയുടെ ഏജന്‍റായിരുന്നു. മാധവൻ നായരുടെ നിര്യാണത്തിൽ കാനത്തിൽ ജമീലഎംഎൽഎ, മുൻ എംഎൽഎ.മാരായ കെ.ദാസൻ, പി.വിശ്വൻ, നഗരസഭാ ചെയർപേഴ്സൺ…

Read More

പ്രായോഗിക യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കരുത് ! ലൈംഗികബന്ധത്തിന്റെ പേരില്‍ ആണിനെതിരേ മാത്രം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവത്തില്‍ ആണിനെതിരേ മാത്രം പോക്‌സോ കേസ് എടുക്കാനാവില്ലെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ, പക്വത, മുന്‍കാല പെരുമാറ്റം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പ്രയോഗിക്കാനെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു. പതിനാറര വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22കാരനെതിരെ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം. ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ പ്രത്യേക കൊണ്ടുമാത്രം, പെനട്രേഷന്‍ എന്ന കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-1 വകുപ്പ്, പോക്സോ നിയമത്തിലെ നാലാം വകുപ്പ് എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താനുമായി ബന്ധമുണ്ടായിരുന്ന കാര്യം പെണ്‍കുട്ടി കോടതിക്കു മുമ്പാകെ സമ്മതിച്ചിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി.…

Read More