ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവം: പ്രതികളെ കണ്ടെത്താനായില്ല; ‘അന്വേഷണം മോഷണസംഘങ്ങളെ കേന്ദ്രീകരിച്ച്’; പോലീസിനെതിരെ ബന്ധുക്കളുടെ പരാതി

കായംകുളം : കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിടയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. പ്രധാനമായും മോഷണ സംഘങ്ങളെ യും സി സി ടി വി നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ആക്രമണത്തിനിടയിൽ അക്രമി സംഘം ആരോഗ്യ പ്രവർത്തകയോട് ആഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നു.അതിനാലാണ് മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നത്.. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി കെ ബീന കുമാരി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് പറയുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ സുബിന പതിവായി ഡ്യൂട്ടി കഴിഞ്ഞ് തനിച്ച് സ്കൂട്ടറിലാണ് വീട്ടിലേക്ക് പോകുന്നത്.…

Read More

‘അവിടെ‍ മസാജല്ല നടന്നുകൊണ്ടിരുന്നത്…! അനാശാസ്യ പാര്‍ലറിനു പൂട്ട്; സ്പാ സെന്‍ററിലെ അനാശാസ്യം ജീവനക്കാര്‍ക്ക് ശമ്പളം മാത്രം, ഉടമകള്‍ ഉണ്ടാക്കിയത് ലക്ഷങ്ങള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: വീണ്ടും കോഴിക്കോടിനെ പിടിച്ചുലച്ച് അനാശാസ്യ പ്രവര്‍ത്തനം. വാടക വീടുകളിലും ലോഡ്ജുകളില്‍ നിന്നു മാറി മസാജ് പാര്‍ലറിന്‍റെ മറവിലാണ് ഇത്തവണയെന്ന വ്യത്യാസം മാത്രമാണുള്ളത്. കുതിരവട്ടത്തെ നാച്വറല്‍ വെല്‍നെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനമാണ് ഇത്തവണ വില്ലന്‍. ഓണ്‍ ലൈനിലൂടെയായിരുന്നു ആളുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചത്. ഓണ്‍ലൈനില്‍ മസാജ് സെന്‍ററുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ തിരികെ വിളിക്കുന്നതായിരുന്നു രീതി. സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍നിന്ന് എത്തിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് മറ്റു ഇടപാടുകളാണ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം ചേവായൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ചും വാടക വീട് കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തിയവരെയും പോലീസ് പൊക്കിയിരുന്നു. മൂന്നു യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സ്ഥാപനത്തില്‍ നടന്ന അനാശാസ്യ ഇടപാടുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ പോലീസ് നീരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ലോക്ക്ഡൗണ്‍ കാലത്തും ഇത്തരം ഇടപാടുകള്‍ മസാജ്…

Read More

നാർക്കോട്ടിക് വിവാദത്തിൽ സർക്കാരിന്‍റേത് കള്ളക്കളി; സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം അവസാനിപ്പിക്കണ മെന്ന് സതീശൻ

  തിരുവനന്തപുരം: നാർക്കോട്ടിക് വിവാദത്തിൽ സർക്കാരിന്‍റേത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം അവസാനിപ്പിക്കണം. ഇതിന് എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. സമൂഹമാധ്യങ്ങളിലൂടെ പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് ആളുകൾ വീട്ടിൽ കയറി ഇരിക്കുകയാണ്. ഇവർക്കെതിരെ നടപടി വേണം. സൈബർ പോലീസിന് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടപടി സ്വീകരിക്കാൻ പറ്റാത്ത സൈബർ പോലീസിനെ പിരിച്ചുവിടണം. മന്ത്രി വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു. വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. സമൂദായ നേതാക്കൻമാരുടെ യോഗം വിളിച്ച് ഒറ്റദിവസം കൊണ്ട് വിവാദം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കാത്ത നിലപാടാണ് യുഡിഎഫിന്‍റേത്. സൗഹൃദത്തിന്‍റേയും സ്നേഹത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. തങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം…

Read More

കോട്ടയത്തുനിന്നും ഷൊർണൂരിലേക്ക് ചേക്കേറിയ സിഎ എബ്രഹാമിന്‍റെ മയിൽ വാഹന സർവീസിന് പറയാനുള്ളത് അരനൂറ്റാണ്ടി ചരിത്രം

  ഷൊർണൂർ: ഷൊർണൂരിനൊരു ബസ് ചരിത്രമുണ്ട്. ഈ ചരിത്രം പാലക്കാടിന്‍റെകൂടി യാത്രാചരിത്രമാണ്. പോയ കാലത്തിന്‍റെ അടയാളപ്പെടുത്തലുകളാണ് ചരിത്രമെങ്കിൽ ഷൊർണൂർ മയിൽവാഹനം ബസ് സർവീസും ഈ ചരിത്രത്തിന്‍റെ ഭാഗമാണ്. കോട്ടയത്തുനിന്ന് ഷൊർണൂരിലെത്തിയ ക്രൈസ്തവ കുടുംബമായ ചെമ്മരിക്കാട്ട് സി.എ. എബ്രഹാം തുടങ്ങിവച്ച മയിൽവാഹനം സർവീസ് കുടുംബ പരന്പരകളിലൂടെ പടർന്നുപന്തലിച്ചതാണ് മയിൽവാഹനത്തിന്‍റെ ചരിത്രം. കാലങ്ങൾക്കപ്പുറത്തേക്കൊന്നു പിൻതിരിഞ്ഞുനോക്കിയാൽ വള്ളുവനാടൻ ഗ്രാമീണപാതകളിൽ രാജാക്കന്മാരായിരുന്നു ഇവർ. ഷൊർണൂരിലെ മയിൽവാഹനം കന്പനിയിൽ ജോലിയുള്ളവരെ ആദരവോടെ നോക്കിയിരുന്ന ഒരു പോയകാലം വള്ളുവനാടൻ ഗ്രാമങ്ങളിലുണ്ടായിരുന്നു. പട്ടാന്പിയും ഷൊർണൂരും ഒറ്റപ്പാലവും ചെർപ്പുളശേരിയുമടങ്ങുന്ന വള്ളുവനാടൻ ഗ്രാമീണപാതയിൽ പൊടിയിലും മണ്ണിലും ആറാടി കാട്ടുകുതിരയുടെ ശക്തിയും നാട്ടുരാജാവിന്‍റെ ഗമയുമായി മയിൽവാഹനങ്ങൾ നിരത്തിലോടിയിരുന്ന കാലം ഏറേ വിദൂരമല്ല. വീട്ടമ്മമാർക്കുപോലും ചിരപരിചിതമായ വള്ളുവനാടിന്‍റെ മാത്രം മയിൽവാഹനങ്ങൾ നാട്ടുകവലയിലെ നേരംകൊല്ലികൾക്കുപോലും സമയത്തിന്‍റെ വിലയോതിയെത്തിയിരുന്നു. പഴയ മയിൽവാഹനം ബസുകൾ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. ഗുരുവായൂരപ്പനെ കാണാൻ പാലക്കാട്ടുകാർ മയിൽവാഹനം കാത്തുനിന്നിരുന്ന കാലം…

Read More

ഞാന്‍ രാത്രിയില്‍ മുംബൈയിലെ ചുവന്ന തെരുവുകളിലേക്ക് നിരന്തരം യാത്ര ചെയ്തു ! വെളിപ്പെടുത്തലുമായി കരീന കപൂര്‍…

കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടിയായിരുന്നു കരീന കപൂര്‍. എന്നാല്‍ ഇത്തരം വേഷങ്ങളില്‍ തളയ്ക്കപ്പെട്ടാല്‍ അത് കരിയര്‍ തന്നെ തകര്‍ക്കുമെന്ന് മനസ്സിലാക്കിയ നടി ധീരമായ തീരുമാനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. ഒരു നടി എന്ന നിലയില്‍ തന്നെ സ്വയം ഉയര്‍ത്താന്‍ കരീന ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടാറുണ്ട്. എന്നാല്‍ ഇത്തരമൊരു തിരഞ്ഞെടുപ്പുകളിലേക്ക് കരീനയെ നയിച്ച അവരുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാന്‍ തുടക്കം കുറിച്ച ഒരു ചിത്രത്തെക്കുറിച്ചും മറ്റും കരീന, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെത്തിയതിന്റെ നാലാം വര്‍ഷത്തില്‍ തന്റെ ചലച്ചിത്ര ജീവതത്തിലെ 13-ാമത്തെ ചിത്രത്തില്‍ കരീന കപൂര്‍ ധീരമായ ഒരു ചുവടുവച്ചു. അതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അനന്ത് ബാലാനി, സുധീര്‍ മിശ്ര സംവിധാനം ചെയ്ത ‘ചമേലി’ എന്ന ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് കരീന എത്തിയത്. പ്രശസ്തരായ കപൂര്‍ കുടുംബത്തിലെ യുവ…

Read More

വീടിനുള്ളിൽ മൂർഖൻ പാന്പ്, വാട്ടർ ടാങ്കിൽ കടവവ്വാൽ..! പൊറുതിമുട്ടി ചേലക്കോട്ടുകര സെന്‍ററിൽ താമസിക്കുന്ന കുടുംബങ്ങൾ

സ്വന്തം ലേഖകൻ തൃശൂർ: വീടിനുള്ളിൽ മൂർഖൻ പാന്പ്, വാട്ടർ ടാങ്കിൽ കടവവ്വാൽ… ഉടമസ്ഥർ ശ്രദ്ധിക്കാതെ കാടുകയറിക്കിടക്കുന്ന രണ്ടു പറന്പുകൾമൂലം പൊറുതിമുട്ടിയിരിക്കുകയാണ് ചേലക്കോട്ടുകര സെന്‍ററിൽ താമസിക്കുന്ന കുടുംബങ്ങൾ. ഇവിടെ രണ്ടു പറന്പുകളാണ് ഉടമസ്ഥർ ശ്രദ്ധിക്കാനില്ലാതെ കാടുകയറിക്കിടക്കുന്നത്. മതിൽ ഇടിഞ്ഞനിലയിൽ റോഡരികിലുള്ള പറന്പ്, വാഹനത്തിലെത്തി മാലിന്യങ്ങൾ തള്ളാനുള്ള ഇടമാണെങ്കിൽ, മറ്റൊരു പറന്പിലെ മരങ്ങളിൽ ആയിരക്കണക്കിനു വവ്വാലുകൾ കൂടുകൂട്ടിയിരിക്കുകയാണ്. മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ തെരുവുനായ്ക്കളുടെയും വിഷപ്പാന്പുകളുടെയും താവളമായിരിക്കുകയാണ് ഒരു പറന്പ്. തൊട്ടടുത്തുള്ള വീടുകളിൽനിന്ന് വിഷപ്പാന്പുകളെ പിടികൂടുന്നതു പതിവായിരിക്കുകയാണ്. ഒരു വീട്ടിൽനിന്നു തന്നെ രണ്ടു പാന്പുകളെ പിടികൂടുന്ന സ്ഥിതിപോലും ഉണ്ടായി. പ്രദേശത്തെ ആറോളം വീടുകളിൽ നിന്ന് ഇതുവരെ പാന്പുകളെ പിടികൂടിയതായി നാട്ടുകാർ പറഞ്ഞു. കുട്ടനെല്ലൂർ-തൃശൂർ റോഡിനു സമാന്തരമായാണ് ഈ പറന്പുകൾ. അടുത്തിടെ പെരുന്പാന്പ് റോഡിനു കുറുകെ കിടന്നതോടെ ഇവിടെ ഗതാഗതം തടസപ്പെട്ടിരുന്നു. രാത്രിയാത്രക്കാർ തെരുവുനായ്ക്കളെ ഇടിച്ച് അപകടമുണ്ടാകുന്നതും ഇവിടെ പതിവാണ്. ഈ പറന്പിൽനിന്നുള്ള മാലിന്യങ്ങൾ…

Read More

ഉപ്പുകുളത്ത് കന്നുകാലികളെ പുലി അക്രമിച്ചു; ശബ്ദം ഉണ്ടാക്കിയതോടെ പശുക്കളെ വിട്ട്  പുലി ഓടിപ്പോയതായി  പ്രദേശവാസികൾ

മണ്ണാർക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് വീണ്ടും പുലിയുടെ ആക്രമണം. രണ്ടുപശുക്കളെ പുലി അക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഉപ്പുകുളം ആനക്കുണ്ടിൽ എൻഎൻഎസ് എസ്റ്റേറ്റിനു സമീപം മേയാൻവിട്ട കുളങ്ങര മമ്മിയുടെ രണ്ടു പശുക്കളെയാണ് പുലികൾ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്നവർ ശബ്ദം ഉണ്ടാക്കിയതോടെ പശുക്കളെ വിട്ട് ഓടുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. വന്യജീവി ശല്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം അറിയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. ഉപ്പുകുളം മേഖലയിൽ ഒരു വർഷത്തിനിടെ ഇരുപതോളം കർഷകരുടെ കന്നുകാലികളേയും ആടുകളേയും പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. കൂടാതെ നിരവധി വളർത്തുനായ്ക്കളേയും പുലി കൊന്നിട്ടുണ്ട്. ഇതിനിടെ ഉപ്പുകുളത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവവും ഉണ്ടായി. തുടർന്ന് വനപാലകർ കെണികൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കടുവയോ, പുലിയോ കെണിയിൽ വീണിട്ടില്ല. അകത്തേത്തറയിലും പുലിയുടെ ആക്രമണം; മാൻകുട്ടിയും ആടും ചത്തു പാലക്കാട് : അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജിനു…

Read More

കൊച്ചിയിൽ ഉണ്ണാം 10 രൂപയ്ക്ക് ! തട്ടിക്കൂട്ട് ഊണാണെന്നു കരുതിയാല്‍ തെറ്റി….

സ്വന്തം ലേഖിക കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിനു പൊള്ളുന്ന വില ഈടാക്കുന്ന കാലത്ത് വെറും 10 രൂപയ്ക്ക് ഊണ് ലഭിക്കും, അതും മെട്രോ നഗരമായ കൊച്ചിയില്‍. തട്ടിക്കൂട്ട് ഊണാണെന്നു കരുതിയാല്‍ തെറ്റി. ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറുമൊക്കെയുണ്ടാവും. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള ലിബ്രാ ഹോട്ടലിന്‍റെ താഴത്തെ നിലയിലാണ് കേന്ദ്രീകൃത അടുക്കള ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി കോര്‍പറേഷനാണ് കുടുംബശ്രീയുമായി ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ ഊണൊരുക്കുന്നത്. ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് പദ്ധതി ഉദ്ഘാടനം ചെയ്യും. 50 ലക്ഷം രൂപയുടേതാണ് പദ്ധതി. പ്രശസ്ത കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടും ഇതിനായി വിനിയോഗിക്കും. ഉച്ചയൂണ് പദ്ധതിക്ക് പേരു നിര്‍ദേശിക്കുന്നതിനായി കോര്‍പറേഷന്‍ ഓഫീസില്‍ ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പൊതുജനങ്ങള്‍ക്ക് പേരുകള്‍ നിക്ഷേപിക്കാമെന്ന് കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബലാല്‍ പറഞ്ഞു. പരിശീലനം ഇന്നു…

Read More

ആദ്യം ഉമ്മ പിന്നെ കടി ! മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥിയെ ‘ചുംബിക്കുകയും കവിളില്‍ കടിക്കുകയും’ ചെയ്ത് ഷംന കാസിം;വീഡിയോ വൈറല്‍…

റിയാലിറ്റിഷോകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ആളുകളെ ആകര്‍ഷിക്കാന്‍ ചില ‘റിയാലിറ്റി’കള്‍ ഇവര്‍ കാണിക്കുകയും ചെയ്യാറുണ്ട്. നന്നായി പ്രകടനം നടത്തുന്ന മത്സരാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കാന്‍ വിധികര്‍ത്താക്കള്‍ നടത്തുന്ന അഭ്യാസവും കാണാറുണ്ട്. ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും പൊക്കിയെടുക്കുന്നതുമെല്ലാം ഇത്തരം വേദികളിലെ സ്ഥിരം പരിപാടികളാണ്. എന്നാല്‍ അടുത്തിടെ വിധികര്‍ത്താവായി എത്തിയ ഒരു നടി കാണിച്ച സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയുമാണ് നടി ചെയ്തത്. പ്രശസ്ത നടിയും നര്‍ത്തകിയുമായ ഷംന കാസിം ആണ് ഈ കടുംകൈ ചെയ്തത്. ഈ ചുംബനത്തിന്റെയും കടിയുടെയും വീഡിയോ ഇപ്പോള്‍ വൈറലാണ്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ്. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ…

Read More

യാത്രക്കാരെ ശല്യം ചെയ്യുന്നു വെന്ന് നാട്ടുകാർ വിളിച്ചിട്ടാണ് അവിടെ എത്തിയത്;  യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പൂവാർ പോലീസ് രംഗത്ത്

വിഴിഞ്ഞം: യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പൂവാർ പോലീസും രംഗത്ത് .പൂവാറിൽ വഴിയാത്രക്കാരെയും വിനോദ സഞ്ചാരികളെയും കുറഞ്ഞ നിരക്കിൽ ബോട്ടിംഗിനു കൊണ്ടു പോകാം എന്ന തരത്തിൽ ഒരു സംഘം നിരന്തരം ശല്യം ചെയ്യുന്നതായി നാട്ടുകാർ പരാതി പറഞ്ഞിരുന്നതായി പൂവാർ സിഐ പ്രവീൺ പറഞ്ഞു. ഞായറാഴ്ച രാവിലെ ഇത്തരത്തിൽ ഒരു സംഘം വാഹങ്ങൾ തടഞ്ഞു വഴിയാത്രക്കാരെ ശല്യം ചെയ്തിരുന്നു.നാട്ടുകാർ വിളിച്ചത് അനുസരിച്ചാണ് പോലീസ് അവിടെ എത്തിയതെന്നും സിഐ പറഞ്ഞു. പോലീസ് വരുന്നത് കണ്ട് സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും സുധീറും മറ്റൊരാളും അവിടെ തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് ജീപ്പിൽ കയറാൻ അവശ്യപ്പെട്ടപോൾ അത് ഇവർ ചെറുക്കുകയും തുടർന്ന് പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതായും ഇതോടെ ഇവരെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ എത്തിച്ച് കരുതൽ തടങ്കലിൽ വയ്ക്കുകയായിരു ന്നു വെന്നും പൂവാർ സിഐ അറിയിച്ചു. പൂവാർ എസ്ഐയെ സസ്പെൻഡ്…

Read More