തെരുവ് നായയെ പേടിച്ച് ഒരു ഗ്രാമം; ഒരു മാസത്തിനിടെ കടിച്ച് കീറിയത് മുപ്പതിലേറെപ്പേരെ; ഇന്നലെ കടിയേറ്റ വൃദ്ധയുടെ കാലിൽ 18 തുന്നൽ

വെഞ്ഞാറമൂട്: തെരുവ് നായയെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാതെ ഒരു ഗ്രാമം. വെഞ്ഞാറമൂട് മണലിമുക്ക് മാടൻ നടയ്ക്ക് സമീപമുള്ളവരുടെ അവസ്ഥയാണിത്. ഇവിടെ ഒരു തെരുവ് നായ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കടിച്ചത് മുപ്പതിലേറെപ്പേരെ. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം കടിയേറ്റത് ചന്തയിൽ മരച്ചീനി കച്ചവടം നടത്തുന്ന മേലെ കുറ്റിമൂട് സ്വദേശിനിയായ സാവിത്രി (62)യ്ക്കാണ്. സാവിത്രി മണലിമുക്കിന് സമീപമെത്തിയപ്പോൾ നായ പതിയിരുന്ന് ഇരുകാലുകളും കടിച്ച് കീറുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി നായയെ തുരത്തിയത് കൊണ്ട് ഇവർക്ക് ജീവൻ തിരിച്ചു കെട്ടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഇവരുടെ കാലുകളിൽ 18 തുന്നലുകളുണ്ട്. മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്നതായി പരാതി നൽകിയിട്ടും നിരവധി പേരെ തെരുവ് നായ കടിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

Read More

കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുകമാത്രമാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‌കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. കേരളത്തിലും ഇതേസാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്ധന നികുതി കുറച്ചാൽ സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയോളം കൂട്ടിയിട്ടാണ് കേന്ദ്രം അഞ്ച് രൂപ കുറച്ചതെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. മുഖം മിനുക്കല്‍ നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പൈസ കൊടുക്കുന്ന പോലെയാണ് കേന്ദ്രത്തിന്‍റെ നടപടിയെന്നും ബാലഗോപാല്‍ പരിഹസിച്ചു. ഇന്ധന നികുതി കുറയ്ക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് കെ. സുധാകരൻ സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേന്ദ്രം നികുതി കുറച്ച നടപടി സ്വാഗതം ചെയ്യുന്നു.…

Read More

ശ്രീജേഷിന് ഖേൽരത്ന

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഒളിന്പ്യൻ പി.ആർ. ശ്രീജേഷിന് ഉൾപ്പടെ 12 പേർക്ക് മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം. ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണപ്രകടനം കാഴ്ചവച്ച നീരജ് ചോപ്ര, രവികുമാർ (ഗുസ്തി), ലവ്‌ലിന ബോർഗോഹെയ്ൻ (ബോക്സിംഗ്), അവനി ലെഖേര (പാരാ ഷൂട്ടിംഗ്), സുമിത് ആന്തിൽ (പാരാ അത്‌ലറ്റിക്സ്), പ്രമോദ് ഭഗത് (പാരാ ബാഡ്മിന്‍റണ്‍), കൃഷ്ണനഗർ (പാരാ ബാഡ്മിന്‍റണ്‍), മനീഷ നർവാൾ (പാരാ ഷൂട്ടിംഗ്), മിതാലി രാജ് (ക്രിക്കറ്റ്), സുനിൽ ഛേത്രി (ഫുട്ബോൾ), മൻപ്രീത് സിംഗ് (ഹോക്കി) എന്നിവർക്കും ഖേൽ രത്ന പുരസ്കാരം പ്രഖ്യാപിച്ചു. 35 പേർക്കാണ് അർജുന അവാർഡ്. ഒളിന്പിക്സിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യൻ വനിതാ, പുരുഷ ഹോക്കി താരങ്ങൾക്കും അർജുന അവാർഡ് ലഭിച്ചു. മലയാളികളായ ടി.പി. ഔസേപ്പ് (ലൈഫ് ടൈം), പി. രാധാകൃഷ്ണൻ നായർ എന്നിവർ ഉൾപ്പടെ അഞ്ച് പരിശീലകർക്ക് ദ്രോണാചാര്യ…

Read More

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളെ വീഴിക്കും; വീഡിയോ കോളിനിടെ നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി റിക്കാർഡ് ചെയ്യും; പിന്നെ മഹേഷിന്‍റെ പരിപാടികൾ ഇങ്ങനെ…

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെൺകുട്ടിയെ വശീകരിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകൾ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി രഹസ്യമായി സ്ക്രീൻ റിക്കാർഡ് ചെയ്തു ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ എം. മഹേഷ് (33) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് നേമം പള്ളിച്ചലിൽ ഒളിവിൽ‌ കഴിയവെ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പെൺകുട്ടിയുടെ നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ച് കൊടുക്കുമെനന്നും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് മൂന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. നേമത്ത് ഒളിസങ്കേതം വളഞ്ഞ പോലീസിനെ കണ്ടു ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് കീഴടക്കിയത്.സൈബർ പോലീസ്…

Read More

ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ദ്രാവിഡ്‌

ന്യൂഡൽഹി: മുൻ നായകൻ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ബിസിസിഐ നിയമിച്ചു. ട്വന്‍റി 20 ലോകകപ്പിനു ശേഷം ദ്രാവിഡ് ചുമതലയേൽക്കും. ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് രാഹുൽ ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് ഐക്യകണ്ഠ്യേന തെരരഞ്ഞെടുത്തത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി രാഹുൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡ് പരിശീലകന്‍റെ റോളിലെത്തുന്നത്.

Read More

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ;പണിമുടക്കിൽ എഐടിയുസി ഉൽപ്പെടെയുള്ള സംഘടനകൾ

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ;പണിമുടക്കിൽ എഐടിയുസി ഉൽപ്പെടെയുള്ള സംഘടനകൾ തിരുവനന്തപുരം: ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് (ഐഎൻടിയുസി) 48 മണിക്കൂറും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി), കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്), കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) എന്നീ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച് മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനു ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്.

Read More

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാഷ്മീരിലെ സൈനികർക്കൊപ്പം

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ദിനം കാഷ്മീരിലെ സൈനികർക്കൊപ്പം പങ്കിടും. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് നരേന്ദ്രമോദിയുള്ളത്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രജൗരി ജില്ലയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം.എം. നരവാനെ ബുധനാഴ്ച ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. പൂഞ്ച്, രജൗരി ജില്ലാ അതിർത്തികൾ പങ്കിടുന്ന ഈ മേഖലയിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഇതേ സെക്ടറിലുണ്ടായ സ്‌ഫോടനത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Read More

നടൻ വിജയ് സേതുപതിയ്ക്ക് നേരെ ബാംഗ്ലൂരിൽ ആക്രണം; മലയാളി യുവാവിന്‍റെ ആക്രമണം സെൽഫി എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്

ബംഗളൂരു: തമിഴ്‌നടന്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി. ബംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സണ്‍ എന്നയാളാണ് താരത്തെ പിന്നിലൂടെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്നാണ് സൂചന. സംഭവത്തില്‍ വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന നടന്‍ മഹാഗന്ധിക്ക് പരിക്കേറ്റു. ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ആക്രമണം നടന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി നടന്ന് വരുമ്പോൾ പുറകിലൂടെ ഓടിയെത്തിയ ജോൺസൺ വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമിയെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിയുടെ ടീമിലെ അംഗങ്ങളും പേർന്ന് കീഴടക്കി. സംഭവം വിജയ് സേതുപതിയുടെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്.

Read More