സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം സജീവൻ എവിടെ? തോരാ കണ്ണീരിൽ കുടുംബം; വീടിന് സമീപമുള്ള ഹാർബറിൽ ഓട്ടോയിൽ വന്നിറങ്ങി‍യയാൾ പിന്നെ എവിടെപ്പോയി!

അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ സജീവൻ തിരോധാനം ഒന്നര മാസം കഴിഞ്ഞിട്ടും, പോലീസ് അന്വേഷണം ഇരുട്ടിൽ തന്നെ. സിപിഎം തോട്ടപ്പള്ളി ബ്രാഞ്ചു കമിറ്റി അംഗമായ സജീവനെ കഴിഞ്ഞ സെപ്റ്റംബർ 29നാണ് കാണാതാക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് വീടിന് സമീപമുള്ള ഹാർബറിൽ ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു. കണ്ടവരുണ്ട്. പിന്നെ എങ്ങോട്ടു പോയി. വീട്ടുകാര്യം നാട്ടുകാര്യം ആവർത്തിക്കുന്ന ചോദ്യമിതാണ്. സംഭവം നാട്ടിൽ വലിയ ചർച്ചയായപ്പോൾ എച്ച് സലാം എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തുടർന്നു ജില്ലാ പോലീസ് മേധാവി ജയദേവിന്‍റെ നിർദേശത്തെ തുടർന്നു പത്തംഗ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അമ്പലപ്പുഴ സിഐ ദ്വിജേഷ് കുമാറിനെയാണ് അന്വേഷണം ചുമതല ഏൽപ്പിച്ചത്. സിപിഎം ലോക്കൽ കമിറ്റി അംഗത്തെ അടക്കം 100ൽ അധികം പേരെ പോലീസ് ഇതിനിടയിൽ ചോദ്യം ചെയ്തു. തോരാ കണ്ണീരിൽ കുടുംബംഡോഗ് സ്ക്വാഡും സജീവന്‍റെ വസ്ത്രങ്ങളും സഞ്ചരിച്ച വഴികളും പരിശോധിച്ചു. ഇതിനിടയിൽ ചോദ്യം…

Read More

ആളുകളെ പറ്റിക്കുന്ന കുറേ സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട് ! തുറന്നു പറച്ചിലുമായി രഞ്ജിത്ത്…

സംവിധാനത്തിലും തിരക്കഥാ രചനയിലും മലയാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് രഞ്ജിത്ത്. തന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. നിരവധി മികച്ച സിനിമകള്‍ സംഭാവന ചെയ്ത രഞ്ജിത്ത് താന്‍ ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ടെന്നും തുറന്നു സമ്മതിക്കകയാണ്. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാനവേഷത്തില്‍ അവതരിപ്പിച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയവരില്‍ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത്. അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രണ്‍ജി പണിക്കരുമെന്ന് രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ലെന്നും ഒരു പ്ലാനില്ലാതെ സാധനസാമഗ്രികള്‍ കൊണ്ട് മാത്രം വീട് ഉണ്ടാക്കാനാവില്ലെന്നും രഞ്ജിത്ത് പറയുന്നു. മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടന്‍. എന്നാല്‍, ആ സിനിമ എടുക്കുന്നതില്‍ നിന്ന് പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. സര്‍ക്കസ് കണ്ടാല്‍ അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ ആരും ശ്രമിക്കാറില്ല. അതുപോലെ…

Read More

ഒരു സിനിമ വിജയിച്ചാല്‍ അതു സംവിധായകന്‍റെ കഴിവ്; പഞ്ചാബി ഹൗസ് പിറവിക്കു പിന്നില്‍…

റിലീസായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ മായാതെ നില്‍ക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. ആ സിനിമയുടെ പിന്നാമ്പുറ കഥകള്‍ പോലും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. സിനിമയുടെ രസകരമായ പിന്നാമ്പുറ കഥകള്‍ റാഫി മെക്കാര്‍ട്ടിന്‍ ഒരഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. ഒരു സിനിമ വിജയിച്ചാല്‍ അതു സംവിധായകന്‍റെ കഴിവാണ്, തിരക്കഥയുടെ ശക്തിയാണ്, നടന്‍റെ അഭിനയമികവാണ് എന്നൊക്കെ ആള്‍ക്കാരു പറയും. എന്നാല്‍ പഞ്ചാബിഹൗസിന്‍റെ വിജയരഹസ്യം അതിന്‍റെ നിര്‍മാതാക്കളായ സാഗാ അപ്പച്ചനും എ.കെ.പി. ആന്‍റണിയുമാണ്. പഞ്ചാബി ഹൗസിലെ തമാശ സീനുകളെക്കുറിച്ചു പറയുമ്പോള്‍ ആമുഖമായി നിര്‍മാതാക്കളുടെ കാര്യം പറയണം. അതിനു കാരണമുണ്ട് . അന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ള, ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നടന്‍ ജയറാമാണ്. മഞ്ജു വാര്യരും ദിവ്യാ ഉണ്ണിയും പ്രതാപത്തോടെ നില്‍ക്കുന്നു. അതുകൊണ്ടു പഞ്ചാബി ഹൗസിലും ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല.ഹരിശ്രീ അശോകന്‍റെയും കൊച്ചിന്‍ ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്‍റിനെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്.…

Read More

പട്ടിയ്ക്കു കൂട്ട് ‘പ്രേതനായ’ ! വളര്‍ത്തു നായയെ തേടി പ്രേതനായ വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു…

ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മെല്‍ബണിലെ ജേക്ക് ഡിമാര്‍ക്കോയുടെ വീട്ടിലെ വളര്‍ത്തുനായയുടെ പുതിയ കൂട്ടുകാരനെക്കണ്ടാണ് ഏവരും ഞെട്ടിയിരിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വളര്‍ത്തുനായക്കൊപ്പം മറ്റൊരു നായ കളിച്ചു നടക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ജേക്ക് ഡിമാര്‍ക്കോയാണ് ദൃശ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ജേക്കിന്റെ നായ റൈഡര്‍ വെളുത്ത രൂപമുളള മറ്റൊരു നായയുമായി ഓടുന്നതും കളിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇത് പ്രേതനായയാണെന്നാണ് ഏവരും പറയുന്നത്. വീട്ടിനു ചുറ്റും മതിലുളളതിനാല്‍ മറ്റു നായകള്‍ക്കു കയറാന്‍ കഴിയില്ലെന്നും യുവാവ് പറഞ്ഞു. നിഗൂഢത നിറഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ വീഡിയോയുടെ പിന്നിലെ സത്യമറിയാനാണ് യുവാവു രംഗത്തു വന്നത്. സമൂഹമാധ്യമത്തിലെത്തിയ വീഡിയോ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വീഡിയോ വ്യാജമാണോയെന്ന സംശയവും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു കാറ്റേഴ്‌സ് ന്യൂസ് ഏജന്‍സിയാണ്.

Read More

എനിക്ക് എന്നും അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു

സ്വഭാവിക ജനനത്തില്‍ അമ്മയും മകളും ബന്ധപ്പെടുന്നത് പൊക്കിള്‍ കൊടിയിലൂടെയാണ്. പക്ഷേ, ദത്തെടുക്കലില്‍ ആ ബന്ധം ഒരു ഉന്നതമായ ശക്തിയിലൂടെയാണ്. ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാന്‍ സാധിക്കാത്തതാണ്. അത് രണ്ട് വട്ടം അനുഭവിക്കാന്‍ എനിക്ക് സാധിച്ചു. ഹൃദയത്തില്‍ നിന്നു ജന്മം നല്‍കിയാണ് ഞാന്‍ അമ്മയായത്. മാതൃത്വത്തിന്‍റെ സന്തോഷം ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. എനിക്ക് എന്നും അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അമ്മയാവുക എന്നത് കുട്ടിയുണ്ടാവുക എന്നതായല്ല കാണേണ്ടത്. എനിക്ക് അത് എളുപ്പമായിരുന്നു. ഞാനാണ് അവരെ തെരഞ്ഞെടുത്തത്. അവര്‍ എന്നെ തെരഞ്ഞെടുക്കുമെന്ന ഉറപ്പിനായാണ് ഞാന്‍ബാക്കി ജീവിതം ജീവിക്കുന്നത്. –സുസ്മിത സെൻ

Read More

കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്നത് കോടതി തീരുമാനപ്രകാരം മാത്രമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിന്‍റെ ഡിഎന്‍എ സാമ്പിൾ ശേഖരിച്ചു. അനുപമയുടെയും പങ്കാളിയുടേയും സാമ്പിൾ ഉച്ച കഴിഞ്ഞ് എടുക്കും. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമയ്ക്ക് കുട്ടിയെ കൈമാറുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആന്ധ്രയില്‍ ഡിഎന്‍എ പരിശോധന നടത്താത്തത് സുതാര്യത ഉറപ്പാക്കാൻ വേണ്ടിയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സില്ലാതെയാണ് ശിശുക്ഷേ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന വാദം ആരോഗ്യമന്ത്രി തള്ളി. 2022 ഡിസംബര്‍ വരെ ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു ! പരാതിയുമായി യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്…

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബിഹാറിലെ നളന്ദയിലാണ് സംഭവം. തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ധനൂകി സ്വദേശിയായ നിതീഷ് കുമാര്‍. ഇയാളെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. നവംബര്‍ 11നു സഹോദരഭാര്യയുടെ വീട്ടില്‍ ഛാഠ് പൂജക്കായി പോയതിനു ശേഷം തിരിക്കെ സ്വന്തം സ്വന്തം വീട്ടിലേക്കു തിരിച്ചു വരുന്നതിനിടെ ആയുധമായി ഒരു സംഘം ആളുകള്‍ എത്തി തന്നെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയെന്നും നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രാത്രി മുഴുവന്‍ ബന്ദിയാക്കിയെന്നു യുവാവ് പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുന്നത്. അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെയും നിര്‍ബന്ധിച്ചു വിവാഹം നടത്തുന്നതിന്റെയും ദൃശ്യങ്ങളില്‍ വധുവിനെയും മറ്റു…

Read More

 പുതിയ ചലഞ്ചുമായി സണ്ണി ലിയോൺ; ചലഞ്ഞ് ഏറ്റെടുക്കുന്നവർക്ക്  സംഭവിക്കുന്നതു  എന്തെന്നറിഞ്ഞാൽ; സണ്ണിയെ ആരാധകർ  കൈവിടുമോ…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തന്‍റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഇടവേളകള്‍ ഒരുപാട് ആസ്വദിക്കുന്നയാളും കൂടിയാണ് താരം. ഇപ്പോഴിതാ ലൊക്കേഷനിലെ മറ്റൊരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്ണി. വീഡിയോയിൽ, താരം സ്വയം ആസ്വദിക്കുന്നതും അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും രസിപ്പിക്കുന്നതും കാണാം. തന്‍റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഇടവേളകള്‍ ഏറ്റവുമധികം ആസ്വദിക്കുന്നയാളാണ് സണ്ണി. അതിന്‍റെ നിരവധി വീഡിയോകളും സണ്ണി സോഷ്യല്‍ മീഡിയയില്‍ കൂടി ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സണ്ണി ലൊക്കേഷനിലെ ഒരു ചലഞ്ച് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ചലഞ്ച് ചെയ്യുന്നു എന്ന് പറഞ്ഞാണ് സണ്ണിയുടെ വീഡിയോയുടെ തുടക്കം. ‘‘സെറ്റിൽ മടുത്തു!’’ എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് കൊടുത്തിട്ടുണ്ട്. ചലഞ്ചില്‍ തോല്‍ക്കുന്നയാളിനെ സണ്ണി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ചിരിച്ച് ഉല്ലസിക്കുന്ന…

Read More

ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ബിയറില്‍ നുരഞ്ഞു പൊങ്ങുമ്പോള്‍..!ഡേറ്റ്, റേപ്പ്, ഡ്രഗ്സ്., പെണ്‍കുട്ടികളെ വലയിലാക്കാൻ പുതിയ കെണി

സീമ മോഹന്‍ലാല്‍കൊച്ചി: ഇന്ന് പാര്‍ട്ടികള്‍ സജീവമാണ്. സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന സാദാ പാര്‍ട്ടി മുതല്‍ ഡിജെ പാര്‍ട്ടിയും ആഫ്റ്റര്‍ പാര്‍ട്ടിയുമൊക്കെ യുവത്വത്തിന്‍റെ ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നു. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ബിയറില്‍ നുരഞ്ഞു പൊങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ കരുതിയിരിക്കണം. പെണ്‍കുട്ടികള്‍ക്ക് പുതിയൊരു കെണിയായി എത്തിയിരിക്കുകയാണ് ഡേറ്റ് റേപ്പ് ഡ്രഗ്സ്. കേരളത്തിലും ഇത് ചുവടു പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത സുഹൃത്തുക്കളോ ഇഷ്ടപ്പെടുന്നവരോ ബിയറോ മറ്റു രീതിയിലുള്ള ഏതെങ്കിലും വസ്തുക്കളോ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം അവരുടെ ഉദേശ്യം മറ്റൊന്നാണെന്ന്. പാര്‍ട്ടികള്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേദിയാകാറുണ്ട്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന ബഹുഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. സംഭവത്തെക്കുറിച്ച് കേള്‍ക്കുന്നവര്‍ ഇരയെ കുറ്റപ്പെടുത്താന്‍ വാസന കാണിക്കുമെന്നതുകൊണ്ടുതന്നെ പലരും ഇത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു. പിന്‍കാല ജീവിതത്തില്‍ ഇവര്‍ക്ക് ഇത് വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.റേപ്പ് ചെയ്യപ്പെട്ടില്ല എങ്കിലും മറ്റു രീതിയില്‍ സമ്മതം ഇല്ലാതെ പീഡിപ്പിക്കപ്പെടുകയും…

Read More

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ;  20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

അമരാവതി: പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിലാണ് വിള്ളലുണ്ടായത്. ജലസംഭരണിയിൽ നാലിടങ്ങളിൽ വിള്ളലുണ്ടായതായി കണ്ടെത്തി. ജലസംഭരണി അപകടാവസ്ഥയിലാണെന്നും വെള്ളം ചോരുന്നതായി കണ്ടെത്തിയെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇതേത്തുടർന്നു 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി കനത്ത മഴ തുടരുന്നു. മലയാളികളടക്കം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നിരവധി പേർ കുടുങ്ങിക്കിടക്കുകയായിരുന്നു. എസ്‌പി‌എസ് നെല്ലൂർ ജില്ലയിലെ സോമശില അണക്കെട്ടിൽനിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു ആന്ധ്രയിലെ “മുല്ലപ്പെരിയാർ’ ആയി കൂറ്റൻ ജലസംഭരണിതിരുപ്പതി: തിരുപ്പതി നാലാം ദിനവും പ്രളയത്തിൽ മുങ്ങിയപ്പോൾ ഏറ്റവും വലിയ ഭീഷണിയായി മാറുകയാണ് കൂറ്റൻ ജലസംഭരണയിലെ വിള്ളൽ. തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ആന്ധ്രയിലെ…

Read More