ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ച 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ! മൂന്നു വ്യാജ പോലീസുകാര്‍ പിടിയില്‍…

ആണ്‍സുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന 20കാരിയെ പോലീസാണെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ് (31), മട്ടാഞ്ചേരി സ്വദേശി സജു കെ സമദ് (35), തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (27) എന്നിവരാണ് പിടിയിലായത്. പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന കൊല്ലങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അഞ്ചംഗസംഘം പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പട്ടാമ്പി പാലത്തിന് സമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. കൊല്ലങ്കോട് സ്വദേശിനിയായ ഇരുപതുകാരി മേയ് രണ്ടിനാണ് ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്. മേയ് നാലിനാണ് കേസിന് ആസ്പദമായ സംഭവം. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ച പ്രതികള്‍ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിയെ ശാരീരികമായി…

Read More

സഹോദരനായി കണ്ടിരുന്ന അയാള്‍ പെട്ടെന്ന് ഉമ്മ വെച്ചോട്ടെയെന്ന് ചോദിച്ചു ! ഡോര്‍ തുറക്കാന്‍ അനുവദിച്ചില്ല; ദുരനുഭവം വെളിപ്പെടുത്തി ജസീല പര്‍വീണ്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജസീല പര്‍വീണ്‍. കന്നഡത്തിലാണ് താരം ആദ്യം അരങ്ങേറിയത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത.് ആദ്യ സീരിയലില്‍ കൂടി തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ജസീലയ്ക്ക് കഴിഞ്ഞിരുന്നു.പിന്നീട് മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമിംഗലി ഭവയില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സീരിയലില്‍ സജീവമായിരുന്നുവെങ്കിലും നടിയ്ക്ക് ജനശ്രദ്ധ നേടി കൊടുതത്തത് ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണ ചെയ്ത സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയായിരുന്നു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജസീല.ഇപ്പോഴിതാ ജസീല പണ്‍വീറിന്റെ ഒരു തുറന്നു പറച്ചിലാണ് സംമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം വെളിപ്പെടുത്തുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. അഭിനയരംഗത്ത് നിന്ന്…

Read More

ഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍ സ്ത്രീകളുടെ സംഘടനയുണ്ടല്ലോ അവിടെ പോയി പറയൂ; പറഞ്ഞയാൾക്കെതിരേ  പൊട്ടിത്തെറിച്ച് രഞ്ജിനി ഹരിദാസ്

വിജയ് ബാബു കേസില്‍ ആയാലും ദിലീപിന്‍റെ കേസിലായാലും സിനിമ സംഘടനയില്‍ ഒരു നിയമം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നിയത്. ഏതൊരു വ്യക്തിക്കെതിരേയും ഒരു കേസ് വന്നാല്‍ ആ കേസിന്‍റെ കാലയളവില്‍ അവരെ മാറ്റിനിര്‍ത്തുക. അങ്ങനെയുള്ള ഒരു നിയമം അതില്‍ കൊണ്ടുവന്നാല്‍ പോരെ. ഒരു വിധി വരുന്നത് വരെ. ഉണ്ടോ ഇല്ലയോ എന്ന് നോക്കണ്ട. ഇപ്പോള്‍ ഒമ്പത് മണിക്ക് സ്‌കൂളിലെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് കേറാന്‍ പറ്റില്ല. അങ്ങനത്തെ കുറച്ച് നിയമങ്ങള്‍ വേണ്ടേ എല്ലാ അസോസിയേഷന്‍സിനും. അത് മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷനുണ്ടാകില്ലേ. ആങ്കേഴ്‌സിന്‍റെ അസോസിയേഷനും നിയമങ്ങള്‍ ഉണ്ടാകും. ആ നിയമങ്ങള്‍ ക്ലിയര്‍ കട്ടായിട്ട് എഴുതി വെച്ചാല്‍ ഈ പ്രശ്‌നങ്ങളൊക്കെ വലിയ രീതിയില്‍ പരിഹരിക്കാം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഐസി (അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി) ഒരു കംപ്ലെയ്ന്‍റ് പറഞ്ഞപ്പോള്‍ സ്ത്രീകളുടെ സംഘടനയുണ്ടല്ലോ അവിടെ പോയി പറയൂ എന്ന് ആരോ പറഞ്ഞത് കണ്ടു. അത്…

Read More

വൈദികനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ! മുസ്ലിംലീഗ് നേതാവ് പിടിയില്‍…പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് തണുപ്പന്‍ സമീപനമെന്ന് ആക്ഷേപം…

മലപ്പുറം എടക്കരയില്‍ വൈദികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മില്ലുംപടി അമ്പലപ്പറ്റ ഷിഹാബ് പിടിയിലായി. എടക്കര പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. വി. ഗീവര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ചത്. ഇടവകയിലെ ഇല്ലിക്കാട് ഭാഗത്തെ രോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ബൈക്കില്‍ പള്ളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വൈദികന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഉടനെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പുറത്തിറങ്ങുകയോ അന്വേഷിക്കുകയോ ചെയ്തില്ല. സംഭവത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തിനും അറസ്റ്റ് വൈകുന്നതിനുമെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു പൊടുന്നനെയുള്ള അറസ്റ്റ്.

Read More

അമ്മമാർക്ക് അങ്ങനെയൊരു ദിവസമുണ്ടോ!

മദർസ് ഡേ…. അമ്മമാരുടെ ദിവസം… അമ്മമാർക്ക് അങ്ങനെയൊരു ദിവസമുണ്ടോ.. എന്നും അമ്മമാരുടെ ദിവസമാണ്. മാതാ പിതാ ഗുരു ദൈവം എന്ന് പറയുമ്പോൾ.. അമ്മയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. എന്‍റെ ജീവിതത്തിൽ അമ്മയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന അവസരത്തിലാണ് കാൻസറിന്‍റെ പിടിയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെടുന്നത്. കഠിനമായ വഴികളിലൂടെ ഞാൻ നടന്ന് നീങ്ങുമ്പോൾ ആ നെഞ്ചിൽ ഒന്ന് ചേർന്നിരിക്കാൻ. അമ്മയുടെ തലോടൽ ഒന്നേൽക്കാൻ മനസിലെ വിഷമങ്ങൾ പറഞ്ഞ് തീർക്കാൻ ഒന്ന് പൊട്ടിക്കരയാൻ അമ്മയുണ്ടായിരുന്നില്ല. അമ്മ ഇല്ലാതെ വരുമ്പോഴാണ് ആ ശൂന്യത എത്രത്തോളം വലുതാണെന്നറിയുന്നത്. അമ്മയല്ലാതൊരു ദൈവമില്ല.. അമ്മയുടെ ത്യാഗത്തോളം വലുതൊന്നുമില്ല.. അമ്മയെ ഓർക്കാതെ ഒരു നിമിഷം എന്‍റെ ജീവിതത്തിൽ കടന്നുപോവുന്നില്ല. –സീമ ജി. നായർ

Read More

നസ്ലിൻ ഗഫൂറിന്‍റേത് അഭിനയമല്ല; തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്

മകൾ എന്ന സിനിമയിൽ നസ്ലിൻ ഗഫൂറിനു വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ് രോഹിത്. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ ഞാൻ നസ്ലിനെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ മാത്രമല്ല ഇക്ബാലും എന്‍റെ മക്കളുമൊക്കെ ഇവനെ ശ്രദ്ധിച്ചിട്ടുണ്ട്. അവൻ അഭിനയിക്കുന്ന പല സീനിലും കാമറ മുന്നിലുണ്ടെന്ന് തോന്നിപ്പിക്കാതെ ബിഹേവ് ചെയ്യുന്നുണ്ട്. അത് വലിയൊരു ക്വാളിറ്റിയാണ്. ആക്ടിംഗ് വേറെ ബിഹേവിംഗ് വേറെ. അവൻ ആക്ട് ചെയ്യുന്നില്ല. അവൻ അവന് തോന്നുന്ന രീതിയിൽ അവന്‍റെ ഭാഷയിൽ കമ്യൂണിക്കേറ്റ് ചെയ്യുകയാണ്. അത്തരമൊരു ക്യാരക്ടർ ഈ സിനിമയിൽ പ്രധാനമാണ്. അപർണ എന്ന് പറയുന്ന ദേവിക സഞ്ജയ് ചെയ്യുന്ന കഥാപാത്രത്തിന് ഇഷ്ടം തോന്നുന്ന ഒരു പയ്യൻ. അവൻ അവന് തോന്നുന്ന അവന്‍റെ ബുദ്ധിയിൽ തോന്നുന്ന കുറേ സൂത്രങ്ങളൊക്കെയാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് അവൻ ഹിന്ദി പറയുന്നതൊക്കെ. ഷൂട്ട് ചെയ്യുന്ന സമയത്തുതന്നെ ഭയങ്കര പൊട്ടിച്ചിരിയുണ്ടാക്കിയ കുറേ സീനുകൾ ഉണ്ടായിരുന്നു. താരത്തിന്‍റെ പ്രകടനം കണ്ട് ജയറാം…

Read More

140 എംഎൽഎമാരെയും വരയിലാക്കി;  ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം പിടിച്ച് പത്തുവയസുകാരന്‍ തൃദേവ്

കൊച്ചി: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ രേഖാചിത്രങ്ങള്‍ വരച്ച് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം പിടിച്ച് പത്തുവയസുകാരന്‍ തൃദേവ് വള്ളിയാത്ത്. വ്യവസായമന്ത്രി പി. രാജീവിന്‍റെ ചിത്രമാണ് ആദ്യം വരച്ചത്. പേനയും പെന്‍സിലും ഉപയോഗിച്ച് എ ഫോര്‍ സൈസ് പേപ്പറില്‍ പരമാവധി ഒമ്പതുമിനിറ്റ് സമയമെടുത്താണ് ഏവരെയും വരച്ചതെന്ന് തൃദേവ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പത്തുദിവസം കൊണ്ട് എല്ലാ എംഎല്‍എമാരെയും വരച്ചു. 2021-ല്‍ പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും വരച്ചതിന് ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടം നേടിയിരുന്നു. ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ചെറിയ വയസുമുതല്‍തന്നെ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. കുന്നത്തുനാട് താലൂക്ക് ഓഫീസിലെ സര്‍വേയര്‍ വി.എസ്. ബിജുവിന്‍റെയും ബില്‍ഡിംഗ് ഡിസൈനര്‍ നീതുവിന്‍റെയും മകനാണ് തൃദേവ്. മാതാപിതാക്കളും ചിത്രവരയില്‍ പ്രാഗത്ഭ്യമുള്ളവരാണ്. മൂവാറ്റുപുഴ റാക്കാട് സെന്‍റ് മേരീസ് പബ്ലിക് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ തൃദേവ് സ്‌കൂള്‍ തല മത്സരങ്ങളിലും സമ്മാനാര്‍ഹനായിട്ടുണ്ട്.…

Read More

കാവ്യമാധവന്‍ വെറും സ്മാര്‍ട്ടല്ല, വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ്..! മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പം; ഭാഗ്യലക്ഷ്മി പറയുന്നു…

കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്, വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മഞ്ജു വാര്യര്‍ക്കൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യ മാധവനൊപ്പമായിരിക്കും. ഒരു ചാനൽ ചർച്ചയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആരോപണം. നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ഭാര്യയായ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍…

Read More

രാത്രി രണ്ടു മണിയ്ക്ക് പോലീസിനെ വിളിച്ച് യുവാവ് ! പോലീസ് പാഞ്ഞെത്തിയപ്പോള്‍ യുവാവ് ആവശ്യപ്പെട്ടത് ‘തണുത്ത ബിയര്‍’ ; പിന്നെ നടന്നത്…

രാത്രി രണ്ടുമണിയ്ക്ക് പോലീസിനെ വിളിച്ച് തണുത്ത ബിയര്‍ ആവശ്യപ്പെട്ട് യുവാവ്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. യുവാവിന്റെ വിളിയെ തുടര്‍ന്ന് പാഞ്ഞെത്തിയ പോലീസ് എത്തിയപ്പോള്‍ കണ്ടത് ഇയാള്‍ കുടിച്ച് ലക്കുകെട്ട് കിടക്കുന്നതാണ്. പിന്നാലെ തണുത്ത ബിയര്‍ വേണമെന്ന് പറഞ്ഞ നിമിഷം കരണം നോക്കി അടിച്ച ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. സി. മധു എന്ന യുവാവാണ് 100ല്‍ വിളിച്ച് നല്ല തണുപ്പുള്ള ബിയര്‍ ആവശ്യപ്പെട്ടത്. മദ്യലഹരിയിലായിരുന്ന യുവാവ് രാത്രി രണ്ട് മണിക്ക് വികാരാബാദ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ‘അടിയന്തര’ സഹായം ആവശ്യപ്പെട്ടത്. ഫോണെടുത്ത പൊലീസ് എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് യുവാവിനോട് ചോദിച്ചു. എന്നാല്‍, തന്റെ ആവശ്യം ഫോണിലൂടെ വെളിപ്പെടുത്താനാകില്ലെന്ന് യുവാവ് പറഞ്ഞു. കണ്‍ട്രോള്‍ റൂമിലെ പിസിആര്‍ ഓപ്പറേറ്റര്‍ യുവാവിന്റെ മേല്‍വിലാസവും വീട്ടുനമ്പരും അടക്കം ശേഖരിക്കുകയും പട്രോളിംഗ് സംഘത്തെ ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക്…

Read More

ഷാപ്പിൽ കയറി രണ്ട് കുപ്പി കള്ളടിച്ചു; പിന്നെ കള്ളൻ അയ്മനത്ത് മോഷണത്തിൽ ആറാടി; നാലുമാസത്തിനിടെ ഗുരുമന്ദിരത്തിലെ മൂന്നാമത്തെ മോഷണം

അയ്മനം: അയ്മനത്തെ മോഷണപരന്പരയിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും സെന്‍റ് മേരിസ് ചാപ്പൽ, പരിപ്പ് കള്ള് ഷാപ്പ് എന്നിവിവിടങ്ങളിലാണ് കള്ളൻ കയറിയത്. പ്രദേശത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയിൽ പരിപ്പ് ഗുരുമന്ദരിത്തിൽ മൂന്നാം തവണയും അലക്കുകടവ് ഗുരുമന്ദിരത്തിൽ രണ്ടാം തവണയുമാണ് മോഷണം നടക്കുന്നത്. അലക്കുടവ് ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.ഇന്നലെ പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണ പരന്പര അരങ്ങേറിയത്. പരിപ്പ് ക്ഷേത്രത്തിലെ സിസി ടിവിയിയിലാണ് മോഷ്ടാവിന്‍റെ ചിത്രം പതിഞ്ഞത്. ഹെൻട്രി ബേക്കർ ഹാൾ, അലക്കുകടവ് എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഉൗരി മാറ്റിയ നിലയിലായിരുന്നു. ഷാപ്പിൽ കയറി കള്ളൻ കള്ളു കുടിക്കുകയും പണപ്പെട്ടിയിൽനിന്നും പണമെടുക്കുകയും ചെയ്തിട്ടുണ്ട്.ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ…

Read More