കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ ബീം തകർന്ന സംഭവം; നടന്നത് കോഴിക്കോട്ട്, മുതലെടുപ്പ് തൃക്കാക്കരയിൽ

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂളിമാട് പാലത്തില്‍ ചവിട്ടി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് ഒരുങ്ങുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെയുളള ഇപ്പോഴത്തെ ആരോപണം കൂളിമാട് പാലം പണിയാണ്. കോഴിക്കോട് നിര്‍മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നത് തൃക്കാക്കരയിലും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് യുഡിഎഫ്. പാലാരിവട്ടം പാലം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച പറഞ്ഞ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാൻ യുഡിഎഫ് നീക്കം. പൊതുമരാമത്ത് മന്ത്രിയെ പരിഹസിച്ചുളള പോസ്റ്റുകളിട്ട് നവമാധ്യമങ്ങളിലും പ്രചാരണം കൊഴുക്കുന്നുണ്ട്. പാലാരിവട്ടത്തില്‍ ലീഗ് മന്ത്രിയായിരുന്നു പ്രതിക്കൂട്ടില്‍ എന്നതിനാല്‍ തന്നെ ‘കൂളിമാട് ഉയര്‍ത്താന്‍’ ലീഗ് പ്രവര്‍ത്തകരാണ് മുന്‍പന്തിയില്‍. ഇന്നലെ കോഴിക്കോട് പിഡബ്ലുഡി ഓഫീസിലേക്കുള്‍പ്പെടെ മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് തുടര്‍ന്നും ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു കഴിഞ്ഞു. അതേസമയം, നിര്‍മാണത്തിലിരിക്കേ ബീം തകര്‍ന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തുന്നുണ്ട്.…

Read More

കുമ്പക്കുടി സുധാകരന് ആറ് വയസുകാരന്‍റെ ബുദ്ധിയും ആറാളിന്‍റെ വലുപ്പവും..! സുധാകരനെതിരേ എ.എൻ.ഷംസീർ

തലശേരി: ആറു വയസുകാരന്‍റെ ബുദ്ധിയും ആറാളിന്‍റെ വലുപ്പവും ഉള്ള ആളാണ് ഇപ്പോഴത്തെ കെപി സിസി പ്രസിഡന്‍റ് കുമ്പക്കൂടി സുധാകരനെന്ന് എ.എൻ. ഷംസീർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഷംസീർ. പൊതു സമൂഹത്തോട് എങ്ങനെ മാന്യമായി സംസാരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റുമാരെ പരിശീലിപ്പിക്കാൻ എഐസിസി നേതൃത്വം തയാറാകണം. ചിന്തൻ ശിബിരം നടത്തിയതു കൊണ്ടോ രാഹുൽ ബ്രിഗേഡും സേനയും ഒന്നും ഉണ്ടാക്കിയതു കൊണ്ടോ കാര്യമില്ല. ഉദയപൂരിൽ ചിന്തൻ ശിബിരം നടക്കുമ്പോൾ പഞ്ചാബ് പിസിസി പ്രസിഡന്‍റ് കോൺഗ്രസിനോട് സലാം പറഞ്ഞു പോയി. കോൺഗ്രസിന്‍റെ ഈ കൊഴിഞ്ഞു പോക്കിൽ മനം നൊന്താണ് സുധാകരൻ ഇത്തരം പരാമർശങ്ങൾ നടക്കുന്നത്. മഹാന്മാർ ഇരുന്ന കസേരയാണ് കേരളത്തിലെ കെപിസിസി പ്രസിഡ‌ന്‍റേത്. സുധാകരന്‍റെ പ്രസ്താവനകൾ കേരളത്തിലെ കോൺഗ്രസിന് തന്നെ ബാധ്യതയായി മാറുകയാണ്. പിണറായി വിജൻ കേരളത്തിലെ മൂന്നരകോടി ജനങ്ങളുടെ പ്രീയപ്പെട്ട മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്കെതിരേയുള്ള സുധാകരന്‍റെ…

Read More

മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അതു മലബാറിലെ സാധാരണ പ്രയോഗം..! മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; പ്രതികരണവുമായി കെ. സുധാകരൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എല്‍ഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാല്‍ 10 വോട്ട് കൂടുതല്‍ കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്‍റെ കൈയില്‍ പണമില്ല. കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച പ്രയോഗമാണ്. പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ ആ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയില്‍ ഭരണ സംവിധാനം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരന്‍ ആരോപിച്ചു. കണ്ണൂരുകാര്‍ തമ്മില്‍ പറയുന്ന വാക്ക്: വി.ഡി സതീശന്‍ അത്തരം വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്.…

Read More

ലൈംഗിക പീഡനക്കേസ്; അഭിഭാഷകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

  കൊച്ചി: പീഡനക്കേസില്‍ അഭിഭാഷകന്‍ ഉള്‍പ്പെടെ മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെകര്‍ വിജയ് ശങ്കറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. എറണാകുളം കാഞ്ഞിരമറ്റം പാറായില്‍പറമ്പില്‍ അഡ്വ. ജോമോന്‍ പി. വര്‍ഗീസ്(39), അടൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ ജിബിന്‍ ജോസ്(24), ഇടുക്കി സേനാപതി കണ്ടത്തില്‍ വീട്ടില്‍ ലിന്‍റോ സ്റ്റീഫന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് ബ്യൂട്ടീഷന്‍ കോഴ്‌സ് നടത്തുന്ന സ്ത്രീയെ പീഡിപ്പിച്ചതിനും സാമ്പത്തിക ചൂഷണം നടത്തിയതിനുമാണ് അഡ്വ. ജോമോന്‍ പി. വര്‍ഗീസിനെതിരേ കേസെടുത്തിരിക്കുന്നത്. ആറുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കതൃക്കടവ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചതിനാണ് ജിബിന്‍ ജോസിനെ അറസ്റ്റു ചെയ്തത്. 2021 ൽ ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനാണ് ലിന്‍റോയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

പതിനേഴാം വയസിൽ ഡിഗ്രി സ്വന്തമാക്കി എല്‍ഹാം മാലിക്ക് ! തന്റെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും എല്‍ഹാം പറഞ്ഞതിങ്ങനെ…

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളജിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി‌യായിരിക്കുകയാണ് എൽഹാം മാലിക്ക്. മേയ് 15 നു എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളിൽ ഒരാളായിരുന്നു 17-ാം വയസിൽ ഡിഗ്രി പൂർത്തിയാക്കിയ എൽഹാം മാലിക്. കം ലാഡ് ഓണേഴ്‌സോടെ (Cum Laude Honors) യാണ് എല്‍ഹാം ബിരുദം നേടിയത്. 14-ാം വയസില്‍ കോളജില്‍ ചേര്‍ന്ന എല്‍ഹാം മൂന്നു വർഷം കൊണ്ട് മനഃശാസ്ത്ര ബിരുദം പൂർത്തിയാക്കി. “എനിക്ക് ആവശ്യമുള്ള സഹായം ഞാൻ ആവശ്യപ്പെടുമ്പോഴെല്ലാം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒഴിവാക്കപ്പെടുന്നതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അല്ലെങ്കിൽ എനിക്കായി ഒരു ഇടമില്ല എന്ന് ഒരിക്കല്‍ പോലും തോന്നിച്ചിട്ടില്ല,” നിറപുഞ്ചിരിയോടെ എല്‍ഹാം പറയുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ അധിക കോഴ്‌സുകൾ പഠിച്ച് ഡബിള്‍ പ്രൊമോഷനോടെയാണ് എല്‍ഹാം 14-ാം വയസില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. വളരെ ചെറുപ്പത്തിൽ തന്നെ…

Read More

നടിയും മോഡലുമായ  ട്രാന്‍സ്‌ജെന്‍ഡറിന്‍റെ മരണം; പങ്കാളിയെ ചോദ്യം ചെയ്യും; യുവതിയുടെ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറി

കൊച്ചി: നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ആലപ്പുഴ കാവാലെ നോര്‍ത്ത് സ്വദേശി ഷെറിന്‍ സെലിന്‍ മാത്യു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവരുടെ പങ്കാളിയെ പോലീസ് ചോദ്യം ചെയ്യും. യുവതിയുടെ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയതായി പാലാരിവട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. രതീഷ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഷെറിന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കള്‍ നല്‍കുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഇവര്‍ മാനസികമായി വിഷമത്തിലായിരുന്നുവെന്നും പറയുന്നു. ഷെറിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നിലവില്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചളിക്കവട്ടത്ത് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ കിടപ്പുമുറിയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഷെറിന്‍ അഞ്ച് വര്‍ഷമായി പാലാരിവട്ടം, തമ്മനം ഭാഗങ്ങളില്‍ താമസിച്ചുവരികയായിരുന്നു. പാ രഞ്ജിത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷം…

Read More

ബീവറേജിലെ നീണ്ട ക്യൂവിൽ നിൽക്കാൻ മടിയുളളവരെ വലയിലാക്കി ഇടനിലക്കാർ; മദ്യത്തിന് പകരം നൽകുന്നത് കടുംചായ നിറച്ചകുപ്പി; കോട്ടയത്തെ കടുംചായതട്ടിപ്പിങ്ങനെ…

കോട്ടയം: മദ്യക്കുപ്പിയിൽ കടുംചായ; ബീവറേജ് ഒൗട്ട്‌ലെറ്റിനുമുന്പിൽ കൂട്ടയടി. കോട്ടയം കെഎസ്്ആർടിസിക്കു സമീപമുള്ള ബീവറേജസ് കോർപറേഷന്‍റെ ഒൗട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആളിനാണ് കട്ടൻചായ കുപ്പിയിൽ കിട്ടിയത്. ഇവിടെ മദ്യം വാങ്ങാനായി ഇടനിലക്കാർ വ്യാപകമാണ്. 30 രൂപ മുതൽ 50 രൂപ വരെ അധികം നൽകിയാണ് ഇടനിലക്കാർ മദ്യം വാങ്ങി നൽകുന്നത്. ഇന്നലെ ഇവിടെ മദ്യം വാങ്ങാനെത്തിയ ആൾ നീണ്ട ക്യൂ കണ്ടതോടെ ഇടനിലക്കാരെ സമീപിച്ചു. അധിക തുകയും നൽകി. അരലിറ്റർ മദ്യമാണ് ആവശ്യപ്പെട്ടത്. ഇടനിലക്കാർ മദ്യം വാങ്ങി ആൾക്ക് നൽകിയപ്പോൾ കുപ്പി പൊട്ടി മദ്യം കൈയിലേക്ക് വന്നു. മണത്തും രുചിച്ചു നോക്കിയപ്പോൾ കുപ്പിക്കുള്ളിൽ കട്ടൻചായയാണെന്നു മനസിലായി. ഇതോടെയാണ് അടി തുടങ്ങിയത്. അടി മൂത്ത് മെയിൻ റോഡിലേക്ക് നീങ്ങിയപ്പോൾ പോലീസിനു ഇടപെടേണ്ടി വന്നു. ഈ ഒൗട്ട്‌ലെറ്റിൽ മദ്യം വാങ്ങി നൽകുന്ന ഇടനിലക്കാരുടെ ശല്യം അടുത്ത നാളിൽ വർധിച്ചിരിക്കുകയാണ്. ഇവരാണ് മദ്യക്കുപ്പിയിൽ…

Read More

17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; മറ്റൊരു 17 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വിചാരണ സമയത്ത് മുങ്ങി ! രണ്ടുപേര്‍ക്കും കിട്ടിയ ശിക്ഷ കേട്ട് ഞെട്ടരുത്…

പത്തനംതിട്ട: രണ്ട് പോക്‌സോ കേസുകളിലെ തികൾക്ക് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോൺ കഠിന തടവ് ശിക്ഷ വിധിച്ചു. അടൂർ ഏറത്ത് മണക്കാല ജസ്റ്റിൻ ഭവനിൽ ജയിൻ സോളമന് (32) പോക്‌സോ ആക്ട് പ്രകാരം 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വടശേരിക്കര സ്വദേശിനിയായ cയ കേസിലാണ് ശിക്ഷ. കൂടൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കരുനാഗപ്പള്ളി തഴവാ കുതിരപ്പന്തി കോട്ടമേൽ വടക്കേതിൽ വീട്ടിൽ ഉണ്ണികൃഷ്ണന് (40) പോക്‌സോ ആക്ട് പ്രകാരം 60 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് പ്രതി മുങ്ങിയതിനാൽ തടവ് കാലാവധി കോടതി കൂട്ടുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി 17വയസുള്ള കലഞ്ഞൂർ സ്വദേശിനിയെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രിൻസിപ്പൽ സ്‌പെഷൽ…

Read More

ഓതറ പുതുക്കുളങ്ങര പാലത്തിന്‍റെ ഉദ്ഘാടനം എന്നു നടക്കും? മന്ത്രിമാർ തർ‌ക്കത്തിൽ; നാട മുറിക്കാൻ കൊതിച്ച് ഒരു പാലം

ഇരവിപേരൂർ: വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ നിർമിച്ച ഓതറ പുതുക്കുളങ്ങര പാലത്തിന്‍റെ ഉദ്ഘാടനം എന്നു നടക്കും? ഉത്തരം തരേണ്ട മന്ത്രിമാർ തമ്മിൽ തർക്കത്തിലും. 4.65 കോടി രൂപ ചെലവിൽ നിർമിച്ച പാലം കഴിഞ്ഞ പത്തിന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നു. ആറന്മുള, ചെങ്ങന്നൂർ നിയോജക മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന പാലത്തിന്‍റെ ഉദ്ഘാടന വേദിയെ സംബന്ധിച്ച തർക്കം കാരണം അവസാന നിമിഷം പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തികൂടിയാണ് പാലം. വേദിക്കു പിടിവലി ചെങ്ങന്നൂർ നിയോജക മണ്ഡലാതിർത്തിയായ മംഗലത്ത് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ പാലം ഉദ്ഘാടനം ചെയ്യാനായിരുന്നു പരിപാടി. മറുകരയിൽ ആറന്മുള നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണാ ജോർജിനെ മുഖ്യാതിഥിയായും തീരുമാനിച്ചിരുന്നു. എന്നാൽ, പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട തന്‍റെ ഇടപെടലുകൾ വിശദീകരിച്ച മന്ത്രി വീണാ ജോർജ് ഉദ്ഘാടന വേദി…

Read More

അടിമാലിയിലെ ഓട്ടോ ഡ്രൈവര്‍ സരിതയും ഒരു കുടുംബത്തിലെ മൂന്ന് പേരും ചേര്‍ന്ന് തട്ടിയത് 20 ലക്ഷം! തന്ത്രം ഇങ്ങനെ…

അടിമാലി: പത്തുമാസംകൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്കരൻ (സുജ – 55), ജയകുമാർ (42), വിമൽ പുഷ്കരൻ (29) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി, ഇരുന്നൂറേക്കർ മേഖലയിൽ അഞ്ചുപേരിൽനിന്നാണ് സംഘം 20 ലക്ഷം തട്ടിയത്. ഓണ്‍ ലൈൻ ആപ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് പത്തര മാസംകൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പാക്കിയശേഷമാണ് സംഘം തട്ടിപ്പ് നടത്തിയത്. അടിമാലിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ സരിതയാണ് തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് പറഞ്ഞു. ഇവരാണ് അടിമാലി മേഖലയിൽനിന്നും പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറിയത്. സംഘത്തിലെ മറ്റു മൂന്നംഗങ്ങൾ…

Read More