ഇനി എല്ലാം എളുപ്പം ! പാസ്‌പോര്‍ട്ടില്‍ വീസ പതിക്കുന്നത് അവസാനിപ്പിച്ച് യുഎഇ; ഇനി എമിറേറ്റ്‌സ് ഐഡി…

പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ വീസ പതിച്ച് നല്‍കുന്നത് അവസാനിപ്പിച്ച് യുഎഇ. മെയ് 16 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഇനി എമിറേറ്റ്‌സ് ഐഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകള്‍ പ്രത്യേക എമിറേറ്റ്‌സ് ഐഡി ഇഷ്യു/പുതുക്കല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. റസിഡന്‍സിയും ഐഡിയും നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യര്‍ഥനകളിലോ ഏകീകൃത ഫോം സേവനങ്ങള്‍ ഉപയോഗിക്കും. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്‍കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡ് ഇപ്പോള്‍ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവര്‍ത്തിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്‍കുന്ന എമിറേറ്റ്‌സ് ഐഡി കാര്‍ഡിന്റെ പുതിയ രൂപത്തില്‍ എല്ലാം ഉള്‍പ്പെടുന്നു. ഇതിനകം ഒട്ടേറെ പേര്‍ക്ക് എമിറേറ്റ്‌സ് ഐഡിയില്‍ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഈ മാസം 11 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. റസിഡന്‍സി…

Read More

ബൈക്ക് വേണ്ട പെട്രോള്‍ മതി…! പെട്രോള്‍ മോഷ്ടാക്കളെ കൊണ്ട് തോറ്റു; നാട്ടകാരെ വട്ടം കറക്കി തിരുടന്‍മാര്‍ വിലസുന്നു

കോഴിക്കോട്: സ്വന്തം വീട്ടില്‍ ബൈക്ക് നിര്‍ത്തിയിട്ടാല്‍ ബൈക്ക് അവിടെ തന്നെയുണ്ടാകും. പക്ഷെ പെട്രോള്‍ ഉണ്ടാകില്ല… പെട്രോളിന് വിലകൂടിയ കാലത്ത് നാട്ടകാരെ വട്ടം കറക്കി തിരുടന്‍മാര്‍ വിലസുന്നു. കൊടുവള്ളി നെടുമലയിലെ കരൂഞ്ഞി മലഭാഗത്തെ ആറോളം വീടുകളിലെ ബൈക്കുകളില്‍നിന്നുമാണ് പെട്രോള്‍ മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കരൂഞ്ഞിയിലെ വി.കെ.വിപിന്‍ എന്നയാളുടെ വീട്ടില്‍നിന്നും പെട്രോള്‍ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിപിന്‍റെ വീട്ടിലെ ബൈക്കിന്‍റെ താക്കോലും നഷ്ടമായിട്ടുണ്ട്. പലരും രാവിലെ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പെട്രോള്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. പ്രദേശത്തെ മറ്റു വീടുകളിലുള്ളവരും സമാനമായ പരാതിയുമായെത്തിയപ്പോഴാണ് സിസിടിവി പരിശോധിച്ചത്. രണ്ടുപേർ പതുങ്ങിയെത്തി വീട് നിരീക്ഷിച്ച ശേഷം പെട്രോള്‍ മോഷ്ടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ! എറണാകുളത്ത്‌ നേട്ടം കൊയ്ത് ബിജെപി; തൃപ്പൂണിത്തുറയിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി

കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ബിജെപി മൂന്നും സ്വന്തമാക്കി. യുഡിഎഫ് രണ്ട്, എൽഡിഎഫ് ഒന്ന് എന്നിങ്ങനെയാണ് മറ്റ് മുന്നണി നില. കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തറ നഗരസഭയിലെ പിഷാരികോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നെണ്ണം യുഡിഎഫിന്‍റെ സിറ്റിംഗ് വാര്‍ഡുകളായിരുന്നു. രണ്ടെണ്ണം എല്‍ഡിഎഫിന്‍റെയും ഒരെണ്ണം എന്‍ഡിഎയുടെയും സിറ്റിംഗ് വാര്‍ഡുകളും. കൊച്ചി കോർപറേഷനിൽ പത്മജ മേനോൻ കൊച്ചി കോര്‍പറേഷന്‍ എറണാകുളം സൗത്ത് (62) ഡിവിഷനിലേക്ക് നടന്ന ത്രികോണമല്‍സരത്തില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ഡിഎ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനാണ് വിജയിച്ചത്. ബിജെപിക്ക് 974 വോട്ടും എല്‍ഡിഎഫിനു 328 വോട്ടും യുഡിഎഫിനു 899 വോട്ടുമാണ് ലഭിച്ചത്.…

Read More

നിസാരമല്ല കൊതുകുകടി ; ഡെങ്കിപ്പനി ഗുരുതരമായാൽ മരണം വരെ സംഭവിക്കാം….

കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപനി ഇതിന്‍റെ ലക്ഷണമായി കാണാറുണ്ട്. തീവ്ര വേദനയും ഓക്കാനവും ചർദിയും ഉണ്ടാകും. കടുത്ത തലവേദനയും വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസവും കണ്ണ് ചലിപ്പിക്കുമ്പോൾ വേദന വർധിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്. ‌ കൂടാതെ പനി തുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നെഞ്ചിന്‍റെ ഭാഗത്ത് ആരംഭിച്ച് തൊലിപ്പുറത്ത് വ്യാപിക്കുന്ന തരത്തിലുള്ള ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടും. സാധാരണയായി ശരിയായ വിശ്രമവും ആഹാരവും ചെറിയ ചികിത്സകളും കൊണ്ട് ഡെങ്കിപനി മാറുന്നതാണ്. ഇതിനായി വീര്യംകുറഞ്ഞ ആയുർവേദ മരുന്നുകൾ മതിയാകും. ഡെങ്കി ഹെമറജിക് ഫിവർ എന്നാൽ, ഒന്നിലധികം സീറോ ടൈപ്പ് വൈറസുകൾ ഒരുമിച്ച് ബാധിക്കുന്നവരിൽ ഗുരുതരവും മരണത്തിന് കാരണമാകാവുന്നതും സങ്കീർണവുമായ അവസ്ഥയും ഉണ്ടാകാം. രോഗത്തിന്‍റെ രണ്ടാം ഘട്ടമായ ഇതിനെ ഡെങ്കി ഹെമറജിക് ഫിവർ എന്നാണ് പറയുന്നത്. ഇതിന് ആശുപത്രിയിൽ…

Read More

ആരുടെയും ജീവിതം അത്ര പെർഫെക്ടല്ല, അതാണ് സത്യം! സാമന്ത പറയുന്നു…

ഒരുപക്ഷേ ഇൻഡിപെൻഡന്‍റായ സ്ത്രീ എന്ന നിലയിൽ ഞാൻ ശക്തയായിരിക്കാം. കോംപ്രമൈസാണ് ഒരു ദാമ്പത്യത്തിലെ നമ്പർ വൺ ക്വാളിറ്റി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോലും ജീവിതം വളരെ പെർഫക്ടാണ് എന്ന് കാണിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധ കൊടുക്കുന്നത്. ഈ സ്ട്രെസ്ഫുള്ളായ ലോകത്ത് എല്ലാവരും ഫോക്കസ് ചെയ്യുന്നത് ഇക്കാര്യത്തിലാണ്. അതുകൊണ്ടു തന്നെ നമ്മുടെ കുറവുകളെ കുറിച്ചോ നമ്മൾ അനുഭവിക്കുന്ന വേദനകളെ കുറിച്ചോ നമ്മുടെ ഉത്കണ്ഠകളെ കുറിച്ചോ ഒക്കെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എനിക്കും അത്തരത്തിൽ പെർഫെക്ട് ലൈഫ് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ വലിയ സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞാനിപ്പോൾ ഒരു കാര്യം പറയട്ടെ. ആരുടെയും ജീവിതം അത്ര പെർഫെക്ടല്ല. അതാണ് സത്യം. -സാമന്ത

Read More

കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശ്നങ്ങളൊന്നും എനിക്കില്ല..! ഐറ്റം ഡാന്‍സിനെ കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കി രജിഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കി. വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉള്ള താരം അടുത്തിടെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ഒരഭിമുഖത്തിലാണ് ഐറ്റം ഡാന്‍സിനെ കുറിച്ചുള്ള തന്‍റെ നിലപാട് താരം വ്യക്തമാക്കിയത്. ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടില്ല എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അതുപോലുള്ള വേഷങ്ങള്‍ ഞാന്‍ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതില്‍ പ്രശ്നമില്ല. എന്‍റെ ശരീരത്തിന് അനുയോജ്യമാണെങ്കില്‍ ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശ്നങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു…

Read More

മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ശേഷം പുതിയ മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍ ! പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

ഉത്തര്‍പ്രദേശില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനു ശേഷം മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍നിന്ന് ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശിപാര്‍ശ അംഗീകരിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 16,461 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിലവില്‍ 560 മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മദ്രസകളില്‍ പഠിക്കുന്നത്. സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകള്‍ക്ക് ഗ്രാന്റ് അനുവദിക്കേണ്ടതില്ലെന്ന…

Read More

What Is a Cryptocurrency Bull Trap & How to Avoid it?

Content Emotions Behind the Pattern What is shorting a stock example? What does a bull trap mean in the crypto market? Breakout Points, Resistance Levels, and Other Technical Indicators The downward trend then reverses back upward, “trapping” the unsuspecting bear into a losing position. What causes a bear trap is not just the downward price movement but a drop in price below a key support level. The bearish investor or trader expects a break downward through a resistance level to be followed by further downward movement. Thus, they are “trapped”…

Read More

ബസ് വാങ്ങാന്‍ 445 കോടി അനുവദിച്ചതോടെ സിഐടിയു അനശ്ചിതകാല സമരത്തിലേക്ക് ! പുരോഗതിയുടെ തുടക്കമോ അതോ മരണമണിയോ ?

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് വാങ്ങാന്‍ 445 കോടി അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. സിഎന്‍ജി ബസുകളാണ് വാങ്ങാനാണ് കിഫ്ബി വഴി പണം നല്‍കുക. ആറ് മുതല്‍ 10 മാസത്തിനുള്ളില്‍ ബസുകള്‍ വാങ്ങും. സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ ഇന്ധന ചെലവ് കുറയും. മൈലേജ് കൂടും. കെഎസ്ആര്‍ടിസിയിലെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനാണ് ഈ തീരുമാനം. അദാനിയും പൊതുമേഖല കമ്പനികളും കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്ഥലമെടുപ്പ് തുടങ്ങി. എന്നാല്‍ ശമ്പള പ്രതിസന്ധി ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാഞ്ഞതോടെ ഈ മാസം 20നെങ്കിലും ശമ്പളം നല്‍കുമെന്ന പ്രതീക്ഷ മങ്ങി. ശമ്പളം പ്രതിസന്ധിയിലായതോടെ സിഐടിയുവും അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്നു. 20ന് സമര പ്രഖ്യാപനവും ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സമരം നടത്തുമെന്നാണ് അറിയിപ്പ്.

Read More

നൃത്തമാടുന്ന വിരലുകൾ ! ഡിസ്‌ക്കോ ലൈറ്റുകളുടെ വെളിച്ചത്തില്‍ കൈവിരലുകള്‍ക്കൊണ്ട് നൃത്തവിസ്മയം തീര്‍ക്കുന്ന കലാകാരനെ പരിചയപ്പെടാം

ഷിബു ജേക്കബ് പരമ്പരാഗത നൃത്തക്കാഴ്ചകളില്‍നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മിന്നിത്തെളിയുന്ന ഡിസ്‌ക്കോ ലൈറ്റുകളുടെ വെളിച്ചത്തില്‍ കൈവിരലുകള്‍ക്കൊണ്ട് നൃത്തവിസ്മയം തീർക്കുകയാണ് ഇംതിയാസ് എന്ന ഫിംഗര്‍ ഡാന്‍സ് കലാകാരൻ. മരട് അയ്യപ്പന്‍ മാസ്റ്റര്‍ റോഡില്‍ താമസിക്കുന്ന നീരോളിപ്പറമ്പില്‍ വീട്ടില്‍ ഇംതിയാസ് അബൂബക്കറാണ് അംഗുലി ചലനം കൊണ്ട് നവമായ നൃത്തരൂപം കാഴ്ചവയ്ക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ ഫിംഗര്‍ ഡാന്‍സര്‍മാര്‍ അപൂര്‍വമാണ്. അതില്‍ത്തന്നെ പൊതുവേദിയില്‍ ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ച് പുരസ്‌ക്കാരങ്ങള്‍ നേടിയ ഒറ്റയാനാണ് ഇംതിയാസ്. ഫിംഗര്‍ ഡാന്‍സിന്‍റെ പിറവി 1997 – 98 കാലഘട്ടത്തില്‍ തന്‍റെയടുക്കല്‍ ഡാന്‍സ് പഠിക്കാന്‍ വന്ന കുട്ടികളെ വിരല്‍ മുദ്രയുപയോഗിച്ച് നൃത്തം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ലഭിച്ച പ്രേരണയില്‍ നിന്നാണ് ഇംതിയാസ്, ഫിംഗര്‍ ഡാന്‍സ് കലയില്‍ തന്‍റേതായ അധ്യായം ചേര്‍ത്ത് തുടങ്ങിയത്. സ്വയം നിരീക്ഷിച്ച് പഠിച്ച് തുടങ്ങിയ ഇംതിയാസിന് കാര്‍ട്ടൂണ്‍ പരമ്പരയായ ടോം ആന്‍ഡ് ജെറിയിലെ വിരലുകള്‍ തനിയെ പിയാനോ…

Read More