വന്യമൃഗ ആക്രമണം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെങ്ങോട്ട് പോയി? ഫോറസ്റ്റ് വാച്ചർ രാജന്‍റെ തിരോധാന അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ച്

മണ്ണാർക്കാട് : അട്ടപ്പാടിയിൽ ഫോറസ്റ്റ് വാച്ചർ രാജനു വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് നീട്ടി. രാജനു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്നാട് ബസ് സ്റ്റാന്‍റുകളിലും ബസുകളിലും നോട്ടീസ് പതിച്ചതായി അഗളി ഡിവൈഎസ്പി എൻ. മുരളീധരൻ പറഞ്ഞു. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട് അതിർത്തികളായ കരമട, മഞ്ചിയൂർ ഭാഗങ്ങളിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. പഴുതടച്ച അന്വേഷണമാണ് രാജനുവേണ്ടി നടത്തുത്. രാജന്‍റെ തിരോധാനത്തിന് കാരണം മാവോയിസ്റ്റാണെന്ന പ്രചരണത്തിൽ കഴന്പില്ല.അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ ഒന്നര വർഷമായി മാവോയിസ്റ്റിന്‍റെ സാന്നിധ്യം ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞു. സൈലന്‍റ് വാലി സൈരന്ധ്രിയിൽ ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയാത്തതിൽ വനപാലകരും ആശങ്കയിലാണ്. മേയ് മൂന്നിനു രാവിലെയാണ് സൈരന്ധ്രി ക്യാന്പ് ഷെഡിൽ നിന്ന് കാണാതായത്.രാജന്‍റെ മുണ്ടും ചെരിപ്പും സ്ഥലത്ത്…

Read More

പണിപാളി! ആദ്യം മദ്യപിച്ചു, ചൂണ്ടയിട്ടു; ടൈറ്റാനിക് രംഗം അനുകരിച്ച കമിതാക്കള്‍ കടലില്‍വീണു; യുവാവ് മുങ്ങിമരിച്ചു

ജയിംസ് കാമറൂണിന്‍റെ വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്കിലെ കപ്പലിന് മുകളില്‍ നില്‍ക്കുന്ന പ്രണയരംഗം അനുകരിക്കാന്‍ ശ്രമിച്ച കമിതാക്കള്‍ കടലിലേക്ക് വഴുതിവീണു; യുവാവ് മുങ്ങിമരിച്ചു. തുര്‍ക്കിയിലെ ഇസ്മിത് കടല്‍തീരത്താണ് ഈ ദാരുണ സംഭവമുണ്ടായത്. ഫുര്‍ക്കന്‍ സിഫ്ട്സി എന്ന 23 കാരനാണ് മുങ്ങിമരിച്ചത്. കടല്‍ തീരത്തെത്തിയ ഫുര്‍ക്കന്‍ സിഫ്ട്സിയും കൂട്ടുകാരി മൈന്‍ ദിനാറും ആദ്യം മദ്യപിക്കുകയും ചൂണ്ടയിടുകയും ചെയ്യുകയായിരുന്നു. മദ്യലഹരിയിലായ കമിതാക്കള്‍ കടല്‍ ഭിത്തിയ്ക്കടുത്തെത്തുകയും ടൈറ്റാനിക് രംഗം അനുകരിക്കുകയുമായിരുന്നു. ടൈറ്റാനിക് ചിത്രത്തില്‍ നായകനായ ലിയാനാര്‍ഡൊ ഡി കാപ്രിയൊയും നായിക കേറ്റ് വിന്‍സ്ലെറ്റും കപ്പലിന് മുകളില്‍ അറ്റത്ത് കൈകള്‍ നിവര്‍ത്തി നില്‍ക്കുന്ന ഒരു രംഗമുണ്ട്. ഈ പ്രണയരംഗം അപകടമേഖലയിലുള്ള കടല്‍ ഭിത്തിയുടെ അറ്റത്തുനിന്ന് അനുകരിക്കുന്നതിനിടയില്‍ സിഫ്ട്സിയും മൈനും അബദ്ധത്തില്‍ കടലിലേക്ക് വീഴുകയായിരുന്നെ് പോലീസ് പറഞ്ഞു. സംഭവം കണ്ട മത്സ്യ തൊഴിലാളികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും മൈനെ രക്ഷിക്കുകയുമായിരുന്നു. എന്നാല്‍ സിഫ്ട്സിയെ അവര്‍ക്ക് കണ്ടെത്താനായില്ല.…

Read More

രണ്ടു തലകളുള്ളപശുക്കുട്ടി; ഒൻപതുവയസുള്ള പശുവിന്‍റെ മൂന്നാമത്തെ പ്രസവം കവളപ്പാറക്കാർക്ക് കൗതുകമാകുന്നു…

നെന്മാറ : കവളപ്പാറയിൽ രണ്ട് തലയുള്ള പശുക്കുട്ടി ജിവനില്ലാതെ സിസേറിയനിലൂടെ പുറത്തെടുത്തു. ഭക്തവത്സലന്‍റെ ഒൻപതുവയസുള്ള പശുവിന്‍റെ മൂന്നാമത്തെ പ്രസവത്തിലായിരുന്നു ഈ അപൂർവ കാഴ്ച. പ്രസവ വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് വൈകല്യം കണ്ടതിനാൽ ഇന്നലെ ഉച്ചയ്ക്ക് സിസേറിയൻ ഓപ്പറേഷനിലൂടെ ജീവനില്ലാത്ത കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഡൈ സെഫാലിക് ഫീറ്റസ് എന്ന വൈകല്യം കാരണമാണമോ ഗർഭകാലത്ത് ഭ്രൂണം കൃത്യമായി വേർപിരിയാത്തതു കാരണമോ ജീനുകളുടെ തകരാർ മൂലമോ ഇങ്ങനെ സംഭവിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ. ബിജു, ഡോ. ജയശ്രീ, ഡോ. സ്വപ്ന, ഡോ. അർച്ചന എന്നിവരടങ്ങുന്ന സംഘമാണ് സിസേറിയൻ നടത്തി കുട്ടിയെ പുറത്തെടുത്തത്.

Read More

അവിവാഹിത! പ്രസവിച്ച വിവരം ആരും അറിഞ്ഞില്ല; പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്ന് ചാലിൽ ഉപേക്ഷിച്ചു; അമ്മ അറസ്റ്റിൽ

തൃശൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്ന് അഴുക്കുചാലിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. തൃശൂർ മലക്കപ്പാറ സ്വദേശി സിന്ധു ആണ് അറസ്റ്റിലായത്. 23 വയസാണ് പിടിയിലായ യുവതിയുടെ പ്രായം. ഇവർ അവിവാഹിതയാണ്. കഴിഞ്ഞ ദിവസമാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. ഈ വിവരം ആരും അറിയാതെ ഇവർ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനു ശേഷമാണ് ഇവർ അഴുക്കുചാലിൽ ഉപേക്ഷിച്ചത്.

Read More

അതിതീവ്ര മഴ തു‌ടരുന്നു; ഇടുക്കിയിലും എറണാകുളത്തും തോരാമഴ; പെരിങ്ങല്‍കുത്ത് ഡാം തുറന്നേക്കും

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആളുകളെ മാറ്റാന്‍ ശ്രമം തുടങ്ങി. കളമശേരി ചങ്ങമ്പുഴ നഗറില്‍ വീടുകളില്‍ വെള്ളം കയറി. 10 വീട്ടുകാരെ ഒഴിപ്പിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പിള്ളി, എംജി റോ‍ഡ്, കലൂർ സൗത്ത് എന്നിവിടങ്ങളിൽ വെള്ളത്തിനടിയിലായി. എംജി റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. അടിമാലിയിലും തൊടുപുഴയിലും വ്യാപക മഴയാണ്. കഴിഞ്ഞ ആറ് മണിക്കൂറില്‍ കൂടുതല്‍ മഴ ചാലക്കുടിയില്‍ ലഭിച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കണ്ണൂര്‍ നഗര മേഖലയില്‍ മഴ തുടങ്ങി. ഇടുക്കിയിലും എറണാകുളത്തും മഴ ശക്തമാണ്. പെരിങ്ങല്‍കുത്ത് ഡാം എപ്പോള്‍ വേണമെങ്കിലും തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറില്‍ മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് സൂചന.

Read More

കാമുകനൊപ്പം ഒരുരാത്രി താമസിക്കണമെന്ന് യുവതി;ആവശ്യം നിരാകരിച്ച് യുവതിയെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു; രാത്രിയിൽ യുവാവിന്‍റെ വീട്ടിലെത്തി യുവതി ചെയ്തത് കണ്ട് ഞെട്ടി കുടുംബം

മുംബൈ: കാമുകൻ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് 20 വയസുകാരി ജീവനൊടുക്കി. മുംബൈയിലെ സബർബൻ ദഹിസാറിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കാമുകന്‍റെ വീട്ടിലാണ് യുവതി തൂങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ… പ്രണാലിയും 27 കാരനായ യുവാവും തമ്മിൽ ആറു മാസമായി പ്രണയബന്ധത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തുടർന്നു അന്ന് രാത്രി കാമുകന്‍റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം യുവാവ് തള്ളിക്കളഞ്ഞു. യുവതിയോട് വീട്ടിലേക്ക് മടങ്ങാനും നിർദേശിച്ചു. എന്നാൽ വീട്ടിൽ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടർന്നു. രാത്രിയിൽ നിരവധി മയക്കു മരുന്ന് അടിമകൾ പ്രദേശത്ത് കറങ്ങുന്നുവെന്നും സ്വന്തം വീട്ടിൽ തന്നെ നിൽക്കാനും യുവാവ് പറ ഞ്ഞെങ്കിലും യുവതി കേൾക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നു യുവാവ് വാട്സ്ആപ്പിൽ നമ്പർ…

Read More

Getting a Bride for the purpose of Marriage

A marriage is one of the most important occasions in a http://bening23.6te.net/?m=202009&paged=6 person’s life, and everyone desires to15325 find that special person who will be the spouse forever. While many people feel that Refer to This Web Page like will just simply come to them, other folks actively look for it. Finding a star of the event for matrimony can be a challenge, but it could be possible with the obligation help. Here are some tips for finding the best bride for you personally: Identify a reliable and safe site…

Read More