ഇറാനില്‍ ഭൂചലനം ! ഗള്‍ഫ് രാജ്യങ്ങളിലെല്ലാം പ്രകമ്പനം; സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച…

ഇറാനില്‍ ഭൂചലനം. ഇതേ സമയത്ത് തന്നെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ദക്ഷിണ ഇറാനില്‍ രാവിലെ 10.06 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പം അനുഭവപ്പെട്ടതായി ദുബായ് നിവാസികള്‍ ട്വീറ്റ് ചെയ്യ്തിരുന്നു . ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ…

Read More

പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടു വന്ന കേഴമാനിനെ കറിയാക്കി വനപാലകര്‍ ! അന്വേഷണം അട്ടിമറിക്കാന്‍ നീക്കം…

പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി കൊണ്ടുവന്ന കേഴമാനിനെ വനപാലകര്‍ കൊന്ന് കറിവെച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ജഡം കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഉപേക്ഷിച്ചെന്നാണ് വനം വകുപ്പിന്റെ ഔദ്യോഗിക കണ്ടെത്തല്‍. പോസ്റ്റ് മോര്‍ട്ടത്തിനെന്ന പേരില്‍ ജീവനക്കാര്‍ കൊണ്ടു വന്ന മാനിനെ എവിടെയാണ് കറിയാക്കിയതെന്ന് അറിയണമെങ്കില്‍ സത്യസന്ധമായ അന്വേഷണം വേണം. അന്വേഷണം കാര്യക്ഷമമായാല്‍ ജീവനക്കാരുടെ സംഘടന നേതാവുള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലാകും. ഇതൊഴിവാക്കാനാണ് അന്വേഷണ അട്ടിമറി നീക്കം. പരുക്കേറ്റ് അവശനിലയിലായ മാനിനെ ചത്തുവെന്ന് വരുത്തി പോസ്റ്റ് മോര്‍ട്ടം ചെയ്യാനെന്ന പേരിലാണ് നാട്ടുകാരുടെ മുന്നില്‍ നിന്ന് ചൂളിയാമല സെക്ഷന്‍ വാച്ചര്‍ ജിഷുവിന്റെ സാന്നിധ്യത്തില്‍ പച്ചമല സെക്ഷനിലെ താല്‍ക്കാലിക വാച്ചര്‍ സനല്‍രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ഷജീദ് എന്നിവര്‍ കസ്റ്റഡിയിലെടുത്തത്. ഇത് സംബധിച്ച മഹസറോ,മറ്റ് രേഖകളോ തയ്യാറാക്കിയിരുന്നില്ല. മാനിന്റെ ജഡം സംസ്‌കരിക്കുന്ന നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി ഷജീദിനെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സനല്‍രാജിനെ മെയ് 11ന്…

Read More

പുതിയ കാമുകന്‍ ആശ്വസിപ്പിച്ചിട്ടും..! പൊട്ടിക്കര‍ഞ്ഞ് രാഖി സാവന്ത്; മുൻ ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോ വൈറലാകുന്നു

നടി, നർത്തകി, ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്‍റെ പൊട്ടിക്കരയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമാ ജീവിതം പോലെ തന്നെ രാഖിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ താരം മുൻ ഭർത്താവുമായി പിരിയുകയാണെന്ന് അറിയിച്ചിരുന്നു. ലണ്ടനിൽ വ്യവസാസിയായ ഭർത്താവ് റിതേഷ് സിംഗുമായി പിരിയുന്നുവെന്ന് രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം. പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ… ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്‍റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ മനസിലാക്കുന്നു. വാലന്‍റൈൻസ് ദിനത്തിന് തൊട്ട് മുമ്പ് തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഖവും…

Read More

മൂന്നു പ്രകാശന്മാർ ! പ്രകാശൻ പറക്കട്ടെ സിനിമയുടെ സംവിധായകൻ ഷഹദ് പറയുന്നു…

ടി.ജി.ബൈജുനാഥ് വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ ഷൂട്ട് ചെയ്യുന്ന കാമറയിൽ പത്താംക്ലാസുകാരൻ ഷഹദിന്‍റെ ഷോർട്ട് ഫിലിം പിടിത്തം നാട്ടുകാരിൽ കൗതുകമുണർത്തി: ഇവനെന്താ പിരാന്താണോ! ആ ഷോർട്ട് ഫിലിം ‘മൊട്ട’ എന്ന ടൈറ്റിലിൽ യൂട്യൂബിലെത്തി. യൂട്യൂബിൽ ഷോർട്ട് ഫിലിമുകൾ വന്നുതുടങ്ങിയ കാലമായിരുന്നു അത്. അവിടെ നിന്ന് ഫീച്ചർ ഫിലിം എന്ന സ്വപ്നത്തിലേക്ക് എത്താൻ പിന്നെയും 13 വർഷങ്ങളുടെ യാത്രാദൂരം. ഷഹദിന്‍റെ ആദ്യ സിനിമ ‘പ്രകാശൻ പറക്കട്ടെ’ തിയറ്ററുകളിലെത്തുകയാണ്. ഷഹദ് പറയുന്നു- ‘ജീവിതത്തിൽ ഞാൻ ആകെ ആഗ്രഹിച്ചത് ഒന്നേയുള്ളൂ…സിനിമ!’ പതിവ് ഫീൽഗുഡ് അല്ല നമ്മളെ രസിപ്പിക്കുന്ന നോട്ടങ്ങൾ, ഡയലോഗുകൾ, കാഴ്ചകൾ, ഇടങ്ങൾ, ഈണങ്ങൾ, വാക്കുകൾ…. ചേരുംപടി ചേർത്ത് പതിവു ഫീൽഗുഡ് സിനിമകളിൽ നിന്നു വേറിട്ടു നിൽക്കുന്ന അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ആദ്യ സിനിമയിലൂടെ ഷഹദ്. ‘നമുക്കു ബന്ധപ്പെടുത്താനാകുന്ന ഒരുപാടു സംഭവങ്ങൾ,…

Read More

210 ന് കോടികളുടെ വിലയുണ്ടായിരുന്ന കാലം…! വീണ്ടുമൊരു എസ്.എസ്.എൽ.സി ഫലം വന്നപ്പോള്‍…

സ്വന്തം ലേഖകൻ തൃശൂർ: 210ന് കോടികളുടെ വിലയുള്ള ദിവസമുണ്ടായിരുന്നു….പണ്ട് എസ്.എസ്.എൽ.സി പരീക്ഷാ റിസൾട്ട് വരുന്ന ദിവസം… പത്താം ക്ലാസെന്ന കടന്പ കടക്കണമെങ്കിൽ 210 മാർക്ക് നിർബന്ധമായിരുന്ന, ഗ്രേഡിംഗ് സംവിധാനമില്ലാതിരുന്ന കാലം.. 209 മാർക്കാണ് കിട്ടുന്നതെങ്കിൽ പത്തിൽ പൊട്ടിയെന്ന് മുദ്രചാർത്തിക്കിട്ടിയിരുന്ന കാലം…210 മാർക്ക് കിട്ടാൻ മോഡറേഷനു വേണ്ടി കാത്തിരുന്നിരുന്ന കാലം… ഇപ്പോൾ ഗ്രേഡുകളായതോടെ 210 ഉം മോഡറേഷനുമൊക്കെ പഴങ്കഥകളായി. എത്ര എ പ്ലസുണ്ട് എന്ന ചോദ്യമാണിപ്പോൾ എസ്.എസ്.എൽ.സി റിസൾട്ടറിഞ്ഞാൽ ആളുകൾ ചോദിക്കുന്നത്. ഇന്ന് നിരവധി വെബ്സൈറ്റുകൾ വഴിയും ഓണ്‍ലൈൻ വഴിയുമൊക്കെ പത്താം ക്ലാസ് പരീക്ഷ ഫലം അറിയാൻ സാധിക്കുന്പോൾ വർഷങ്ങൾക്ക് മുൻപ് റിസൾട്ടറിയാൻ പത്രമോഫീസുകൾക്ക് മുന്നിൽ കാത്തുനിന്നിരുന്നത് എങ്ങിനെ മറക്കാനാകും…. പത്രം ഓഫീസിൽ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ അവരുടെ കയ്യിൽ രജിസ്റ്റർ നന്പർ കടലാസ് കഷ്ണത്തിലെഴുതി കൊടുക്കും. തിരികെ ആ കടലാസ് കഷ്ണം കിട്ടുന്പോൾ അതിൽ ജയിച്ചിട്ടുണ്ടെങ്കിൽ ടിക്കിട്ടിരിക്കും..തോറ്റിട്ടുണ്ടെങ്കിൽ ഗുണനചിഹ്നവും.…

Read More

ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ചെടുത്ത ഇറച്ചി ആയിരുന്നു, അതുകൊണ്ട് കുഴപ്പമില്ല ! റിയാസിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍…

മന്ത്രി മുഹമ്മദ് റിയാസിന്റെയും വീണാ വിജയന്റെയും വിവാഹവാര്‍ഷികമായിരുന്നു കടന്നു പോയത്. വിവാഹ വാര്‍ഷിക ദിനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. എന്നാല്‍ പോസ്റ്റിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടേത് മാറിനേറ്റ് ചെയ്ത വേവിച്ചെടുത്ത ഇറച്ചിയായിരുന്നുവെന്നും അതുകൊണ്ട് കുഴപ്പമില്ല എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ഇന്ന് വിവാഹ വാര്‍ഷികം…അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.’- എന്ന അടിക്കുറിപ്പോടെയാണ് വീണയ്ക്കൊപ്പമുള്ള ചിത്രം റിയാസ് പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലായതോടെയാണ് ചാണ്ടി ഉമ്മനും പരോക്ഷമായ മറുപടി പോസ്റ്റുമായെത്തിയത്. ‘ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല! ‘ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. റിയാസിന്റെ പോസ്റ്റിന് താഴെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍…

Read More

ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അതിഥി വരുന്നു ! പുടവ കൈയ്യിലെടുത്ത് ശ്രീവിദ്യ; ആശംസകളോടെ ആരാധകര്‍…

മലയാളികളുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ശ്രീവിദ്യയുടെ സംസാരവും നിഷ്‌കളങ്കമായ പെരുമാറ്റവുമെല്ലാം സോഷ്യല്‍മീഡിയയ്ക്കും പ്രിയപ്പെട്ടതാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയായ ശ്രീവിദ്യ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയതും. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രീവിദ്യ തിളങ്ങി. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവില്‍ അഭിനയിച്ചത്. താരം മോഡലിംഗ് രംഗത്തും സജീവമാണ് ഏറ്റവും ഒടുവിലായി ശ്രീവിദ്യ പങ്കുവച്ചിരിക്കുന്ന വിശേഷമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ചുവപ്പും ഡാര്‍ക്ക് നിറവും നിറഞ്ഞ വര്‍ക്കുള്ള പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ശ്രീവിദ്യയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ഒരുങ്ങാന്‍ നെറ്റിച്ചുട്ടിയും സാരിക്ക് ചേരുന്ന ആഭരണങ്ങളും ശ്രീവിദ്യ ധരിച്ചിരിക്കുന്നു താരം. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പുടവ കൈകളിലെടുത്തിട്ടുള്ള താരത്തിന്റെ ചിത്രം കണ്ട് വീട്ടിലെ വിശേഷം എന്തെന്ന് തിരക്കുകയാണ് ആരാധകര്‍. ശ്രീവിദ്യയുടെ സഹോദരന്‍ ശ്രീകാന്തിന്റെ…

Read More

മഴയെ മറയാക്കി! സർക്കാർ ഓഫീസുകളിൽ കവർച്ച; മോഷ്ടാവിന് കിട്ടിയത് രണ്ടു കുപ്പി പെട്രോളം മൊബൈൽ ഫോണും

തൃക്കരിപ്പൂർ: പണവും വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രതീക്ഷിച്ച് പിലിക്കോട്ടെ മൂന്ന് സർക്കാർ ഓഫീസുകളിൽ കയറിയ മോഷ്ടാവിന് കിട്ടിയത് രണ്ട് കുപ്പി പെട്രോളും ഒരു സർക്കാർ മൊബൈൽ ഫോണും. ഇത്തവണ മഴയെ മറയാക്കി കള്ളൻമാർ മോഷണത്തിനായി കയറിയത് സർക്കാർ സ്ഥാപനങ്ങളിലാണ്. നാല് പഞ്ചായത്തുകളുടെ ചുമതലയുള്ള പിലിക്കോട് ശിശു വികസന ഓഫീസിലും പിലിക്കോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള പടുവളത്തെ എസ്ജിഎസ് വൈ‌ ഓഫീസിലുമാണ് കള്ളൻ കയറിയത്. ശിശു വികസന ഓഫീസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് റൂമിലെ അലമാരകൾ തകർത്ത് ഫയലുകളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇതിനകത്ത് സൂക്ഷിച്ച പടന്ന പഞ്ചായത്ത് തലത്തിലെ കാര്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന വകുപ്പിന്‍റെ സ്മാർട്ട് മൊബൈൽ ഫോൺ മോഷ്ടിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് കാര്യാലയത്തിൽ അലമാരയുടെ പൂട്ടുകൾ തകർത്ത് അപേക്ഷകളുൾപ്പെടെ എടുത്തെറിഞ്ഞ നിലയിലുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പടുവളം ഹാളിന്‍റെ ഓഫീസിൽ…

Read More

സീരിയലിൽ പോലീസ്, ജീവിതത്തിൽ കണ്ടക്ടര്‍ ! കോട്ടയം – കരിപ്പൂത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്താൽ ഒരാളെ പരിചയപ്പെടാം

കോട്ടയം: കോട്ടയം – കരിപ്പൂത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്താൽ നിങ്ങൾക്ക് ടിക്കറ്റ് നല്കുന്നതു ബിജു കുമരകം എന്ന സിനിമ – സീരിയൽ നടനാണ്. 10 സീരിയലുകളിലും നാലു സിനിമകളിലും ബിജു ശ്രദ്ധേ യമായ വേഷം ചെയ്തിട്ടുണ്ട്. മിക്കപ്പോഴും പോലീസ് വേഷങ്ങളിലാണ് ബിജു അഭിനയിച്ചിരിക്കുന്നത്. സിനിമയിലും സീരിയലുകളിലും തിളങ്ങുന്പോഴും കണ്ടക്‌ടർ ജോലി ഉപേക്ഷിക്കാൻ ബിജു തയാറായിട്ടില്ല. ബസിൽ യാത്രക്കാരെ വിളിച്ചു കയറ്റുന്പോഴും തിക്കി തിരക്കി നില് ക്കുന്ന യാത്രക്കാർക്കിടയിലൂടെ ടിക്കറ്റ് എടുക്കാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി നീങ്ങുന്പോഴും ഒരു നടനാണെന്ന ജാഡ ബിജു കാണിക്കാറില്ല. തന്നെ തിരിച്ചറിഞ്ഞ യാത്രക്കാർ സീരിയലിൽ കണ്ടല്ലോ എന്നു ചോദിച്ചാൽ ഒരു പുഞ്ചിരി മാത്രമായിരിക്കും ഇയാളുടെ മറപടി. ‘ മാളൂട്ടി, കൂടെവിടെ, ശ്രീപദം, ചെന്പരത്തി, മിസ് ഹിറ്റ്‌‌ലർ, തുന്പപ്പൂ, മനസിനക്കരെ, ദയ തുടങ്ങിയവയാണ് ബിജു അഭിനയിച്ചിരിക്കുന്ന…

Read More

യൂണിറ്റുകൾക്ക് പുതുക്കിയ ടാർജറ്റ്;  പ്രതിദിന വരുമാനം എട്ട് കോടിയാക്കണമെന്ന് കെഎസ്ആർടിസി എംഡി

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി യുടെ പ്രതിദിന ടിക്കറ്റ് വരുമാനം എട്ട് കോടിയായി വർധിപ്പിക്കാൻ യൂണിറ്റുകൾക്ക് പുതുക്കിയ ടാർജറ്റ് നിശ്ചയിച്ചു. കഴിഞ്ഞ 28 – ന് സി എം ഡി ബിജു പ്രഭാകരന്‍റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് ഓഫീസർമാരുടെ യോഗത്തിൽ ഈ നിർദ്ദേശം സി എം ഡി ഉന്നയിച്ചിരുന്നു. ഇന്നലെ വരുമാന വർധനവിന് പുതിയ ടാർജറ്റ് നിശ്ചയിച്ചു കൊണ്ട് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. നിലവിൽ കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം ഏഴ് കോടിയായി നിശ്ചയിച്ചു കൊണ്ട് യൂണിറ്റുകൾക്ക് ടാർജറ്റ് ഉണ്ടായിരുന്നു. പ്രതിദിനം ആറര മുതൽ ആറേമുക്കാൽ കോടി വരെ വരുമാനം നേടുന്നുമുണ്ട്. മേയ് മാസത്തെ ടിക്കറ്റ് വരുമാനം 184 കോടി രൂപയായിരുന്നു. എന്നിട്ടും മേയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ തരം തിരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ്…

Read More