ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അതിഥി വരുന്നു ! പുടവ കൈയ്യിലെടുത്ത് ശ്രീവിദ്യ; ആശംസകളോടെ ആരാധകര്‍…

മലയാളികളുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ശ്രീവിദ്യയുടെ സംസാരവും നിഷ്‌കളങ്കമായ പെരുമാറ്റവുമെല്ലാം സോഷ്യല്‍മീഡിയയ്ക്കും പ്രിയപ്പെട്ടതാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയായ ശ്രീവിദ്യ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയതും.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രീവിദ്യ തിളങ്ങി. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവില്‍ അഭിനയിച്ചത്.

താരം മോഡലിംഗ് രംഗത്തും സജീവമാണ് ഏറ്റവും ഒടുവിലായി ശ്രീവിദ്യ പങ്കുവച്ചിരിക്കുന്ന വിശേഷമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ചുവപ്പും ഡാര്‍ക്ക് നിറവും നിറഞ്ഞ വര്‍ക്കുള്ള പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ശ്രീവിദ്യയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.

ഒരുങ്ങാന്‍ നെറ്റിച്ചുട്ടിയും സാരിക്ക് ചേരുന്ന ആഭരണങ്ങളും ശ്രീവിദ്യ ധരിച്ചിരിക്കുന്നു താരം. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

പുടവ കൈകളിലെടുത്തിട്ടുള്ള താരത്തിന്റെ ചിത്രം കണ്ട് വീട്ടിലെ വിശേഷം എന്തെന്ന് തിരക്കുകയാണ് ആരാധകര്‍.

ശ്രീവിദ്യയുടെ സഹോദരന്‍ ശ്രീകാന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

രണ്ട് ദിവസം മുന്‍പ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മാലാഖ വന്നു എന്നാണ് ശ്രീവിദ്യ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ശ്രീവിദ്യയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

മോഡലിംഗ് രംഗത്ത് സജീവമായ ശ്രീവിദ്യ പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസില്‍ ജീവയ്ക്ക് ഒപ്പം ആണ് ശ്രീവിദ്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

Related posts

Leave a Comment