വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ! വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: വിവാഹവാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇന്ന് വിവാഹ വാർഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് വീണയെന്നും റിയാസ് കുറിച്ചു. ‌‌2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയെ മുഹമ്മദ് റിയാസ് ജീവിത സഖിയാക്കിയത്. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങ്. രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയാണ് റിയാസ്. ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന ജീവനുള്ള മനുഷ്യന്‍റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്‍റെ പ്രിയപ്പെട്ടവൾ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Read More

ക്ലോറിനേഷൻ – എപ്പോൾ? എന്തിന് ‍? എങ്ങനെ?

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്. ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി കൂട്…

Read More

ആദ്യമേ തന്നെ വിരിച്ച വലയില്‍ കൂട്ടത്തോടെ കുടുങ്ങി! മുനമ്പം കടലിൽ ‘ഹംസം വറ്റ’ ചാകര

ചെറായി: മുനമ്പം കടലില്‍ വറ്റ ചാകര. ഇന്നലെ മുനമ്പം, അഴീക്കോട് മേഖലയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ ഏതാനും വള്ളങ്ങള്‍ക്കാണ് ചാകരക്കോളു ലഭിച്ചത്. ആദ്യമേ തന്നെ വിരിച്ച വലയില്‍ കൂട്ടത്തോടെ കുടുങ്ങിയത് ഹംസം വറ്റ എന്ന് മത്സ്യതൊഴിലാളികളുടെ ഇടയില്‍ പറയുന്ന ഒരിനം വറ്റയാണ്. ഒന്നിനു രണ്ടു മുതല്‍ എട്ട് കിലോവരെ തൂക്കം വരുന്ന ഈ വറ്റക്ക് വശങ്ങളിലെയും മറ്റും ചിറകിനു നീട്ടം കൂടുതലായിരിക്കും. കിലോഗ്രാമിന് 300നു മേല്‍ വില വരും. മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോയ മഹാവിഷ്ണു എന്ന വള്ളത്തിനു ഒറ്റയടിക്ക് 13ലക്ഷം രൂപയുടെ വറ്റയാണ് ഇന്നലെ കിട്ടിയത്. രണ്ട് ലക്ഷം മുതല്‍ മേലോട്ടും ലഭിച്ച വള്ളങ്ങളുണ്ട്. ഇക്കുറി ട്രോളിംഗ് നിരോധനത്തിനുശേഷം ആദ്യമായാണ് മുനമ്പത്ത് മത്സ്യചാകര വീണത്. പൂവാലന്‍, നാരന്‍, തുടങ്ങിയ ചെമ്മീനുകളും, കുടുത, വറ്റ, ഐല , ചാള, കൊഴുവ തുടങ്ങിയമത്സ്യങ്ങളുമാണ് സാധാരണ ചാകരവീഴാറുള്ളതാണ്. ചാകരയുടെ വരവാകട്ടെ കാലവര്‍ഷത്തെ ആശ്രയിച്ചാണിരിക്കുക.

Read More

കലാഭവന്‍ മണിയുടെ കൂടെ ഐറ്റം ഡാന്‍സ് കളിച്ച താരം ! ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ സുജ വരുണിയുടെ ഇപ്പോഴത്തെ ജീവിതം…

ഐറ്റം നമ്പരുകളിലൂടെ സിനിമലോകത്ത് ഏകദേശം രണ്ടു പതിറ്റാണ്ട് കാലഘട്ടം മിന്നിത്തിളങ്ങിയ താരമാണ് സുജ വരുണി. അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണി നായകനായി 2005 ല്‍ പുറത്തിറങ്ങിയ ബെന്‍ ജോണ്‍സണ്‍ എന്ന സിനിമയിലെ സോനാ സോനാ നീ ഒന്നാം നമ്പര്‍ എന്ന ഗാനം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യാത്ത മലയാളികള്‍ ഉണ്ടാകില്ല. സൂപ്പര്‍ ഹിറ്റ് ഐറ്റം സോങ്ങായ സോനാ സോനാ എന്ന ഈ ഗാനത്തിലൂടെയാണ് സുജ വരുണി എന്ന നടി മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. 2002 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമാ അഭനയ രംഗത്തേക്കുള്ള സുജയുടെ അരങ്ങേറ്റം. മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് സുജ വരുണി. ഇല്ലസു പുതുസു രാവുസ്സു, കസ്തൂരി മാന്‍, ഉള്ള കാതല്‍, നാളൈ,…

Read More

ആഹാരമായി ഉള്ളിൽ ചെന്നിരുന്നെങ്കിൽ..! അങ്കണവാടിയിൽ നിന്നും കുട്ടികൾക്കു നൽകുന്ന പോഷകാഹാരമായ അമൃതംപൊടിയിൽ ചത്ത പല്ലി

കൊട്ടാരക്കര: അങ്കണവാടിയിൽ നിന്നും കുട്ടികൾക്കു നൽകുന്ന പോഷകാഹാരമായ അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. കൊട്ടാരക്കര ഇ റ്റി സിയിലെ 28 -ാം നമ്പർ അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത അമൃതം പൊടിയുടെ പായ്ക്കറ്റിലാണ് വീട്ടുകാർ ചത്ത പല്ലിയെ കണ്ടെത്തിയത്. ഉണങ്ങിയ നിലയിലായിരുന്നു പല്ലി. കുട്ടിയ്ക്ക് കാച്ചി കൊടുക്കാനായി മുത്തശി അമൃതം പൊടിയുടെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയും പുറത്തുവന്നത്.ഇവരിത് പൊതുപ്രവർത്തകരെയും അയൽവാസികളെയും അറിയിക്കുകയായിരുന്നു. ഇത് ആഹാരമായി ഉള്ളിൽ ചെന്നിരുന്നെങ്കിൽ കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വിവിധയിനം ധാന്യങ്ങൾ പൊട്ടിച്ചുണ്ടാക്കുന്നതാണ് അമൃതം പൊടി. ഇത് ഓരോ മേഖലയിലും സ്വകാര്യ കമ്പനികൾ കരാറ് ഏറ്റെടുത്താണ് നടത്തി വരുന്നത്. തഴവയിലുള്ള ഒരു കമ്പനിയാന്ന് കൊട്ടാരക്കര മേഖലയിലെ അങ്കണവാടികളിൽ അമൃതം പൊടി വിതരണം ചെയ്യുന്നത്. സാമൂഹ്യക്ഷേമ വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റേയും പരിശോധനകളുടെ പോരായ്മയാണ് ഇത്തരം അപാകതകൾക്ക്…

Read More

വി.ഡി.സതീശന്‍ മുഖത്തടിച്ചു, പ്രാദേശിക കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഭീഷണി; ഗുരുതര വെളിപ്പെടുത്തലുമായി സ്വകാര്യ ബസുടമ  അനിൽകുമാർ

പറവൂര്‍ സ്വദേശി കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും തുടര്‍നടപടി ഇഴയുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തി സ്വകാര്യ ബസുടമ രംഗത്ത്. പറവൂര്‍ ചിറ്റാറ്റുക്കര സ്വദേശി അനില്‍കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ഥിച്ച് വടക്കേക്കരയിലെ തന്‍റെ സ്ഥാപനത്തിലെത്തിയപ്പോഴാണ് സതീശൻ മർദിച്ചതെന്ന് അനില്‍കുമാര്‍ പത്രസ മ്മേളനത്തിൽ ആരോ പിച്ചു. തുടര്‍ന്ന് വടക്കേക്കര പോലീസിൽ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ഭീഷണയുണ്ടെന്നും അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.2013ല്‍ ചെട്ടിക്കാട് സ്വദേശിയില്‍നിന്ന് ബസ് വാങ്ങുകയും ഇതില്‍ താന്‍ തട്ടിപ്പിനിരയാകുകയും ചെയ്തിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനൊപ്പം വി.ഡി. സതീശന്‍റെ പറവൂരിലെ ഓഫീസിലെത്തി ഇക്കാര്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെട്ടിക്കാട് സ്വദേശിയെ അവിടേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിനൊപ്പമാണ് താനെന്ന് പ്രതിപക്ഷനേതാവ് തന്നോട് പറഞ്ഞു.പിന്നീട് 2021ലെ…

Read More

കുരങ്ങുപനി മറ്റൊരു കോവിഡായി മാറുമോ ? മങ്കിപോക്‌സ് പടരുന്നതിനെത്തുടര്‍ന്ന് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന…

മങ്കിപോക്‌സ് ലോകവ്യാപകമാവുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തയാഴ്ച്ച യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്‌സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്‌സ് കേസുകളാണുള്ളത്. കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 72 മരണമാണ് ജൂണ്‍ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു. കോവിഡിനോളം അപകടകാരിയല്ല മങ്കിപോക്‌സ് എങ്കിലും രോഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതില്‍ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിര്‍ത്തുക, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍…

Read More

പാലാംകടവിന്‍റെ കാവൽക്കാരി! ബ്ലാക്കി എത്തിയത് രണ്ടുവര്‍ഷം മുമ്പ്‌; ബ്ലാക്കിയുടെ വേദന നാട്ടുകാരുടെ ഉള്ളുലയ്ക്കുന്നു…

പാലാംകടവ്: മറവൻതുരുത്ത് പാലാംകടവ് നിവാസികളുടെ പ്രിയങ്കരിയായ കറുപ്പും വെളുപ്പും കലർന്ന ബ്ലാക്കിയെന്ന നായ അസുഖബാധിതയായി വേദനയിൽ പുളയുന്നത് നാട്ടുകാരുടെ ഉള്ളുലയ്ക്കുന്നു. പാലാംകടവിന്‍റെ കാവൽക്കാരിയായി നിലകൊള്ളുന്ന ബ്ലാക്കിയുടെ വയറിനു പുറത്തു വളർന്ന മുഴയാണ് നായയെ വേദനയിലാഴ്ത്തുന്നത്. മറവൻതുരുത്ത് പാലാംകടവിൽ രണ്ട് വർഷം മുന്പാണ് ബ്ലാക്കി എത്തിയത്. വളരെ പൊടുന്നനെ പാലാംകടവ് നിവാസികളുടെ ഓമനയായി മാറിയ ബ്ലാക്കി സദാസമയവും ജംഗ്ഷനിൽ ചുറ്റിപ്പറ്റി നാടിന്‍റെ കാവൽക്കാരിയുടെ റോളാണ് ഏറ്റെടുത്തിരുന്നത്. ആരെയും ഉപദ്രവിക്കാതെ പാലാംകടവുകാരുടെ ദേഹത്ത് തട്ടിമുട്ടിനിന്ന് വാൽ ഇളക്കി അനുസരണ കാട്ടുന്ന ബ്ലാക്കിക്ക് ഭക്ഷണം നൽകാൻ പാലാംകടവ് നിവാസികളും വ്യാപാരികളും ഏറെ താത്പര്യമാണ് കാട്ടുന്നത്. ശരീരത്തിൽ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന മുഴ ഉണ്ടാക്കുന്ന വേദനയുടെ ദൈന്യം ബ്ലാക്കിയുടെ കണ്ണുകളിൽ നിഴലിക്കുന്നത് നാട്ടുകാരെയും നൊന്പരപ്പെടുത്തുകയാണ്. ഇപ്പോൾ നായയ്ക്ക് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. കുറച്ചു ദിവസങ്ങൾകൂടി കഴിഞ്ഞാൽ മുഴയുടെ ഭാരം മൂലം ബ്ലാക്കി തീർത്തും നടക്കാനാവാതെ…

Read More

ആഹാരം തേടി അലയുന്നതിനിടയിൽ പ്ലാസ്റ്റിക് ജാറിൽ തല കുടുങ്ങി! പട്ടിണിയിലായ നായയെ സാഹസികമായി പിടികൂടി രക്ഷപ്പെടുത്തി അഞ്ചംഗ സംഘം

കുമരകം: ആഹാരം തേടി അലയുന്നതിനിടയിൽ പ്ലാസ്റ്റിക് ജാറിൽ അബദ്ധത്തിൽ തലയിൽ കുടുങ്ങി പട്ടിണിയിലായ നായയെ സാഹസികമായി പിടികൂടി രക്ഷപ്പെടുത്തിയത് അഞ്ചംഗ സംഘം. ദിവസങ്ങൾക്ക് മുന്പാണ് കുമരകം ബസാർ യുപി സ്കൂൾ പരിസരത്തു പ്ലാസ്റ്റിക് ജാർ തലയിൽ കുടുങ്ങി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത നിലയിൽ തെരുവുനായയെ കാണപ്പെട്ടത്. അന്നുതന്നെ നായയുടെ ദുരവസ്ഥ ചൂണ്ടികാട്ടി നവമാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പ്രദേശവാസികൾ പോലീസിലും ഫയർ ഫോഴ്സിലും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നാട്ടുകാരായ പലരും നായയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും നായ ഭയന്ന് ഒടിയിരുന്നതിനാൽ രക്ഷാപ്രവർത്തനം നിഷ്ഫലമാവുകയായിരുന്നു. ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ നായയുടെ അവസ്ഥ കൂടുതൽ മോശമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം രജിലേഷ്, മഹേഷ്, സുബിൻ, തന്പു, വാവ എന്നിവരുടെ ശ്രമഫലമായി നായയെ ചാക്കിട്ട് പിടികൂടി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ജാർ അറുത്തുമാറ്റി രക്ഷപെടുത്തിയത്.

Read More

“ഇവിടെ ആണ്‍പിള്ളേര്‍ ഉണ്ട്, സ്ഥലം വിട്ടോ’..! എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ സുരക്ഷയ്‌ക്കെത്തിയ പോലീസുകാരെ പറപ്പിച്ച്  മുഹമ്മദ് ഷിയാസ്

  കൊച്ചി: സംസ്ഥാനത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടെ എറണാകുളം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് കയര്‍ത്ത് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്‍റെ ആണ്‍പിള്ളേര്‍ ഉണ്ട്. ഞങ്ങള്‍ നെഞ്ചുവിരിച്ചു നിന്നാല്‍ മാത്രം മതി. സിപിഎമ്മിന്‍റെ കേരളഘടകമായ പോലീസിന്‍റെ സുരക്ഷ കോണ്‍ഗ്രസ് ഓഫീസിന് ആവശ്യമില്ലെന്നും എത്രയും വേഗം സ്ഥലംവിട്ടോളനും ഷിയാസ് പോലീസുകാരോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് കെപിസിസി ഓഫീസിനുനേരെ ആക്രമണമുണ്ടായപ്പോള്‍ എറണാകുളം ഡിസിസി ഓഫീസിനുനേരേയും അക്രമസാധ്യതയുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ഷിയാസ് ഡിസിപിയെ നേരില്‍ വിളിച്ച് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അര്‍ധരാത്രി സിപിഎം പ്രവർത്തകർ ഡിസിസിക്ക് മുന്നില്‍ നാശനഷ്ടങ്ങള്‍ വരുത്തിയപ്പോൾ ഒരു പോലീസുകാരൻ പോലുമില്ലായിരുന്നു. ഇന്നലെ പകല്‍സമയത്ത് ഡിസിസി ഓഫീസിന് മുന്നില്‍ സുരക്ഷയ്‌ക്കെത്തിയ പോലീസ് വാഹനം കണ്ടതോടെയാണ് പ്രസിഡന്‍റ് പ്രകോപിതനായത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഡിസിസി ഓഫീസില്‍ പത്രസമ്മേളനം കഴിഞ്ഞു മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.…

Read More