മുട്ടയിലെ ഗുട്ടൻസ്! കൗതുകമുണർത്തി സയാമീസ് മുട്ട

ഇടുക്കി തുളസിപ്പാറ സ്വദേശി ഈഴകുന്നേൽ ഷിനുവിന്‍റെ വീട്ടിലെ കോഴി ഇട്ട സയാമീസ് മുട്ട കൗതുകമാകുന്നു. വലിയ ഒരു മുട്ടയ്ക്ക് മുകളിലായി ഒട്ടിച്ചുവച്ച രീതിയിൽ ഒരു ചെറിയ മുട്ടയാണ് കോഴി ഇടുന്നത്. പതിവായി വലുതും ചെറുതുമായ മുട്ട ലഭിക്കാറുണ്ടെങ്കിലും സയാമീസ് മുട്ട കിട്ടുന്നത് ആദ്യമായാണെന്ന് ഷിബുവിന്‍റെ ഭാര്യ ഷീബ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ മൃഗസംരക്ഷ വകുപ്പ് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

Read More

അഞ്ച് മിനിറ്റോളം..! ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുഖത്തടിച്ചു

ഗുരുഗ്രാം: ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുഖത്തടിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഗുരുഗ്രാം സെക്ടര്‍ 50-ല്‍ ക്ലോസ് എന്‍ സൊസൈറ്റിയിലാണ് സംഭവം. പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിലാണ് വരുൺ എന്ന യുവാവ് കുടുങ്ങിയത്. തുടർന്ന് വരുൺ ഇന്‍റർകോമിലൂടെ സെക്യൂരിറ്റി ജീവനക്കാരൻ അശോകിന്‍റെ സഹായം തേടിയിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കൊപ്പം അശോക് ലിഫ്റ്റിനടുത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലിഫ്റ്റ് തുറക്കാന്‍ അഞ്ച് മിനിറ്റോളം സമയം എടുത്തു. പ്രകോപിതനായ വരുണ്‍, അശോകിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മര്‍ദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

Read More

വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും എതിർപ്പുകൾ നേരിട്ടപ്പോൾ സീതാലക്ഷ്മിക്കു ധൈര്യമേകിയതും ദേവ് തന്നെ! പ്രണയത്തിന്‍റ പിച്ചിപ്പൂക്കൾ…

എസ്.മഞ്ജുളാദേവി തിരുവനന്തപുരത്തെ മുടവൻമുകളിലെ ലക്ഷ്മി നിലയത്തിൽ നിറയെ പിച്ചിപ്പൂവിന്‍റെ ഗന്ധമാണ്. മലയാള സാഹിത്യത്തിൽ അഗ്നിപോൽ ജ്വലിച്ച പി.കേശവദേവിന്‍റെ സഹധർമിണി സീതാലക്ഷ്മി ദേവിന്‍റെ ഓർമകളിൽ ഇന്നും പിച്ചിപ്പൂവിന്‍റെ സുഗന്ധമാണ്. മുടിയിൽ പിച്ചിപ്പൂക്കൾ ചൂടിയെത്തിയ സീതാലക്ഷ്മി എന്ന പെൺകുട്ടിയോട് ഒരിക്കൽ ദേവ് ചോദിച്ചു- “”ദിവസവും ഈ പൂക്കൾ എവിടുന്നാണ് കിട്ടുന്നത്?” പിച്ചിപ്പൂക്കളെ സ്നേഹിച്ച എഴുത്തുകാരനെ ആരാധിച്ച സീത എന്ന പെൺകുട്ടി പിന്നെ ദിവസവും പിച്ചിപ്പൂക്കൾ എഴുത്തുകാരന്‍റെ മുറിയിലേക്ക് ജനാല വഴി എറിഞ്ഞു തുടങ്ങി. മുറിയിലാകെ ആ പൂക്കൾ വീണു ചിതറും..കേശവദേവിന്‍റെ എഴുത്തു മേശയിൽ, കട്ടിലിൽ, കസേരയിൽ, പുസ്തകങ്ങളിൽ എല്ലാം പിച്ചിപ്പൂക്കൾ മുത്തമിട്ടു. കേശവദേവ് യാത്രയായിക്കഴിഞ്ഞുള്ള നീണ്ട പതിറ്റാണ്ടുകൾ എന്നും പുലർച്ചെ കുളിച്ചൊരുങ്ങി അലക്കിത്തേച്ച കസവ് മുണ്ടും നേര്യതും അണിഞ്ഞ് പൊട്ടുതൊട്ട് ഒരു കുടന്ന പിച്ചിപ്പൂക്കളുമായി സീതാലക്ഷ്മി കേശവദേവിന്‍റെ മുറിയിൽ എത്തിയിരുന്നു. പിന്നെ മുറി മുഴുവൻ പിച്ചിപ്പൂവ് വിതറും. ദേവിന്‍റെ വലിയ…

Read More

തമിഴ് നാട്ടിലുള്ള വ്യക്തിയാണ്, സ്ഥിരം വിളിക്കും! തമിഴ്‌നാട്ടില്‍ ഹണിയുടെ പേരില്‍ ക്ഷേത്രം

അഭിനയത്തിനൊപ്പം സൗന്ദര്യം കൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഹണിറോസ്. സമൂഹ മാധ്യമങ്ങളിലൂടെ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആരാധകർ ഏറെയാണ്. ഇപ്പോളിതാ നടിയുടെ ഒരു ആരാധകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് ഹണി റോസ് പറഞ്ഞത്. തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരം വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുളള വ്യക്തിയാണ്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ താന്‍ ആണെന്നുമാണ്- ഹണി റോസ് പറഞ്ഞു. ആ ക്ഷേത്രം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ കണ്ടിട്ടില്ലെന്നാണ് താരത്തിന്‍റെ മറുപടി. പിന്നാലെ ഇതെനിക്ക് ട്രോള്‍ കിട്ടാനുള്ള പരിപാടിയാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്. നേരത്തെ ഖുശ്ബുവിന്‍റെ അടക്കമുള്ള താരങ്ങളുടെ പേരിൽ ആരാധ കർ…

Read More

ജ്യൂസ് കുടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ബോധം പോയി! കണ്ണൂർ സിറ്റിയിൽ ജ്യൂസിൽ മായം കലർത്തി യുവതിയെ പീഡിപ്പിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കണ്ണൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ സുഹൃത്തായ യുവതി വീട്ടിൽ വിളിച്ച് കൊണ്ടുപോയി മായം കലർത്തിയ ജ്യൂസ് നൽകി സുഹൃത്തുക്കളെ വിളിച്ച് വരുത്തി പീഡിപ്പിച്ചതായി പരാതി. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരയിലാണ് സംഭവം. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വാഹനം നോക്കി നിന്ന ചാലക്കുന്ന് സ്വദേശിനിയെയാണ് യുവതിയുടെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചത്. യുവതിയുടെ സുഹൃത്തായ കാഞ്ഞിര സ്വദേശിനി വാഹനം കിട്ടാൻ താമസിക്കുമെന്ന് പറയുകയും വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു. വീട്ടിൽ എത്തിയശേഷം കുടിക്കാനായി ജ്യൂസ് നൽകി. ജ്യൂസ് കുടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ യുവതി ബോധം കെട്ടുവീണു. കാഞ്ഞിര സ്വദേശിനി അവരുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പീഡന ശേഷം യുവതിയെ വീട്ടിൽ ഉപേക്ഷിച്ച് ഇവർ രക്ഷപെടുകയായിരുന്നു. അടുത്ത വീട്ടിലെ ആൾക്കാരാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്.…

Read More

ലഹരി ഉപയോഗിച്ചോ മദ്യപിച്ചോ വാഹനം ഓടിക്കുന്നവരെ നിമിഷങ്ങള്‍ക്കകം പൂട്ടും! ആല്‍കോ സ്‌കാന്‍ വാന്‍ പൊളിയാണ്…

കോട്ടയം: മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലം സംസ്ഥാനത്തുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുവേണ്ടിയുള്ള പോലീസിന്‍റെ പരിശോധനയ്ക്ക് സഹായകരമാകുന്ന ആൽകോ സ്കാൻ വാൻ എത്തുന്നു. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും ആശുപത്രിയിൽ പോകാതെ ഈ വാനിൽതന്നെ വേഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്‍റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്തുതന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്‍റർനാഷണലിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്‍റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഇന്നലെ…

Read More

യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍ത്താവിന്റെ കുടുംബം ! ബുള്‍ഡോസറുമായി പോലീസ് രംഗത്ത്;വീഡിയോ…

യുപിയില്‍ വീണ്ടും പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന ഇറക്കിവിട്ട യുവതിയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ സംരക്ഷണം ഒരുക്കണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബുള്‍ഡോസറുമായി ബിജ്‌നോര്‍ പോലീസ് എത്തിയത്. ബിജ്‌നോര്‍ സ്വദേശിയായ നൂതന്‍ മാലികിന് സുരക്ഷ ഒരുക്കാനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. യുവതിയുടെ ഭര്‍ത്താവായ റോബിന്റെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി നില്‍ക്കുന്ന യുപി പോലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘വാതില്‍ തുറക്കണം. ഇത് ഹൈക്കോടതി ഉത്തരവാണ്’ എന്ന് കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടി പോലീസ് വീട്ടുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. യുവതിയെ വീട്ടില്‍ പ്രവേശിക്കാന്‍ സഹായിച്ചെന്നും നിലവില്‍ പ്രശ്‌നമൊന്നും ഇല്ലെന്നും സിറ്റി പോലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിങ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ഭര്‍തൃവീട്ടുകാര്‍ വാതില്‍ തുറന്നില്ല. അതിനാലാണ് ഇന്ന് ബുള്‍ഡോസറുമായി പോലീസ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 2017ല്‍ വിവാഹിതയായ യുവതിയെ, അഞ്ചുലക്ഷം രൂപയും ബൊലേറോ…

Read More

മുനമ്പത്ത് 20 കാരിക്ക് പീഡനം! പരാതിയില്‍ രണ്ട് ബന്ധുക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

ചെറായി: മുനമ്പത്ത് 20 കാരിക്ക്‌നേരേ നടന്ന പീഡനത്തില്‍ യുവാവും ഒരു മധ്യവയസ്‌കനുനുള്‍പ്പെടെ രണ്ട് ബന്ധുക്കള്‍ക്കെതിരേ മുനമ്പം പോലീസ് കേസെടുത്തു. യുവാവിനെതിരേ ബലാത്സംഗത്തിനും മധ്യവയസ്‌കനെതിരേ പീഡനശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇടപ്പള്ളിയിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വച്ചാണ് യുവാവ് യുവതിയെ ബാലാത്സംഗം ചെയ്തത്. യുവതിയെ ഹോസ്റ്റല്‍ കാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയാണ് സുഹൃത്തിന്‍റെ വീട്ടില്‍ എത്തിച്ചതും ബാലാത്സംഗം ചെയ്തതുമെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേ പോലെ ബന്ധുവായ മധ്യവയസ്‌കൻ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ലൈംഗീക അതിക്രമത്തിനു മുതിര്‍ന്നതത്രേ. മറ്റൊരു ബന്ധുവിന്‍റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ഈ സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനുശേഷം യുവതിക്ക് മാനസീക പിരിമുറുക്കമുണ്ടാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നത്രേ. തിരികെ വന്നതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയില്‍നിന്നും മൊഴിയെടുത്തശേഷമാണ് കേസ് എടുത്തത്.

Read More

ശല്യക്കാരനെ കിട്ടി, വെടിവെച്ചു കൊന്നു ! കർഷകർക്ക് നേരിയ ആശ്വാസം

എരുമേലി: നാളുകളായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് മൂലം കൃഷി മതിയാക്കി ആറു കർഷകർ. മറ്റുള്ള കർഷകരും ആ തീരുമാനം സ്വീകരിക്കാനിരുന്നപ്പോഴാണ് കർഷക ശത്രുവിലൊന്നിനെ മുന്നിൽ കിട്ടിയത്. വനം വകുപ്പിൽ വിവരം അറിയിച്ചതോടെ വകുപ്പിന്‍റെ മാർഗനിർദേശ പ്രകാരം വെടിവെച്ച് മറവ് ചെയ്തു. ഇന്നലെ എരുമേലി സർക്കാർ ആശുപത്രി ഭാഗത്ത് കരീക്കുന്നേൽ ജോസഫിന്‍റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടി വെച്ച് കൊന്നത്. ആയിരം കപ്പയും അഞ്ഞൂറോളം വാഴയും കഴിഞ്ഞയിടെയാണ് ജോസഫിന്‍റെ കൃഷിയിടത്തിൽ പന്നികൾ നശിപ്പിച്ചത്. പറന്പ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയാണ് ജോസഫ്. സമീപത്തെ പറന്പുകളിൽ കൃഷി ചെയ്തിരുന്ന ആറ് പേർ പന്നികൾ മൂലം ഇതിനോടകം കൃഷി നിർത്തി. തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലാൻ അനുമതി ലഭിച്ച ശേഷം ആദ്യമായാണ് എരുമേലി പഞ്ചായത്തിൽ പന്നിയെ കൊന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ഇതിനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.

Read More

വെട്ടത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് അസിനെ ! എന്തു കൊണ്ട് ആ അവസരം നിരസിച്ചുവെന്ന് തുറന്നു പറഞ്ഞ് താരം…

തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ വിജയം കൈവരിച്ച മലയാളി നടിമാരില്‍ ഒരാളാണ് അസിന്‍. ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അസിന്‍ നായികയായി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരേയൊരു സിനിമ മാത്രമേ അസിന്‍ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് ചെയ്ത സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. കുടുംബവുമായി സന്തോഷമായി കഴിയുകയാണ്. മലയാളത്തില്‍ അഭിനയിക്കാത്തതിനെ കുറിച്ച് താരം ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളില്‍ തിരക്കായതുകൊണ്ടാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നതെന്നും നിരവധി അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നുവെന്നും താരം പറയുന്നു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയില്‍ സംസാരിക്കവെയാണ് അസിന്‍ ഇക്കാര്യം പറഞ്ഞത്. ആ സമയത്ത് യാത്ര ചെയ്യുന്നതും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കാരണമാണ് സിനിമ ചെയ്യാതിരുന്നത്,’ അസിന്‍ പറഞ്ഞിരുന്നു. വിസ്മയത്തുമ്പത്ത്, വെട്ടം എന്നീ ഹിറ്റുസിനിമകളില്‍…

Read More