ഹരിയാനയില്‍ ഹോട്ടല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു ! ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത് ഇവിടെ നിന്നെന്ന് ആരോപണം

ഹരിയാന കലാപത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച ഇടിച്ചു തകര്‍ത്ത ജില്ലാ ഭരണകൂടം. നൂഹ് ജില്ലയിലെ സഹാറാ ഹോട്ടല്‍ ആണ് ജെസിബി ഉപയോഗിച്ച് പൊളിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റങ് ദളിന്റെയും നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത് ഈ കെട്ടിടത്തില്‍ നിന്നാണെന്നാണ് ആരോപണം. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിക്കല്‍ നടപടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന പൊളിക്കല്‍ നടപടിയില്‍ ശനിയാഴ്ച മാത്രം ജില്ലയിലെ ഇരുപതിലേറെ മെഡിക്കല്‍ ഷോപ്പുകളും മറ്റു കടകളും തകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളുമാണ് പൊളിക്കുന്നതെന്നാണ് വിഷയത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ത്തന്നെ ബുള്‍ഡോസര്‍ നീക്കം കലാപകാരികള്‍ക്കെതിരെയുള്ള നടപടിയായാണ് വിലയിരുത്തുന്നത്. നല്‍ഹാറിലെ ഷഹീദ് ഹസന്‍ ഖാന്‍ മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ കടകള്‍ ശനിയാഴ്ച തകര്‍ത്തിരുന്നു. ഇവ കൂടാതെ ജില്ലയില്‍ നിരവധി ഇടങ്ങളില്‍ മറ്റു കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍…

Read More

മകള്‍ക്ക് വിവാഹസമ്മാനമായി ബുള്‍ഡോസര്‍ നല്‍കി അച്ഛന്‍ ! ഇതിനു പിന്നിലെ കാരണം ഇങ്ങനെ..

ഉത്തര്‍പ്രദേശില്‍ വധുവരന്‍മാര്‍ക്ക് വധുവിന്റെ അച്ഛന്‍ നല്‍കിയ വിവാഹസമ്മാനം കണ്ട് ഞെട്ടുകയാണ് ഏവരും. കാരണം ഒരു ബുള്‍ഡോസര്‍ ആയിരുന്നു ആ വിവാഹസമ്മാനം. വിരമിച്ച സൈനികന്‍ പരശുറാം പ്രജാപതിയാണ് തന്റെ മകള്‍ നേഹയ്ക്ക് വിവാഹദിനത്തില്‍ ബുള്‍ഡോസര്‍ സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സൗങ്കര്‍ സ്വദേശിയായ മരുമകന്‍ യോഗേന്ദ്ര നേവി ഉദ്യോഗസ്ഥനാണ്. നവദമ്പതികള്‍ക്ക് ആഡംബര കാറിന് പകരം ജെസിബി നല്‍കിയതിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍, മകള്‍ യുപിഎസ്സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പണം സമ്പാദിക്കാമെന്നുമാണ് പിതാവ് പറയുന്നത്. മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് അച്ഛന്‍ ഇത് ചെയ്തതെന്ന് മരുമകന്‍ യോഗേന്ദ്ര പറഞ്ഞു. ഡിസംബര്‍ 15ന് യുപിയിലെ ഹാമിര്‍പൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

Read More

യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍ത്താവിന്റെ കുടുംബം ! ബുള്‍ഡോസറുമായി പോലീസ് രംഗത്ത്;വീഡിയോ…

യുപിയില്‍ വീണ്ടും പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന ഇറക്കിവിട്ട യുവതിയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ സംരക്ഷണം ഒരുക്കണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബുള്‍ഡോസറുമായി ബിജ്‌നോര്‍ പോലീസ് എത്തിയത്. ബിജ്‌നോര്‍ സ്വദേശിയായ നൂതന്‍ മാലികിന് സുരക്ഷ ഒരുക്കാനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. യുവതിയുടെ ഭര്‍ത്താവായ റോബിന്റെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി നില്‍ക്കുന്ന യുപി പോലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘വാതില്‍ തുറക്കണം. ഇത് ഹൈക്കോടതി ഉത്തരവാണ്’ എന്ന് കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടി പോലീസ് വീട്ടുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. യുവതിയെ വീട്ടില്‍ പ്രവേശിക്കാന്‍ സഹായിച്ചെന്നും നിലവില്‍ പ്രശ്‌നമൊന്നും ഇല്ലെന്നും സിറ്റി പോലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിങ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ഭര്‍തൃവീട്ടുകാര്‍ വാതില്‍ തുറന്നില്ല. അതിനാലാണ് ഇന്ന് ബുള്‍ഡോസറുമായി പോലീസ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 2017ല്‍ വിവാഹിതയായ യുവതിയെ, അഞ്ചുലക്ഷം രൂപയും ബൊലേറോ…

Read More

കൂട്ട ബലാല്‍സംഗം ! പീഡകരുടെ വീട് ഇടിച്ചു നിരപ്പാക്കി ‘ബുള്‍ഡോസര്‍ മാമ’

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കെതിരേ നടപ്പാക്കുന്ന’ബുള്‍ഡോസര്‍’ ആക്രമണം മാതൃകയാക്കി മധ്യപ്രദേശ് സര്‍ക്കാരും ബലാല്‍സംഗം, കൊലപാതകം, ഗുണ്ടാ ആക്രമണം എന്നിവയില്‍ പ്രതിയായിട്ടുള്ളവരുടെ വീടുകളിലേക്കും സ്വത്തുക്കളിലേക്ക് ബുള്‍ഡോസര്‍ ഇറക്കിയാണ് സര്‍ക്കാര്‍ നേരിടുന്നത്. പ്രതികള്‍ അനധികൃതമായി കെട്ടിപ്പൊക്കിയ വീടുകളും സ്ഥാപനങ്ങളും അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുമായി എത്തി ഇടിച്ചുനിരത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ കാണാന്‍ കഴിയുന്നത്. ഇതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ ‘ബുള്‍ഡോസര്‍ മാമ’ എന്ന പേരും വന്നു കഴിഞ്ഞു. ശിവ്‌രാജ് സിങ് ചൗഹാനെ സ്‌നേഹത്തോടെ ‘മാമ’ എന്നാണ് ജനം വിളിക്കുന്നത്. കലാപത്തിനും കൂട്ടബലാല്‍സംഗത്തിലും പ്രതികളായവരുടെ അനധികൃത വീടുകളും സ്ഥാപനങ്ങളുമാണ് സര്‍ക്കാര്‍ ഇടിച്ചുനിരപ്പാക്കിയത് എന്നാണ് വിശദീകരണം. ഷിയോപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. മൊഹ്‌സിന്‍, റിയാസ്, സെഹ്ബാസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ വീടുകള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് അധികൃതര്‍…

Read More