വിവാഹമോചനം നേടിയ 18 പുരുഷന്മാരുടെ അര്‍മാദം ! സംഘത്തിലുള്ളത് ഒരു ദിവസം മുതല്‍ 30 വര്‍ഷം വരെ വിവാഹജീവിതം നയിച്ചവര്‍;ക്ഷണക്കത്ത് വൈറല്‍…

വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും ചില വിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. നീണ്ട വിവാഹമോചന പോരാട്ടങ്ങള്‍ക്ക് ശേഷം പങ്കാളിയില്‍ നിന്നും വിവാഹമോചനം നേടിയ 18 പുരുഷന്മാര്‍ സംഘടിപ്പിക്കുന്ന ആഘോഷമാണ് വിഷയം. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ജീവിതം അവസാനിച്ചിട്ടില്ലെന്നും അവര്‍ക്ക് ‘ശിഷ്ടജീവിതം മികച്ച രീതിയില്‍ തുടരാന്‍’ കഴിയുമെന്നും ആളുകളെ ‘പ്രചോദിപ്പിക്കും’ എന്നും സംഘാടകര്‍ പറയുന്നു ഇതിനോട് പ്രതികരിക്കാന്‍ വനിതാ കമ്മീഷനെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍, എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പാനല്‍ അംഗങ്ങള്‍ പറഞ്ഞത്. സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാള്‍ക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോള്‍ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ വാദിക്കുന്നു. വിവാഹമോചന കേസുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നടത്തുന്ന ഭോപ്പാലിലെ ഭായ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന…

Read More

നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ്  കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു; മരത്തിൽ തങ്ങി നിന്നതിനാൽ  ഒഴിവായത് വൻ ദുരന്തം; നിരവധി പേർക്ക് പരിക്ക്

  കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. വാളറ കടമാംകുഴി സ്വദേശി സജീവൻ (47) ആണ് മരിച്ചത്. ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ അടിമാലി വലിയപറമ്പിൽ ഷഫീക്ക് റഹ്മാനെ കോലഞ്ചേരി ആശുപത്രിയിലും അസീസ് എന്നയാളെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ കോതമംഗലംധർമ്മ ഗിരി സെന്‍റ് ജോസഫ് ആശുപത്രി, ബെസേലിയോസ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മൂന്നാർ ഡിപ്പോയിലെ ആർഎസ്ഇ 269-ാം നമ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽനിന്ന് ബസ് എറണാകുളത്തേക്ക് പോകുകയായിരുന്നു. 60 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും, ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസിന്‍റെ ടയർ പൊട്ടിമറ്റൊരു വാഹനത്തിന് സൈഡ്…

Read More

നിർധന കുടുംബത്തിന്‍റെ ടാർപ്പോളിൻ ഷെഡും ‌കാലവർഷം കവർന്നു; വീടെന്ന സ്വപ്നം കിടപ്പിലായ പ്രദീപിനും കുടുംബത്തിനും അന്യമോ

നെടുങ്കണ്ടം: ടാര്‍പ്പോളിന്‍ കെട്ടിയ ഷെഡില്‍ അന്തിയുറങ്ങിയിരുന്ന കുടുംബത്തിന്‍റെ കിടപ്പാടവും കാലവര്‍ഷം കവര്‍ന്നു. ഇതോടെ നാലംഗങ്ങളുള്ള കുടുംബം അയല്‍വീടുകളില്‍ മാറിമാറി താമ സിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയിലും കാറ്റിലുമാണ് രാമക്കല്‍മേട് തോവാളപ്പടി പോണാവള്ളില്‍ പ്രദീപിന്‍റെ വീട് പൂര്‍ണമായും തകര്‍ന്നത്. വീട് തകര്‍ന്നതിനൊപ്പം ഗൃഹോപകരണങ്ങളും നശിച്ചു. ടാര്‍പ്പോളിൻ കെട്ടി മറച്ചിരുന്ന വീട്ടിലായിരുന്നു പ്രദീപും ഭാര്യ സ്മിതയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം. വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റ പ്രദീപിന് കൂലിപ്പണിക്കുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. നാലംഗ കുടുംബത്തിന്‍റെ ഏക ആശ്രയം പ്രദീപിന്‍റെ ഭാര്യ സ്മിതയ്ക്ക് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയില്‍നിന്നുള്ള വരുമാനമാണ്. പ്രദീപിന്‍റെയും മാനസിക വെല്ലുവിളിയുള്ള മകളുടെയും ചികിത്സാച്ചെലവുകള്‍, വീട്ടുചെലവ് തുടങ്ങിയവ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടമായത്. 2017ല്‍ ഇവര്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വീടിനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും യാതൊരു…

Read More

സ്ത്രീധനം  കുറഞ്ഞെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് അമ്മായിയപ്പൻ; ഭർത്താവിന്‍റെ വക ശാരീരിക പീഡനം; കുത്തുവാക്കുകൾകൊണ്ട് അമ്മായിയമ്മയും; പത്തുമാസം ഷീജ നേരിട്ടത് കൊടിയ പീഡനം

ഉപ്പുതറ: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ മാതാവിന്‍റെ മൊഴിയെടുത്തു. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പന്‍റെ മകൾ എം.കെ. ഷീജ (27) ആണ് ഭർത്താവ് വളകോട് പുത്തൻവീട്ടിൽ ജോബിഷിന്‍റെ വീട്ടിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ മാതാവ് ചിന്നമ്മ മൊഴി നൽകിയത്.പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്‍റെയും ഷീജയുടെയും വിവാഹം. വിവാഹനിശ്ചയ സമയത്ത് എട്ടു പവൻ സ്വർണമായിരുന്നു നൽകാമെന്ന് പറഞ്ഞിരുന്നത്. ഇതിൽ ആറു പവൻ സ്വർണം മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂ. ബാക്കി രണ്ടു പവൻ സ്വർണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ജോബിഷിന്‍റെ പിതാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് പരാതി. മാതാവും കുത്തുവാക്കുകൾകൊണ്ട് വേദനിപ്പിക്കുന്നത് പതിവായിരുന്നെന്നും പറയുന്നു. ജോബിഷും രാത്രി വീട്ടിലെത്തുമ്പോൾ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നതായി ചിന്നമ്മയോട് ഷീജ പറഞ്ഞതായി മൊഴിനൽകി. ജോബിഷിന്‍റെയും മാതാപിതാക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം…

Read More

ആത്മഹത്യയ്‌ക്കെതിരേ കുറിപ്പിട്ട യുവ വസ്ത്രാലങ്കാര വിദഗ്ധ ആത്മഹത്യ ചെയ്തു ! മരണകാരണം വിശദമായി അന്വേഷിക്കാന്‍ പോലീസ്…

പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗൈ കബില(29)ന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രശസ്ത തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണ് തൂരിഗൈ. യുവതിയെ അരുമ്പാക്കത്തെ വീട്ടില്‍ ശനിയാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. യുവ നടന്‍മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണ് അരുമ്പാക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന്‍ നടത്തിയിരുന്ന ദൂരിഗയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 2020 ഡിസംബറില്‍ ആത്മഹത്യ ചെയ്യുന്നതിനെതിരെയും…

Read More

ആരുണ്ട് ചോദിക്കാൻ..!  തെരുവുനായ്ക്കൾക്ക് സ്വതന്ത്രവിഹാരം,സന്ദർശകർക്കു കർശന നിയന്ത്രണം; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വാർഡിലൂടെ അലഞ്ഞ് തിരിയുന്ന നായ

അമ്പലപ്പുഴ: രോഗികളെ കാണാനെത്തുന്നവർക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ കർശന നിയന്ത്രണം. എന്നാൽ, യാതൊരു നിയന്ത്രണവും ഇല്ലാതെ ആശുപത്രിയിലും പരിസരത്തും വിലസുകയാണ് തെരുവു നായ്ക്കൾ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും ജീവനക്കാർക്കും ഭീഷണിയായി തെരുവുനായ്ക്കൾ വിഹരിച്ചിട്ടും യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആശുപത്രിക്കുള്ളിലും തെരുവുനായ വിഹരിക്കുമ്പോൾ നോക്കുകുത്തിയാവുകയാണ് സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അകത്തുകടന്ന തെരുവുനായ മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കിടയിലൂടെ കടന്നുപോയിട്ടും സുരക്ഷാജീവനക്കാരുടെയടക്കം ശ്രദ്ധയിൽപ്പെട്ടില്ല. സുരക്ഷ കർശനം പക്ഷേ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കാണാനെത്തുന്നവർക്കു കർശന വിലക്കേർപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാർ, തെരുവുനായ്ക്കൾ ആശുപത്രിക്കുള്ളിൽ കടന്നിട്ടും കണ്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്കു ഭക്ഷണവും വാങ്ങിയെത്തിയ പതിമൂന്നുകാരിയെ വനിതാസുരക്ഷാ ജീവനക്കാർ കൂട്ടം ചേർന്നു മർദിച്ചെന്ന സംഭവം വിവാദമായിരുന്നു. പ്രവേശനപാസില്ലാതെ കടന്നുപോയെന്ന കാരണത്താലാണ് വാർഡിലെത്തിയ പെൺകുട്ടിയെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി…

Read More

ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്… പതിവിൽ കൂടുതൽ സംസാരിച്ചിട്ടാണ് ഇന്നലെ അവൾ ഫോൺ വച്ചത്; വേദനയോടെ അച്ഛമ്മയും കുടുംബവും

ചിങ്ങവനം: പന്നിമറ്റം കൊച്ചുപറന്പിൽ വീട്ടിൽ ചാക്കോയ്ക്കും ഭാര്യ സെലിനാമ്മയ്ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇനി മിൻസയുടെ കുസൃതി നിറഞ്ഞ ശബ്ദവും ചോദ്യങ്ങളും തങ്ങളെത്തേടി എത്തില്ല എന്ന സത്യത്തോടു പൊരുത്തപ്പെടാനാവാതെ വിതുന്പുകയാണ് ഇവർ. ഇന്നലെ ഖത്തറിൽ സ്കൂൾ ബസിൽ ഉറങ്ങിപ്പോയതിനെത്തുടർന്ന് കടുത്ത ചൂടേറ്റു മരിച്ച മിൻസ എന്ന നാലു വയസുകാരിയുടെ പിതാവ് അഭിലാഷിന്‍റെ മാതാപിതാക്കളാണ് ചാക്കോയും സെലിനാമ്മയും. മിൻസയുടെ അപ്രതീക്ഷിത വേർപാട് അറിഞ്ഞെത്തിയ ബന്ധുക്കൾ ആദ്യം ഇവരെ എങ്ങനെ വിവരം അറിയിക്കുമെന്നറിയാതെ കുഴങ്ങി. ഇന്നലെ മിൻസയുടെ ജന്മദിനം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ രാവിലെ സ്കൂളിൽ പോകുന്നതിനു മുന്പ് മിൻസയെ വിളിച്ചു വീട്ടിലെല്ലാവരും ജന്മദിനാശംസകൾ നേർന്നിരുന്നു. പതിവിൽ കൂടുതൽ സംസാരിച്ചിട്ടാണ് ഇന്നലെ അവൾ ഫോൺ വച്ചതും. അതൊരു യാത്ര പറയൽ ആയതിന്‍റെ ഞെട്ടലിൽനിന്ന് കുടുംബാംഗങ്ങൾ ആരും മുക്തരായിട്ടില്ല. സ്കൂൾ ബസിന്‍റെ സീറ്റിൽ കിടന്ന് ഉറങ്ങിപ്പോയ മിൻസ കിന്‍റർഗാർട്ടണിൽ എത്തിയപ്പോഴും ഉണർന്നില്ല. മറ്റു കുട്ടികളെ…

Read More

ആരും എടുക്കാത്ത കരാർ ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തു; മുടങ്ങിക്കിടക്കുന്ന കാരിത്താസ് മേൽപ്പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം ഉടൻ

ഏറ്റുമാനൂർ: കാരിത്താസ് – അമ്മഞ്ചേരി റോഡിലെ കാരിത്താസ് റെയിൽവേ മേൽപ്പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 13.6 കോടി രൂപ വകയിരുത്തിയിരിക്കുന്ന നിർമാണ പ്രവൃത്തിയുടെ കരാറെടുത്തിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്. റെയിൽവേ മേൽപ്പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തത് വിവാദമായിരുന്നു. എംസി റോഡിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ഏറ്റവും എളുപ്പമാർഗമാണിത്. രോഗികളുമായി ദിവസേന അസംഖ്യം ആംബുലൻസുകളും സർവീസ് ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളും പോകുന്ന റോഡ് മേൽപ്പാല നിർമാണത്തിനായി മൂന്ന് വർഷം മുമ്പ് അടച്ചതാണ്. റെയിൽവേയുടെ ചുമതലയിലുള്ള മേൽപ്പാലം നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡിന്‍റെ നിർമാണം ആരംഭിക്കാൻ പോലും സാധിച്ചിരുന്നില്ല. കരാർ തുകയെ സംബന്ധിച്ച തർക്കത്തിൽ കരാറുകാരാരും ജോലി ഏറ്റെടുക്കാൻ തയാറാകാതെ വരികയായിരുന്നു. തർക്കത്തിന് പരിഹാരം കണ്ട് ഊരാളുങ്കൽ സൊസൈറ്റിയെ കരാർ ഏൽപ്പിച്ചതോടെ നിർമാണരംഭത്തിന് വഴി തുറന്നിരിക്കുകയാണ്.

Read More

മനോഹരന്‍റെ നേട്ടം അതിമനോഹരം.. സാമ്പത്തിക ബുദ്ധിമുട്ടുമൂലം കൂലിപ്പണിക്കിടെ പഠിച്ച് നേടിയത് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

 വാർക്കപ്പണിയെടുത്തും ഓട്ടോറിക്ഷ ഓടിച്ചും ജീവിക്കുന്നതിനിടയിൽ മനോഹരൻ നേടിയ ഡോക്ടറേറ്റ് അതിമനോഹരം. നിശ്ചയദാർഢ്യത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും സൗന്ദര്യമാണ് ഈ ഡോക്ടറേറ്റിനെ വേറിട്ടതാക്കുന്നത്. മുണ്ടക്കയം താന്നിക്കപതാൽ നടുപുരയിടത്തിൽ മനോഹരനാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായത്. കൂലിപ്പണിക്കാരായ കുഞ്ഞെചെറുക്കന്‍റെയും അമ്മിണിയുടെയും മകനായ മനോഹരന് അധ്യാപക ജീവിതം മാനംമുട്ടേയുള്ള ഒരു സ്വപ്നമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയതോടെ തന്‍റെ സ്വപ്നത്തിനരികെ എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി എൻഎസ്എസ് കോളജിൽനിന്നുമാണ് ബിരുദം നേടിയത്. തുടർന്ന് കേരള സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ പൂർത്തിയാക്കി. വീട്ടിലെ കഷ്ടപ്പാടുകൾ രൂക്ഷമായതോടെ പഠനത്തിന്‍റെ ഇടവേളയിൽ വാർക്കപ്പണിക്കും ഓട്ടോറിക്ഷ ഓടിക്കാനും പോയി. പകൽ അധ്വാനവും രാത്രിയിൽ ഉറക്കമൊഴിച്ചു പഠനവുമായാണ് നേട്ടത്തിലേക്ക് ചുവടുവച്ചത്. അധ്യാപനത്തിലൂടെ അറിവു പകരുന്നതിനൊപ്പം കൂടുതൽ പഠിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം. ബിരുദാനന്തര ബിരുദവും പിഎച്ച് ഡിയും…

Read More

Cam Sites Overview, Discover The Most Effective Camsites For You!

This is a digital area the place you’re going to pay by the minute to be alone with the mannequin. Each cam model goes to have her personal sex present, so that’s what you ought to be making your determination based on. Looking for one thing kinky, uncommon or off-the-beaten-track? I really began to have a good month and plenty of regulars but My recommendation is to maintain the momentum going. We focus on making content material that works to one’s benefit. You can select the performer you like extra…

Read More