ദിലീപിന്‍റെ തീരുമാനത്തിൽ അതൃപ്തി തോന്നി; സിഐഡി മൂസയിൽ നിന്നും ഇറങ്ങിപ്പോന്നു: സലിം കുമാർ

മലയാളി സിനിമ ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ച ജോണി ആന്‍റണി ചിത്രം സിഐഡി മൂസയിൽ നിന്നും ഇറങ്ങിപ്പോന്ന കഥ പങ്കുവച്ച് നടൻ സലിം കുമാർ. തന്‍റെ കഥാപാത്രത്തെക്കുറിച്ചുളള നായകനും നിർമാതാവുമായ ദിലീപിന്‍റെ തീരുമാനത്തിൽ അതൃപ്തി പ്രകടപ്പിച്ചാണ് ഇറങ്ങിപ്പോന്നതെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ. ഗ്രാൻഡ് പ്രൊഡക്‌ഷൻസ് എന്നായിരുന്നു ദിലീപിന്‍റെ പ്രൊഡക്‌ഷന്‍റെ പേര്. രാവിലെ മുതൽ രാത്രി വരെ അവൻ ഇരുന്നു ആലോചനയാണ്. നമ്മൾ നാളെ എടുക്കാൻ പോകുന്ന സീൻ ഇതാണ് അതെങ്ങനെ എടുക്കും എന്നൊക്കെയാണ് ചർച്ച. അതിൽ ഞാനുമുണ്ടാകും. ഷൂട്ടിംഗിന് സെറ്റിലെത്തിയാൽ ക്യാമറാമാനുമായും സംവിധായകനുമായും വീണ്ടും ആലോചന. ഇത് കണ്ട് കണ്ട് ഞാൻ പ്രൊഡക്‌ഷന്‍റെ പേര് മാറ്റി ഗ്രാൻഡ് ആലോചന പ്രൊഡക്‌ഷൻസ് എന്നാക്കി. അന്നത്തെ കാലത്ത് നൂറോ നൂറ്റി ഇരുപതോ ദിവസം ഈ സിനിമയുടെ ഷൂട്ടിംഗ്…

Read More

വിശ്വാസം അതാണല്ലോ എല്ലാം..! പാപം ചെയ്തവര്‍ ഇത്തരത്തില്‍ പ്രതിമയ്ക്കിടയിലൂടെ നൂഴ്ന്നിറങ്ങുമ്പോള്‍ കുടുങ്ങുമെന്ന്; ഒടുവില്‍…

ഭാരതത്തില്‍ പല മതങ്ങളും പലതരം വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടല്ലൊ. അതിനോടനുബന്ധിച്ചുള്ള ആരാധന ക്രമങ്ങളും ആചാരങ്ങളും കാണാനുമാകും. ഇവയില്‍ വിശ്വസിക്കുന്നവരും ചോദ്യംചെയ്യുന്നവരും സമൂഹൂഹത്തിലുണ്ടുതാനും. കഴിഞ്ഞിടെ ഒരു യുവാവിന് ക്ഷേത്രത്തില്‍ സംഭവിച്ചതാണ് ഇപ്പോള്‍ നെറ്റിസണില്‍ ചര്‍ച്ചയാകുന്നത്. നിതിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ ഒരു യുവാവ് ക്ഷേത്രത്തിലെ ആനയുടെ പ്രതിമയുടെ ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. എത്ര ശ്രമിച്ചിട്ടും യുവാവിന് അതില്‍ നിന്നും ഊരാന്‍ കഴിയുന്നില്ല. പൂജാരിയടക്കമുള്ളവര്‍ ശ്രമിച്ചിട്ടും യുവാവ് കുടുങ്ങിത്തന്നെ കിടക്കുകയാണ്. ഈ സംഭവം മധ്യപ്രദേശിലെ നര്‍മദാ മന്ദറിലാണെന്ന് ചിലര്‍ കമന്‍റുകളില്‍ പറയുന്നു. പാപം ചെയ്തവര്‍ ഇത്തരത്തില്‍ പ്രതിമയ്ക്കിടയിലൂടെ നൂഴ്ന്നിറങ്ങുമ്പോള്‍ കുടുങ്ങുമത്രെ. ഏതായാലും ഈ യുവാവ് രക്ഷപ്പെട്ടെന്ന് പ്രത്യാശിക്കാമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.  

Read More

ഇതാണോ സ്വര്‍ണക്കിണര്‍..? കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 18 സ്വര്‍ണനാണയങ്ങള്‍

സാധാരണ നമ്മള്‍ മുത്തശി കഥകളില്‍ മാത്രമാണല്ലൊ സ്വര്‍ണനാണയം അല്ലെങ്കില്‍ നിധിയൊക്കെ ലഭിച്ച കാര്യങ്ങള്‍ കേള്‍ക്കാറുള്ളത്. അന്നത് കേള്‍ക്കുമ്പോള്‍ അത്തരത്തിലൊരിക്കല്‍ നമുക്കും നിധി ലഭിക്കുമെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കും. എന്നാല്‍ അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്. ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെ ഒരു മണ്‍പാത്രം ലഭിക്കുകയുണ്ടായി. ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണനാണയങ്ങള്‍. ഒന്നും രണ്ടുമല്ല 18 സ്വര്‍ണനാണയങ്ങളാണ് ഈ മണ്‍പാത്രത്തിലുണ്ടായിരുന്നത്. ഏതായാലും 61 ഗ്രാം സ്വര്‍ണത്തിന്‍റെ 18 നാണയങ്ങളുടെ കാര്യം അദ്ദേഹം തഹസില്‍ദാറെ അറിയിക്കുകയുണ്ടായി. പിന്നീട് ഈ നാണയങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് അവരുടെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു. ഏതായാലും ഈ കാര്യം നാട്ടുകാരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനിയെത്ര കിണറുകള്‍ അവിടങ്ങളില്‍ കുത്തപ്പെടുമെന്ന് വൈകാതെ അറിയാം.

Read More

കാസർഗോട്ടെ ‘കിംഗ് ലയർ’ ! നാലുവര്‍ഷംകൊണ്ട് തട്ടിയെടുത്തത് 108 കോടി; പണം തട്ടിയത് ഭാര്യാപിതാവിൽനിന്ന്; സോനം കപുറിന് 35 ലക്ഷത്തിന്‍റെ വസ്ത്രങ്ങള്‍

ഷൈബിന്‍ ജോസഫ് കാസര്‍ഗോഡ്: ഇല്ലാത്ത ബിസിനസ് ഡീലുകളുടെയും സ്വത്ത് കച്ചവടത്തിന്‍റെയും ഇന്‍കം ടാക്‌സ് റെയ്ഡുകളുടെയും പേരു പറഞ്ഞും നിരവധി വ്യാജരേഖകള്‍ ചമച്ചും സിനിമാതാരങ്ങളുടെയും വന്‍കിട ബിസിനസുകാരുടെയും പേരുകള്‍ ദുരുപയോഗം ചെയ്തും നാലുവര്‍ഷംകൊണ്ട് യുവാവ് തന്‍റെ ഭാര്യാപിതാവില്‍നിന്നു തട്ടിയെടുത്തത് 107,98,85,909 രൂപ! കാസര്‍ഗോഡ് ചെങ്കള സ്വദേശി മുഹമ്മദ് ഹഫീസ് കുദ്രോളി (28) യാണ് നുണകളുടെ സാമ്രാജ്യംതന്നെ പടുത്തുയര്‍ത്തി വമ്പന്‍ തട്ടിപ്പ് നടത്തിയത്. കുടുംബസമ്മേതം ദുബായില്‍ താമസിക്കുന്ന ആലുവ സ്വദേശി അബ്ദുള്‍ ലാഹിര്‍ ഹസനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഹസന്‍റെ പരാതിയില്‍ എറണാകുളം ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ അന്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹഫീസിനെ കൂടാതെ അയാളുടെ പിതാവ് ഷാഫി കുദ്രോളി, അമ്മ ആയിഷ, വ്യാജരേഖകളുണ്ടാക്കാന്‍ സഹായിച്ചെന്ന് പറയപ്പെടുന്ന അക്ഷയ് തോമസ് വൈദ്യന്‍ എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ നാലുപേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഇതില്‍ നാളെ വാദം…

Read More

തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ പണവും ആഭരണവും കവർന്ന കേസ്! യുവതി റിമാൻഡിൽ

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും സ്വർണാഭരണവും മോഷ്ടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി (35)യെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം 4. 30ന് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്‍റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരുന്നു. രാത്രിയിൽ തനിച്ചു താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോയി. പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നതുകണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അരപ്പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹരിപ്പാട്…

Read More

Sexcamnow Review Is It As Free As You’d Need It To Be?

Their members taunt me daily and name me a hippo. They tell me that their prime model Aubree Martin is prettier, than me. I am so upset and I don’t know how I put up with it. Although, I really feel that they have ruined my esteem and confidence. In addition, their Admin Leo was being very impolite sex cam now and he was trying to figure out what I am doing there. I am a older model working there and so they deal with the youthful ones better. Aside…

Read More

What Are The Professionals And Cons Of Mygirlfund?

Price your content material supplies appropriately in accordance with it’s manufacturing value. I comprehend it seems dult chat like 90% will take eternally to grasp, nonetheless you are capable of do it extra quickly than you perceive. So, seeing as how the publish was revamped a 12 months up to now, I thought that I would depart a remark. All in all, you presumably can just about get all the identical stuff from mgf on better web sites and without the boo hoo drama and harrassment from mentioned website online.…

Read More

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വല്യപ്പന് 28 വർഷം തടവ്! കോട്ടയം മുണ്ടക്കയത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും. മുണ്ടക്കയം സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിലാണു കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്‍വന്‍റിൽനിന്നാണു വിദ്യാഭ്യാസം നടത്തിയിരുന്നത്. അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണു കഴിഞ്ഞിരുന്നത്. അവധിക്കാലത്ത് വീട്ടിൽ വന്ന് നിന്നിരുന്നപ്പോഴാണു പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛൻ പീഡിപ്പിച്ചത്. ഒരു ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അമ്മ, കുട്ടി കുളിക്കുന്പോൾ അച്ഛൻ ഒളിഞ്ഞു നോക്കുന്നത് കണ്ടു. തുടർന്ന് മകളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് മുണ്ടക്കയം പോലീസിൽ പരാതി…

Read More

മഞ്ഞുകാലത്തെ ഭക്ഷണം; ചുക്കു കാപ്പി, ഗ്രീൻടീ, ഇഞ്ചി ചേർത്ത ചായ

തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. ചായ തയാറാക്കുന്പോൾചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്. സൂപ്പ് കഴിക്കാംമാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.ഇറച്ചി വാങ്ങുന്പോൾ…ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. എല്ലുകളു‌ടെ ആരോഗ്യത്തിന്തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്. തൈരിലെ ബാക്ടീരിയതൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും കുറയ്ക്കണംവറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍…

Read More

Tinychat Evaluate February 2023: Is It Price Your Coin?

I adore your lover and wish the romance will develop and go right to the subsequent stage. You can start with speaking and outcome in the religious. The service keeps an excellent technological qualities. I favor the online page largely over at my notebook, but in some circumstances We correspond with customers and examine easy work from the apple iphone. When I log in, i take advantage of the internet site on circumstance that i would like without interruptions and annoying reloads. Hopefully it retains by doing this, and handle…

Read More