ആറ് മാസം ബഹിരാകാശത്ത്! ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി

ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സുഴെ എന്നിവരുടെ ദൗത്യ സംഘമാണ് 183 ദിവസം ബഹിരാകാശത്ത് കഴിഞ്ഞത്. തിങ്കളാഴ്ച പ്രാദേശിക സമയം 12. 10നാണ് ബഹിരാകാശ യാത്രികരേയും വഹിച്ച് ഷെൻഷോവ് 14 പേടകം ഭൂമിയിലെത്തിയത്. ഗോബി മരുഭൂമിയുടെ വടക്കൻ മേഖലയായ ഇന്നെർ മംഗോളിയയിലാണ് പേടകം ഇറങ്ങിയത്. ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ജൂൺ അഞ്ചിന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. ചൈനയുടെ ബഹിരാകാശ നിലയം അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ മൂന്ന് ബഹിരാകാശ യാത്രികരും അവിടെ ജോലി ചെയ്യുകയായിരുന്നു. ബഹിരാകാശ നിലയത്തിലെ ബാക്കി ജോലികൾ കൈകാര്യം ചെയ്യാനായി ചൈന ഷെൻഷൗ 15 എന്ന ബഹിരാകാശ പേടകത്തിൽ മൂന്ന് സഞ്ചാരികളെ അയച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരെ ബഹിരാകാശത്തേയ്ക്ക് എത്തിച്ചത്. ബഹിരാകാശ നിലയം കൂട്ടിച്ചേർക്കാൻ…

Read More

ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി, ഒടുവില്‍..

വിശാഖപട്ടണം: ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ ട്രാക്കില്‍ കുടുങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഗുണ്ടൂര്‍-രായഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്നിറങ്ങവെ കാല്‍ വഴുതി യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 

Read More

Chat Room An Outline

If you believe your boundaries are understood by the folks you communicate with in addition to by your self. Make cautious to inform the virtual customer support group of any incidents that make you’re feeling uncomfortable. These websites and functions aren’t just for lonely people, they’re additionally areas the place you can socialize. As a customer service agent, you’ll mostly be chatting with consumers to cater to their purchasing queries and desires. Based in the UK, Adult Chat Jobs pays you to talk with adults and reply to messages inside…

Read More

വിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമായില്ല! ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു

വിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമാകാത്തതിൽ ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടക്കുന്നത്. ഇത് സംബന്ധിച്ച് ബ്യൂട്ടിപാർലർ നടത്തിപ്പുകാരോട് പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായി വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. കോട്വാലി പോലീസിന്റേതാണ് നടപടി. മോണിക്ക മേക്കപ്പ് സ്റ്റുഡിയോയ്‌ക്കെതിരെയാണ് പരാതി. പാർലർ ഉടമ മോണിക്ക പഥക്കിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ മൂന്നിനായിരുന്നു വിവാഹം. വിവാദ ദിവസം മോണിക്ക അവിടെ ഉണ്ടായിരുന്നില്ല. മോണിക്കയുടെ പാർലറിലെ ജീവനക്കാർ വധുവിന്റെ മേക്കപ്പ് ചെയ്ത് ചീത്തയാക്കി. വധു മോണിക്കയെ വിളിച്ച് പരാതി പറയുകയും ചെയ്തു. വധുവിന്റെ പ്രതികരണത്തിൽ പ്രകോപിതയായ മോണിക യുവതിയോട് മോശമായി സംസാരിക്കുകയായിരുന്നു. ജാതി അധിക്ഷേപം നടത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ ബ്യൂട്ടിപാർലർ നടത്തിപ്പുകാരനെതിരെ കേസെടുത്തിട്ടുണ്ട്.

Read More

Top Sex Chat Sites Best Adult Chat Rooms 2023

With hundreds of people on-line at any time, you’ll instantly find the proper chat partner. If the variety of members feels overwhelming, don’t worry! You can go round different chat rooms suited to your pursuits to find the best individual for your self. Free adult chatroom site together with our ever popular naughty rooms. Yesichat offers you with full control of management and moderation of your chat room. You can create more than hundred chat rooms in the intervening time. We give you a special invite or route hyperlink you…

Read More

Wilkuofficial Evaluation: Ome Television

Open your browser and obtain the HappyMod APK file from HappyMod.com – the one official website of HappyMod. Click on the above hyperlink to download OmeTV – Video Chat Alternative mod APK. Additionally, the Omegle platform has been used to reveal express content material and unsightly activities such as cyberbullying, and harassment is in full swing. In this weblog submit, we will compare Omegle and OmeTV and help you resolve which is one of the best fun approach to kill a while. One of the social platforms young teenagers makes…

Read More

യൂട്യൂബറുടെ ഹണിട്രാപ്പ് പാളി!വ്യവസായിയുടെ പരാതിയില്‍ പിടിയിലായത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ഒരു വ്യവസായി നല്‍കിയ പരാതിയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നമ്ര ഖാദിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി കൂടിയായ ഇവരുടെ ഭര്‍ത്താവ് വിരാട് ബെനിവാള്‍ ഒളിവിലാണ്. ഒരു പരസ്യ സ്ഥാപനം നടത്തുന്ന പരാതിക്കാരന്‍ ഗുരുഗ്രാമിലെ സോഹ്ന റോഡിലെ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇയാള്‍ തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാന്‍ യൂട്യൂബറിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രതികള്‍ 2.5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെങ്കിലും യൂട്യൂബ് ചാനലില്‍ ബിസിനസ് പ്രൊമോട്ട് ചെയ്തില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് യൂട്യൂബറും ഭര്‍ത്താവും ഹണി ട്രാപ്പില്‍ കുടുക്കി ചെയ്ത് 80 ലക്ഷം രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. യൂട്യൂബര്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും ലഹരി പദാര്‍ത്ഥം നല്‍കിയെന്നും വ്യവസായി പോലീസിന്…

Read More

കാളിദാസും തരുണിയും ലിവിംഗ് ടുഗെതര്‍? ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് താരദമ്പതികളെപ്പോലെ

കാളിദാസ് ജയറാമും തരുണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന് അഭ്യൂഹങ്ങള്‍! അടുത്തിടെ ചെന്നൈയിലെ ഫ്‌ളാറ്റില്‍നിന്ന് ഇരുവരും ഷോയില്‍ പങ്കെടുത്തതിനു പിന്നാലെയാണ് ഒരുമിച്ചു താമസം തുടങ്ങിയെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഒരുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. താരദമ്പതികളെപ്പോലെയായിരുന്നു കാളിദാസും തരുണിയും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലാകുകയും ചെയ്തു. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതുമായി കാളിദാസോ, തരുണിയോ ഇരുവരുടെയും കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഓണത്തിന് കാളിദാസ് പങ്കുവച്ച കുടുംബചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ തരുണിയും ഉണ്ടായിരുന്നു. ആരാണ് തരുണി കലിംഗരായര്‍? മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരുണി. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിണിയാണ്. ജയറാം-പാര്‍വതി താരദമ്പതികളുടെ മകനായ കാളിദാസ് സത്യന്‍ അന്തിക്കാടിന്‍റെ കൊച്ചു കൊച്ചു…

Read More

പിടിച്ചുകൊണ്ടു പോയി ആരും ബലം പ്രയോഗിച്ച് റേപ്പ് ചെയ്യില്ല! സുരക്ഷിതമാണ് സിനിമ മേഖല; സ്വാസിക

സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന സുരക്ഷിതമായ മേഖല തന്നെയാണ് സിനിമ മേഖലയെന്ന് നടി സ്വാസിക. ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായാൽ അവിടെ നിന്നും ശക്തമായി പ്രതികരിച്ച് അന്തസോടെ ഇറങ്ങി പോരുകയാണ് ചെയ്യേണ്ടത്. അതല്ലാതെ വർഷങ്ങൾ കഴിഞ്ഞു മീ ടുവുമായി വരികയല്ല ചെയ്യേണ്ടതെന്നും സ്വാസിക ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നും അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രിയെന്നും നടി കൂട്ടിച്ചേർത്തു. <i>ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചോദിച്ചാൽ, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയില്ലെന്നെ പറയാൻ കഴിയൂ. എന്‍റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന്…

Read More

ആർഭാടത്തിൽ മുങ്ങി വിവാഹദിനം ഇളിച്ചു നിൽക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു? സരയൂ ചോദിക്കുന്നു

മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന സ്വർണവും പട്ടുസാരിയുമുടുത്ത് വിവാഹദിവസം ആർഭാടമാക്കാൻ പെൺകുട്ടികൾക്കെങ്ങനെ മനസ് വരുന്നുവെന്ന് നടി സരയൂ. സ്വർണത്തിൽ മൂടാനും 50000 രൂപയുടെ സാരി ഉടക്കണമെന്നുമൊക്കെ ആഗ്രഹമുള്ളവർ സ്വയം അധ്വാനിച്ച് നേടണമെന്നും അല്ലാതെ അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സരയൂ പറഞ്ഞു. അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു??? എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്… നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000ന്‍റെ സാരി വേണോ…. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ…. ചെയ്യൂ….അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം… അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച്…

Read More