ഉത്സവ സ്ഥലത്ത് കെട്ടിയ കൊടി അഴിച്ചുമാറ്റിയില്ല; 5 സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു

കാക്കയങ്ങാട്: തില്ലങ്കേരി തെക്കൻപൊയിൽ കാരക്കുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന കുളിച്ചിരുന്നള്ളത്ത് ആചാരക്രമങ്ങൾ നടക്കുന്ന ഭാഗത്ത് കൊടികെട്ടിയ അഞ്ചോളം സിപിഎം പ്രവർത്തകർക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. രാഷ്്‌ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ പ്രകോപനപരമായി ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന രീതിയിൽ തില്ലങ്കേരി പബ്ലിക് റോഡിന് കുറുകെ ബാനർ കെട്ടിയതിനാണ് പാർട്ടി പ്രവർത്തകർക്കെതിരേ കേസെടുത്തത്. ഉത്സവ സ്ഥലത്ത് കൊടികെട്ടി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന വിവരം അറിഞ്ഞെത്തിയ മുഴക്കുന്ന് പോലീസ് സംഘം കൊടി അഴിച്ചുമാറ്റാനും പിരിഞ്ഞു പോകാനും ആവശ്യപെടുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടിട്ടും കൊടി അഴിച്ചുമാറ്റാൻ തയാറാകാതെ നിന്ന തില്ലങ്കേരി സ്വദേശികളായ പ്രവർത്തകരായ ജിംഷിത്, നിജിൻ, ജിഷ്‌ണു എന്നിവർക്കെതിരെയും മറ്റ് രണ്ടുപേർക്കെതിരെയുമാണ് കേസെടുത്തത്.

Read More

കവിതയുടെ പരിഭാഷയെ ചൊല്ലി വിവാദം; ക്ഷമ ചോദിച്ച് വി. കെ. ശ്രീരാമൻ; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കവി ടി.പി. വിനോദിന്‍റെ വിവർത്തനം സ്വതന്ത്ര പരിഭാഷ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിൽ ക്ഷമ ചോദിച്ച് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ. ബംഗാളി കവി മന്ദാക്രാന്ത സെന്നിന്‍റെ കവിതയുടെ പരിഭാഷയെ ചൊല്ലിയായിരുന്നു വിവാദം. കവിതയുടെ വിവർത്തനം ടി.പി.വിനോദിന്‍റേതെന്ന് പറയാതിരുന്നത് കുറ്റകരമാണെന്ന് ശ്രീരാമൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പ്രിയപ്പെട്ട ടി.പി.വിനോദ് , മന്ദാക്രാന്ത സെന്നിന്‍റെ കവിതയ്ക്ക് താങ്കളുടെ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില മാറ്റങ്ങളോടെ ഞാൻ എന്‍റെ വാളിൽ പതിക്കുകയും അതിന്‍റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരം തന്നെ. എന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ അശ്രദ്ധയോ എന്നൊന്നുമെഴുതുന്നില്ല. അപരാധമാണത്. അതിൽ എന്‍റെ ഖേദം ഞാൻ താങ്കളെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതും ആണ്.താങ്കൾ അത് സ്വീകരിച്ചതായായി താങ്കളുടെ പോസ്റ്റിനു താഴെ എഴുതി. തുടർന്ന് അത് (മാറ്റങ്ങൾ വരുത്തിയത്)…

Read More

സ്ഥാനാർഥി നിർണയം വൈകുന്നു; തൃശൂർ കോണ്‍ഗ്രസ് ക്യാമ്പിൽ അതൃപ്തി

തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലടക്കം എൽഡിഎഫും ബിജെപിയും പ്രചരണത്തിന് തുടക്കം കുറിച്ചിട്ടും സ്ഥാനാർഥി പട്ടികപോലും പ്രഖ്യാപിക്കാത്ത നടപടിയിൽ കോണ്‍ഗ്രസ് ക്യാന്പിൽ പരക്കെ അതൃപ്തി. കെപിസിസി സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കുമെന്ന് നിശ്ചയിച്ചതാണെങ്കിലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിൽ നിന്ന് ഇതുവരെയും വരാത്തതിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. കെപിസിസി നിശ്ചയിച്ച പല സിറ്റിംഗ് എംപിമാരുടെയും നില പരുങ്ങലിലാകുമെന്ന് സംസ്ഥാനങ്ങളിലെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച സുനിൽ കനുഗോലു നൽകിയ റിപ്പോർട്ടാണ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണമെന്നാണ് ഡൽഹിയിലെ കോണ്‍ഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നത്. കേരളത്തിൽ കെപിസിസി മത്സരിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന സിറ്റിംഗ് എംപിമാരിൽ പലർക്കും ജയസാധ്യതയില്ലെന്ന റിപ്പോർട്ടാണ് സുനിൽ കനുഗോലുവിന്‍റേത്. തൃശൂരടക്കമുള്ള ലോക്സഭ സീറ്റുകളിൽ സിറ്റിംഗ് എംപിമാർക്കു പകരം മറ്റാരെയെങ്കിലും നിർത്തണമെന്നാണ് റിപ്പോർട്ടിലുള്ളത്. സിറ്റിംഗ് എംപിമാരിൽ പലർക്കും ഇത് നിരാശ നൽകുന്നുണ്ടെങ്കിലും പുതുതലമുറയ്ക്ക് ഇത് പ്രതീക്ഷ നൽകുന്നുണ്ട്.സുനിൽ കനുഗോലുവിന്‍റെ റിപ്പോർട്ട് പാടെ തള്ളിക്കളയാൻ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തയാറാവില്ലെന്നാണ്…

Read More

പൊള്ളുന്ന വെയിലിൽ യാത്രക്കാരുടെ ഉള്ളൊന്നു തണുപ്പിക്കാൻ  സൗജന്യമായി മോരുംവെളളം വിതരണം ചെയ്ത്  ജോണ്‍സണ്‍

കൊച്ചി: ചുട്ടുപൊളളുന്ന കുംഭച്ചൂടില്‍ വഴിയാത്രികര്‍ക്ക് സൗജന്യമായി മോരുംവെള്ളം നല്‍കി ഉള്ളം തണുപ്പിക്കുകയാണ് പാലാരിവട്ടം പള്ളിനട ചമ്മിണി വീട്ടില്‍ ജോണ്‍സണ്‍. പാലാരിവട്ടം തമ്മനം റോഡില്‍ പള്ളിനടയിലെ റോഡരുകില്‍ ജോണ്‍സണ്‍ ഗ്ലാസുകളിലേക്ക് പകര്‍ന്നു നല്‍കുന്ന മോരുംവെള്ളം കുടിച്ച് പ്രതിദിനം 1200 ഓളം പേരാണ് ദാഹം ശമിക്കുന്നത്. മില്‍മയുടെ 30 ലിറ്റര്‍ തൈര് വാങ്ങി മോരാക്കും. അതില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ഇടിച്ചു ചേര്‍ത്ത് ഐസും ഇട്ടാണ് ആവശ്യക്കാര്‍ വിതരണം ചെയ്യുന്നത്. പ്രതിദിനം 2,500 രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. ദിവസവും 1000 മുതല്‍ 1200 പേര്‍ വരെ മോരും വെള്ളം കുടിക്കാനെത്തും. ചിലര്‍ മോരുംവെള്ളം കുപ്പിയില്‍ വാങ്ങിക്കൊണ്ടു പോകും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വിതരണം. രണ്ടാഴ്ച മുമ്പ് ആരംഭിച്ച വിതരണത്തില്‍ ആദ്യ നാളുകളില്‍ ഭാര്യ ബ്ലെസിയാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ സമീപത്തെ കടക്കാരും വിതരണത്തിനായി കൂടും.…

Read More

ഇന്ത്യയുമായി ഇടഞ്ഞ മാലിദ്വീപുമായിപുതിയ സൈനികക്കരാർ ഒപ്പുവച്ച് ചൈന

മാലി: മാലിദ്വീപുമായി പുതിയ സൈനികക്കരാർ ചൈന ഒപ്പുവച്ചു. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്‍റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും തമ്മിൽ കരാറിന്‍റെ രേഖകൾ കൈമാറി. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി മാലിയിലെ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതിന്‍റെ പശ്ചാത്തലത്തിലാണു പുതിയ കരാർ. കരാറുകളിലൊന്നിലെ വ്യവസ്ഥകൾ പ്രകാരം മാലിദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നൽകുമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 സംബന്ധിച്ച് ഒരു സമാന്തര കരാറിൽ ഒപ്പുവച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കരാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര ഗവേഷണത്തെ സ്വാധീനിച്ചേക്കാം.

Read More

വന്യജീവികൾ വിഹരിക്കുന്നു; ടൂറിസം കേന്ദ്രങ്ങള്‍ ഭീതിയിൽ

കോഴിക്കോട്: കാട്ടുപോത്തുകള്‍ അടക്കമുള്ള വന്യജീവികളുടെ ആക്രമണത്തില്‍ ഭയന്ന് കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. വന്യജീവികള്‍ ഇറങ്ങുന്നതിനാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകാന്‍ ആളുകള്‍ ഭയക്കുകയാണ്. വന്യജീവികളില്‍നിന്നു സംരക്ഷണം നല്‍കാന്‍ വനം വകുപ്പിനു സാധിക്കുന്നുമില്ല. ഇന്നലെ കൂരാച്ചുണ്ട് ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടുപോത്ത് രാത്രിയോടെ കക്കയം ടുറിസ്റ്റ് കേന്ദ്രത്തിലേക്കാണു കടന്നത്. വന്യജീവിസാന്നിധ്യത്തെത്തുടർന്ന് കൂരാച്ചുണ്ട് മേഖലയിലെ തോണിക്കടവ്, കരിയാത്തുംപാറ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒരുമാസം മുമ്പ് വിനോദ സഞ്ചാരികള്‍ക്കുനേരേ കാട്ടുപോത്തിന്‍റെ ആക്രമണം നടന്നിരുന്നു. അന്ന് അമ്മയ്ക്കും കുട്ടിക്കും സാരമായ പരിക്കേറ്റിരുന്നു. ഇവിടെ കാട്ടാനയുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നൂറുകണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന കേന്ദ്രമാണ് കക്കയം. തോണിക്കടവും കരിയാത്തുംപാറയും ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ഞായറാഴ്ച രാത്രിയില്‍ കൂരാച്ചുണ്ട് ഓട്ടപ്പാലം മേഖലയിലാണു കാട്ടുപോത്ത് ഇറങ്ങിയത്. ഇന്നലെ രാവിലെയാണു ചാലിടം ഭാഗത്തെ വീടിനുമുന്നില്‍ കാട്ടുപോത്തിനെ കണ്ടത്. വീടുകള്‍ക്കും കടകള്‍ക്കും മുന്നിലൂടെ…

Read More

സ്വര്‍ണവില സര്‍വകാലറിക്കാര്‍ഡില്‍ പവന് വില 47,560 രൂപ; സ്വര്‍ണവില 2300 ഡോളര്‍ വരെ പോയെക്കാമെന്ന് സൂചന

സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമായി. കേരളത്തില്‍ എക്കാലത്തെയും വലിയ വിലയാണിത്. കഴിഞ്ഞ വര്‍ഷം 14 തവണയാണ് സ്വര്‍ണവില റിക്കാര്‍ഡിട്ടത്. ഒടുവില്‍ റിക്കാര്‍ഡ് വില വര്‍ധനയുണ്ടായത് 2023 ഡിസംബര്‍ 28 ന് ആയിരുന്നു. അന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് ഉണ്ടായത്. 2017 ജനുവരി ഒന്നിന് ഗ്രാമിന് 2645 രൂപയും പവന് 21,160 രൂപയുമായിരുന്നു സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണവില 2,118 ഡോളര്‍ വരെ പോയതിനുശേഷം ഇപ്പോള്‍ 2012 ഡോളറില്‍ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. വന്‍കിട നിക്ഷേപകര്‍ ഓഹരി മാര്‍ക്കറ്റില്‍…

Read More

മോണ്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുകേസ്: കെ. സുധാകരന്‍ രണ്ടാം പ്രതി; ക്രൈംബ്രാഞ്ച് സുധാകരനെ നേരത്തെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു

കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ രണ്ടാംപ്രതി. ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ട കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. മോണ്‍സനൊപ്പം തട്ടിപ്പിന് കൂട്ടുനിന്നുവെന്നും മോണ്‍സണ്‍ വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. മോണ്‍സണ്‍ മാവുങ്കലാണ് കേസിലെ ഒന്നാം പ്രതി. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമാണ് മൂന്നാം പ്രതി. കഴിഞ്ഞ മേയ് മാസത്തില്‍ സുധാകരനെ ക്രൈംബ്രാഞ്ച് സംഘം ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. മോണ്‍സണ് പണം നല്‍കാനെത്തിയപ്പോള്‍ മോണ്‍സണൊപ്പം സുധാകരനുണ്ടായിരുന്നതായി പരാതിക്കാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സുധാകരനും മോണ്‍സണുമായുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് സുധാകരനെ പ്രതിചേര്‍ത്തത്. തൃശൂര്‍ സ്വദേശി 25 ലക്ഷം രൂപ മോണ്‍സണ് നല്‍കുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. താന്‍ മോണ്‍സന്റെ…

Read More

വന്യമൃഗങ്ങളെ കൂട്ടിലാക്കാനും നാടുകടത്താനും നിരവധി കടമ്പകൾ

കോട്ടയം: കടുവ, പുലി, കരടി എന്നിവ മനുഷ്യവാസമേഖലയിലേക്കു വന്നാലും അതിനെ കൂട്ടിലാക്കാനും തിരികെ കാട്ടിലെത്തിക്കാനും വനംവകുപ്പിനു നിരവധി കടമ്പകള്‍ കടക്കണം. മനുഷ്യനു ഭീഷണി ഉയര്‍ത്തുന്ന മൃഗത്തെ പിടികൂടാനുള്ള കൂടു സ്ഥാപിക്കണമെങ്കില്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതിവേണം. കടുവയെയും പുലിയെയും കണ്‍മുന്നിൽ കാണുകയോ ആക്രമിക്കാന്‍ വരികയോ ചെയ്തു എന്നു പരാതിപ്പെട്ടാലും വനം വകുപ്പിന് അക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകണം. കാല്‍പ്പാദവും വളര്‍ത്തുമൃഗങ്ങളെ കൊന്നതിന്‍റെ രീതിയോ നോക്കി ഏതിനം മൃഗമാണെന്നു തിരിച്ചറിയണം. പിന്നീടു കാമറ സ്ഥാപിച്ച് അതില്‍ മൃഗത്തിന്‍റെ ചിത്രം പതിഞ്ഞു കാണണം. വിശദമായ റിപ്പോര്‍ട്ടും ഫോട്ടോകളും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാന്‍ഡനു സമര്‍പ്പിക്കുകയും തൃപ്തികരമെന്നു തോന്നിയാല്‍ മാത്രം കൂടു സ്ഥാപിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും. സംസ്ഥാനത്ത് 12 ഫോറസ്റ്റ് ഓഫീസുകളില്‍ മാത്രമേ മൃഗങ്ങളെ പിടികൂടാനുള്ള കൂടുള്ളു. ജില്ലയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ മൃഗങ്ങളെ പിടിക്കാനുള്ള…

Read More

ലഹങ്കയിൽ മിന്നിച്ച് മാളവിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബിഗ് സ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമായിരിക്കുക എന്നത് സെലിബ്രിറ്റികളുടെ പ്രധാന കാര്യങ്ങളിൽ ഒന്നാണ്. ഇൻസ്റ്റ്ഗ്രാമും എക്സും വാഴുന്ന കാലത്ത് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ സോഷ്യൽ പ്ലാറ്റ്ഫോമുകൾ അടക്കിവാഴുകയാണ്. അത്തരം താരനിരയിൽ മുന്നിലാണ് മാളവിക മോഹനൻ. നടിയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ ബോളിവുഡിലും തെന്നിന്ത്യയിലും വലിയ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാം ഇളക്കി മറിച്ചിരിക്കുകയാണ് ലഹങ്കയണിഞ്ഞെത്തിയ നടിയുടെ പുത്തൻ സ്റ്റൈലൻ ചിത്രങ്ങൾ. ആരാധകരും സെലിബ്രിറ്റികളും ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. നടിയുടെ വിവാഹമാണോ എന്ന തരത്തിലുള്ള കമന്‍റുകളും വരുന്നുണ്ട്. ബ്രാലെറ്റ് ടോപ്പും ഡിസൈൻഡ് പാവാടയുമാണ് സ്റ്റൈൽ ചെയ്തത്. ഓവർ കോട്ട് രൂപത്തിലാണ് ഷാൾ സെറ്റ് ചെയ്തത്. സിംപിൾ ആക്സസറീസാണ് പെയർ ചെയ്തത്. കല്ലുകളോടു കൂടിയ ഹെഡ് ചെയിനും കമ്മലും വളകളുമാണ് തിരഞ്ഞെടുത്തത്.  

Read More