അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചത് വലിയ ഭാഗ്യവും അഭിമാനവുമാണ്

ആടുജീവിതം സിനിമയിൽ ഒരു ഒട്ടകത്തിന്‍റെ കണ്ണ് മാക്രോ ലെൻസ് വെച്ച് ഷൂട്ട് ചെയ്ത രംഗമുണ്ട് . ഞാൻ മൃഗങ്ങളോട് യാത്രപറയുന്ന സീനാണ്. പുസ്തകം വായിച്ചവർക്കറിയാം. ആ സമയമായപ്പോഴേക്കും അവയൊക്കെ നമ്മളുമായി ഇണങ്ങിയിരുന്നു. കൂട്ടത്തിൽ കാണാൻ ഭംഗിയുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനെയാണ് ഈ ഷോട്ടിന് വേണ്ടി നിർത്തിയത്. ഒട്ടകത്തിന് ഭക്ഷണം കൊടുത്ത് ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റു നിന്ന് എന്നെയൊന്ന് നോക്കി. അതുകണ്ട് അതുകൊള്ളാമെന്ന് ബ്ലെസി പറഞ്ഞു. വൈകിട്ട് നാലു മണിക്കാണ് എന്‍റെ ഷോട്ടെടുത്തത്. ആ സമയത്ത് തന്നെ വേണമല്ലോ ഒട്ടകത്തിന്‍റെയും ഷോട്ടെടുക്കാൻ. അതിന് വേണ്ടി മാത്രം എത്രയോ ദിവസങ്ങൾ മൂന്നരയാവുമ്പോൾ ഷൂട്ട് നിർത്തിയ ശേഷം കാമറയുമായി ഒട്ടകത്തിന്‍റെ മുന്നിൽ ചെന്നു നിൽക്കും. എട്ട് ദിവസമൊക്കെ എടുത്തിട്ടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ആ റിഫ്ളക്ഷൻ ഷോട്ട് എടുത്തത്. അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചു എന്നത് എനിക്ക് വലിയൊരു…

Read More

സ്കൂൾ വിനോദയാത്ര: വാഹനപരിശോധനയ്ക്ക് ഇളവ് നൽകാൻ മന്ത്രിയുടെ നിർദേശം

കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു വിനോദയാത്ര പോകുന്നത് സംബന്ധിച്ച് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ പരിശോധന വെട്ടിക്കുറച്ചത് വിവാദമാകുന്നു. വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ യാത്ര ആരംഭിക്കുന്നതിന്‍റെ ഏഴ് ദിവസം മുന്പ് ഉടമയോ ഡ്രൈവറോ സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ, ജെആർടിഒ ഓഫീസർ മുന്പാകെ വാഹനങ്ങൾ ഹാജരാക്കി പരിശോധനയ്ക്ക് ഹാജരാക്കണമെന്നും വാഹനത്തിന്‍റെ ഫിറ്റ്നസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തിയശേഷമേ വാഹനത്തിന്‍റെ സർവീസ് അനുവദിക്കാവൂ എന്നാണു നിലവിലുള്ള ചട്ടം. കഴിഞ്ഞദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത്തരമൊരു പരിശോധന വേണ്ടതില്ലെന്ന് തീരുമാനിച്ചത്. പുതിയ തീരുമാനപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിനോദയാത്ര പോകുന്ന കോൺട്രാക്ട് കാര്യേജ് 30 ദിവസത്തിലൊരിക്കൽ ഇത്തരം പരിശോധനയക്ക് വിധേയമാക്കിയാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്. വിദ്യാർഥികളുമായി വിനോദയാത്ര നടത്തിയ വാഹനങ്ങൾ പലതും അപകടത്തിൽപ്പെട്ടതിനെ തുടർന്നായിരുന്നു ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധന മോട്ടോർവാഹന വകുപ്പ് കർശനമാക്കിയിരുന്നത്. എന്നാലിപ്പോഴത്തെ ഉത്തരവ് പ്രകാരം വാഹനങ്ങളുടെ കാര്യക്ഷമത എത്രമാത്രമുണ്ടെന്ന…

Read More

സ്റ്റൈലിഷ് ലുക്കിൽ അമല; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിൽ വരാനിരിക്കുന്ന ഏറ്റവും വലിയ റിലീസാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് സംവിധായകൻ ബ്ലെസിയാണ്. കോവിഡ് കാരണം നീണ്ടുപോയ പ്രൊജക്ട് ഈ മാസം തിയറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അണിയറ പ്രവർത്തകർ എല്ലാവരും പങ്കെടുത്ത ചടങ്ങിൽ ഏവരുടെയും ശ്രദ്ധനേടിയത് ചിത്രത്തിലെ നടി അമല പോളാണ്. ഓഡിയോ ലോഞ്ച് ചടങ്ങിൽ അമല പോൾ വന്നതിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭർത്താവ് ജഗത് ദേശായിക്കൊപ്പമാണ് അമല ചടങ്ങിനെത്തിയത്. ട്രെഡീഷണൽ വൈബിലാണ് നടി വന്നത്. വൈറ്റിൽ ഗോൾഡൻ ഡിസൈനുകളുളള സൽവാറാണ് താരം ധരിച്ചത്. നടിയുടെ പുത്തൻ ലുക്കിന് ലൈക്കും കമന്‍റും നൽകി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Read More

പാലക്കാട് എക്സൈസ് ഓഫീസിൽ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ചനിലയില്‍; കൊലപാതകമാണെന്നു ഭാര്യ

പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ (55)ആണ് മരിച്ചത്. ഇന്നുരാവിലെ ഏഴിന് പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിലാണ് ഷോജോയെ ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു ഭാര്യ ജ്യോതി ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഷോജോയെ പാലക്കാട് കാടാങ്ങോടുള്ള വീട്ടിൽനിന്നും എക്സൈസ് പിടികൂടിയത്. വീട്ടിൽനിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. ഇടുക്കി സ്വദേശിയായ ഷോജോ കുറെ നാളുകളായി പാലക്കാടാണ് താമസിക്കുന്നത്. ഡ്രൈവറായ ഇയാൾ കൂടുതലും തമിഴ്നാട്ടിലാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ഇതിനുമുന്പ് ഇത്തരം കേസിൽ പെട്ടിട്ടില്ല. ആരോ ഇയാളെ കുടുക്കിയതാണെന്നും എക്സൈസ് സംഘം മർദിച്ചശേഷം കെട്ടിത്തൂക്കിയതാണെന്നും ഭാര്യ ജ്യോതി ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഷോജോയ്ക്ക് മൂന്നു മക്കളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

Read More

അനുഷ്‌ക ഷെട്ടി മലയാളത്തിൽ; കള്ളിയങ്കാട്ട് നീലിയാകാൻ നടി വാങ്ങുന്നത് വമ്പൻ പ്രതിഫലം

മലയാളികള്‍ക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിലൂടെ കൊച്ചുകുട്ടികള്‍ക്കു പോലും താരത്തെ അറിയാം. തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടവും അവര്‍ക്കുണ്ട്. ബാഹുബലിക്ക് മുമ്പ് അരുന്ധതിയിലൂടെ അനുഷ്‌ക അത് സ്വന്തമാക്കിയതാണ്. ഇപ്പോഴിതാ മലയാള സിനിമയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം അനുഷ്‌ക ചിത്രത്തിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. കത്തനാര്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. 75 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് റിലീസ് ചെയ്യുക. സിനിമയ്ക്കായി 45,000 ചതുരശ്ര അടിയിലെ സ്റ്റുഡിയോ ഫ്‌ളോര്‍ തീര്‍ത്താണ് ഷൂട്ടിംഗ്. ചിത്രത്തില്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ വേഷമിടുന്നത്. അനുഷ്‌ക ഷെട്ടി കള്ളിയങ്കാട്ട് നീലി എന്ന യക്ഷി വേഷത്തിലാണ്…

Read More

നടന്‍ നാസറിന്‍റെ മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ ചേർന്നു

ചെന്നൈ: പ്രശസ്ത നടൻ നാസറിന്‍റെ മകൻ തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു. നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ മകൻ ഫൈസൽ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതം പുറത്തുവിട്ടത്. 2014ലുണ്ടായ ഒരു അപകടത്തിനുശേഷം വീല്‍ചെയറിലാണു ഫൈസല്‍. “അപകടത്തിനുശേഷം അവന്‍ കണ്ണ് തുറന്നപ്പോള്‍ അവന് ഓര്‍മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്‍. ഇന്ന് അവന്‍ അതേ ആരാധനയോടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലും ചേര്‍ന്നു’ കമീലിയ നാസർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2018ല്‍ ഫൈസലിന്‍റെ ജന്മദിനത്തില്‍ നാസറിന്‍റെ വീട്ടിലെത്തി വിജയ് നല്‍കിയ സര്‍പ്രൈസ് വലിയ വാര്‍ത്തയായിരുന്നു. ഇതുവരെ തമിഴ്നാട്ടില്‍നിന്ന് ആപ്പ് വഴി 50 ലക്ഷം മെമ്പര്‍ഷിപ്പ് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ എടുത്തുവെന്നാണ് പാര്‍ട്ടി അധികൃതര്‍ പറയുന്നത്.

Read More

പാരാമെഡിക്കല്‍ കോഴ്‌സ് തട്ടിപ്പുകള്‍ പെരുകുന്നു; നടക്കുന്നത് വലിയ സാമ്പത്തിക തട്ടിപ്പും ജോലിവാഗ്ദാനങ്ങളും

കോഴിക്കോട്: പാരാമെഡിക്കല്‍ കോഴ്സിന്‍റെ മറവില്‍ നടക്കുന്ന ചതിക്കുഴികള്‍ വിദ്യാര്‍ഥികള്‍ക്ക് പാരയാകുന്നു. തൃശൂരിലെ സംഭവങ്ങള്‍ക്ക് പിന്നാലെ ഇന്നലെ കോഴിക്കോട്ടും തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധവും അറസ്റ്റും നടന്നു. അംഗീകാരമില്ലാത്ത കോഴ്‌സില്‍ ചേര്‍ത്ത് വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ 65 ലക്ഷത്തോളം തട്ടിയ പരാതിയില്‍ കോഴിക്കോട് കല്ലായിയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എംഡി എറണാകുളം സൗത്ത് വാഴക്കുളം തട്ടാം പറമ്പില്‍ ശ്യം ജിത്ത്(37) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇയാള്‍ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് പോലീസ് പറയുന്നത്. കേരളത്തിന് പുറത്ത് പലയിടത്തും ജോലി വാഗ്ദാനം നല്‍കിയാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്‌ ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകളാണ് കോഴിക്കോട്ടെ സ്ഥാപനത്തില്‍ നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ്…

Read More

70 വർഷം ‘പോളിയോ പോൾ’ കഴിഞ്ഞത് ‘ഇരുമ്പ് ശ്വാസകോശ’ത്തിനുള്ളിൽ; ഒടുവിൽ വിടവാങ്ങി

പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ “പോളിയോ പോൾ ‘എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാങ്ങിയത് 70 വർഷം ‘ഇരുമ്പ് ശ്വാസകോശ’ത്തിനുള്ളിൽ കഴിഞ്ഞശേഷം. 1952ൽ ആറാം വയസിലാണ് അദ്ദേഹത്തിനു പോളിയോ ബാധിച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പോളിയോ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു അത്. 21,000 പേരാണ് പോളിയോ ബാധയാൽ അക്കാലത്ത് കിടപ്പുരോഗികളായി മാറിയത്. രോഗം ഗുരുതരമായതിനെത്തുടർന്ന് പോളിനെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിന്‍റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നു ശരീരത്തിൽ ഉപകരണങ്ങൾ ഘടിപ്പിച്ചു. പിന്നീടിതിന് “ഇരുന്പു ശ്വാസകോശം’ എന്നു പേരുവീണു. 272 കിലോഗ്രാം ഭാരമുള്ള ഇരുന്പുകൂടിനുള്ളിൽതന്നെ പോൾ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അഭിഭാഷകനായി, എഴുത്തുകാരനായി. നാവു കൊണ്ടു ചിത്രരചന നടത്തുകയും ചെയ്തിരുന്നു പോൾ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മരണം. കോവിഡ് 19 അണുബാധയെത്തുടർന്ന് മൂന്നാഴ്ച മുമ്പ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസിദ്ധമായ അദ്ദേഹത്തിന്‍റെ അത്മകഥയാണ് “ത്രീ മിനിറ്റ്സ് ഫോർ എ…

Read More

പവർകട്ട് ഉണ്ടാകുമോ?…സംസ്ഥാനത്ത്  കനത്ത വേനലിൽ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡിൽ; യോഗം വിളിച്ച് പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡ് കടന്നിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് നടക്കും. വൈകുന്നേരം മൂന്നിനാണ് യോഗം. കറന്‍റ് ചാർജ് കൂടുമോ പവർകട്ട് ഉണ്ടാകുമോയെന്നുള്ള നിർണായക തീരുമാനങ്ങൾ ഇന്ന് യോഗത്തിലുണ്ടാവും. കടുത്ത ചൂടിനെ താങ്ങാൻ പറ്റാത്ത ജനങ്ങള്‌ക്ക് പവർ കട്ടെന്ന ഇരുട്ടടി കൂടി ഏറ്റുവാങ്ങേണ്ടി വരുമോയെന്നുള്ള വിവരം ഇന്നറിയാം. കൂട്ടത്തിൽ ചാർജ് വർധന കൂടി ഉണ്ടായാൽ ഡബിൾ ഷോക്കായിരിക്കും ഉണ്ടാകുക. വൈദ്യുതി, ധനകാര്യ വകുപ്പ് മന്ത്രിമാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍, പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ ആലോചിക്കും. ഉപഭോഗം നിയന്ത്രിക്കാനായില്ലെങ്കില്‍ സര്‍ച്ചാര്‍ജ് കൂട്ടുന്നത് പരിഗണിക്കും. വൈദ്യുതി നിരക്ക് കൂട്ടല്‍,…

Read More

ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കണം; ഗവർണർക്ക് നിവേദനം നൽകുമെന്ന് കെഎസ്‌യു

തിരുവനന്തപുരം: പി.എൻ. ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. കോഴ ആരോപണം, കലോത്സവം നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കെഎസ്‌യു നിവേദനം നൽകുമെന്നും അലോഷ്യസ് രാഷ്‌ട്രദീപികയോട് പറഞ്ഞു. കലോത്സവം പുനരാരംഭിക്കണമെന്നും ഗവർണറോട് ആവശ്യപ്പെടും. കോഴ ആരോപണങ്ങൾ ഏറെ സജീവമായി ഉയർന്നിട്ടും എസ്എഫ്ഐയോ സംഘാടക സമിതിയോ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. കോഴ വിഷയത്തിൽ സംഘാടക സമിതിക്കും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അലോഷ്യസ് പറഞ്ഞു.

Read More