കടുത്ത മാനസിക സമ്മർദം; അങ്കമാലിയിൽ ഗ്രേഡ് എസ്ഐ ജീവനൊടുക്കി

അങ്കമാലി: അങ്കമാലി പുളിയനത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കളരിക്കൽ വീട്ടിൽ രഘുവിന്‍റെ മകൻ ബാബുരാജ് (49) ആണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി അമ്പലത്തിൽ കുടുംബസമേതം ഗാനമേളയ്ക്ക് പോയിരുന്നു. ഇന്നു രാവിലെ 6.30 ഓടെയാണ് വീടിനു പുറകിൽ പാടത്തിനോട് ചേർന്നുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. നാളെ മലയാറ്റൂരിലായിരുന്നു ഡ്യൂട്ടി. മൃതദേഹം അങ്കമാലി താലൂക്ക് മോർച്ചറിയിലേക്ക് മാറ്റി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥൻ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ജയന്തിയാണ് ഭാര്യ. മക്കൾ: സിദ്ധാർത്ഥ്, ശ്രീരാഗ്. അങ്കമാലി സർക്കാർ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.v

Read More

പണമില്ല പണി മാത്രം; കഴിഞ്ഞ വര്‍ഷത്തെ ഹയര്‍സെക്കൻഡറി പരീക്ഷാ മൂല്യനിര്‍ണയ വേതനം ഇതുവരെ ലഭിച്ചില്ല; അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തം

കൊച്ചി: ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷകളുടെ മൂല്യനിര്‍ണയ വേതനം ഇതുവരെ ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വര്‍ഷം മൂല്യ നിര്‍ണയം നടന്ന 80 ക്യാമ്പുകളിലെ നാലിലൊന്ന് അധ്യാപകര്‍ക്കാണ് വേതനം ലഭിക്കാത്തത്. ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷ മൂല്യനിര്‍ണയത്തിയത്തിന്റേയും ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയുടേയും പ്രതിഫലം അധ്യാപകര്‍ക്ക് പൂര്‍ണമായും നല്‍കാത്തതിനാലാണ് എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷനിലെ പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രായോഗിക പരീക്ഷയുടേതടക്കം പരീക്ഷ മൂല്യനിര്‍ണയത്തിന്‍റെ പ്രതിഫലമാണ് ഇനിയും തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. 2023 ഏപ്രില്‍, മേയ് മാസങ്ങളിലായാണ് സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി ഹയര്‍ സെക്കൻഡറി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം നടന്നത്. ഒരു വര്‍ഷം പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പൂര്‍ണമായും പ്രതിഫലം നല്‍കാത്തതിനാല്‍ പല തവണ അധ്യാപകര്‍ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നു പറയുന്നു. ഒരു പേപ്പറിന് 8.50…

Read More

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും

റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ യാഥാസ്ഥിതിക ഇസ്‌ലാമിക രാജ്യമായ സൗദി അറേബ്യ പങ്കെടുക്കും. മോഡലും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യവുമായ 27കാരി റൂമി അൽഖഹ്താനിയാണു രാജ്യത്തെ പ്രതിനിധീകരിച്ച് ലോകമെങ്ങുമുള്ള സുന്ദരിമാർക്കൊപ്പം റാന്പിൽ പ്രത്യക്ഷപ്പെടുക. സെപ്റ്റംബർ 28ന് മെക്സിക്കോയിലാണു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്. തലസ്ഥാനനഗരമായ റിയാദ് സ്വദേശിനിയാണു അൽഖഹ്താനി. കിരീടാവകാശി 38കാരനായ മുഹമ്മദ് ബിൻ സൽമാനു കീഴിൽ സൗദി അടുത്തകാലത്തായി കടുത്ത യാഥാസ്ഥിതികത്വം ഉപേക്ഷിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുന്പു വരെ സ്ത്രീകൾ വീടിന്‍റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടിരുന്നവരായിരുന്നെങ്കിൽ ഇപ്പോൾ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചും ഫുട്ബോള്‍ മത്സരം കാണാൻ ഗാലറികളിൽ കയറാന്‍ അനുവദിച്ചും ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞും സംഗീതപരിപാടികൾ ആസ്വദിക്കാൻ അനുമതി നൽകിയും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു. രാജ്യത്തെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ…

Read More

മോസ്കോ ഭീകരാക്രമണത്തിനു പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകളെന്ന് പുടിൻ

മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കു സമീപം ക്രോകസ് സിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ തീവ്ര ഇസ്‌ലാമിസ്റ്റുകളാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരിക്കാനായി വിളിച്ചുചേർത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിൻ. “കുറ്റകൃത്യം ചെയ്തത് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ കൈകളാണെന്ന് ഞങ്ങള്‍ക്കറിയാം. അവരുടെ പ്രത്യയശാസ്ത്രത്തിനെതിരേ ഇസ്‌ലാമിക ലോകം തന്നെ നൂറ്റാണ്ടുകളായി പോരാടുന്നുണ്ട്. മോസ്കോ ഭീകരാക്രമണത്തിൽ യുക്രെയ്ന് ഒരു പങ്കുമില്ലെന്ന് അമേരിക്ക ആവർത്തിക്കുന്നതും സഖ്യരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും ഞങ്ങൾ കാണുന്നു. എന്നാൽ, കുറ്റകൃത്യം ചെയ്തതിനുശേഷം ഭീകരർ യുക്രെയ്നിലേക്കു പോകാൻ ശ്രമിച്ചത് എന്തുകൊണ്ട്? അവിടെ ആരാണ് അവരെ കാത്തിരുന്നത്?” എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ആവശ്യമാണ്-പുടിൻ പറഞ്ഞു.

Read More

ചരിത്രം തിരുത്തിക്കുറിക്കാൻ പെൺപടയെത്തുന്നു; പാലാ സെന്‍റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച് പടിയിറങ്ങുന്നു

സെന്‍റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ ക്ലാസുകളിലേക്കു പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകുന്നതോടെ കഴിഞ്ഞ128 വർഷത്തെ സ്കൂൾ ചരിത്രമാണു മാറ്റിയെഴുതുന്നത്. ആൺകുട്ടികൾ മാത്രമുള്ള പ്ലസ് ടു ബാച്ച് യാത്ര പറയുമ്പോൾ ഒരു യുഗത്തിന്‍റെയും ഒരു പാരമ്പര്യത്തിന്‍റെയും അവസാനമാവുകയാണ്. പത്തുവരെയുള്ള ക്ലാസുകൾ ഇപ്പോഴും ആൺകുട്ടികൾക്കു മാത്രമുള്ളതാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയമേഖലകളിൽ ഒട്ടനവധി മഹാരഥന്മാരെ സൃഷ്ടിച്ച ഈ വിദ്യാലയ മുത്തശി 128 വർഷം പിന്നിട്ടിട്ടും ഇപ്പോഴും യൗവനയുക്തയായി തന്നെ പാലാ നഗരത്തിന്‍റെ ഹൃദയഭാഗത്തു തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. യൂറോപ്യൻ ശില്പകലാ മാതൃകയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഹൈസ്കൂൾ കെട്ടിടത്തിന് ഏതാണ്ട് സമാനമായ രീതിയിൽ തന്നെയാണ് ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി രണ്ടുവർഷം മുമ്പ് പുതിയ ബ്ലോക്ക് നിർമിച്ചത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹയർ സെക്കൻഡറി കെട്ടിടം പൂർത്തിയായപ്പോൾ മുതൽ പെൺകുട്ടികൾക്കു കൂടി…

Read More

നായ കുരച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം: ഹൈക്കോടതി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച നാലു ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍

കൊച്ചി: വീട്ടുനായ കുരച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച നാലുപേര്‍ അറസ്റ്റില്‍. മര്‍ദനത്തില്‍ പരിക്കേറ്റ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം മുല്ലശേരി കനാല്‍ റോഡില്‍ വിനോദ്(53) അബോധാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റല്‍ അസിസ്റ്റന്‍റുമാരായ നാല് ഉത്തരേന്ത്യന്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. നായയെ ആക്രമിച്ചത് ചോദ്യം ചെയ്ത വിനോദിനെ നാലുപേരും ചേര്‍ന്ന് ഏറെ നേരം കഴുത്തിന് കുത്തിപ്പിടിച്ചു. ഇതിനെത്തുടര്‍ന്ന് അദേഹം ബോധരഹിതനായി. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് വിനോദ് അബോധാവസ്ഥയിലാണ്.

Read More

പുതുമുഖ സംവിധായകന്‍ മോഹന്‍ലാല്‍; ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം സ്വീകരിച്ചു

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരു‌ടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണി‌യനിൽ അംഗത്വമെടുത്ത് മോഹൻലാൽ. ബറോസ് സിനിമയിലൂടെ സംവിധായകനായി മോഹൻലാൽ മാറിയതിനാലാണ് ഫെഫ്ക താരത്തിന് അംഗത്വം നൽകിയത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായതിന്‍റെ സന്തോഷം താരം ഫേസ്ബുക്കിൽ പങ്കുവച്ചു. ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്‍റെ ഭാഗമാകാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ സിബി മലയിലും മോഹൻലാലിന്‍റെ ആദ്യ ചിത്രം മഞ്ഞിൽ വിരഞ്ഞ പൂക്കളിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാൻലിയും ചേർന്നാണ് താരത്തിന് അംഗത്വം നൽകിയത്.

Read More

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസിന്‍റെ ഓഡിയോ ലോഞ്ച്

കോളേജ് കാമ്പസ് പ്രണയത്തിന്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വി പട്ടേല്‍, പ്രീതി ഗോസ്വാമി എന്നിവര്‍ ചേര്‍ന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടത്തിയത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തിയറ്ററുകളിലെത്തും. സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് പറയുന്നത്. ബോബന്‍ ആലുംമൂടന്‍ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തില്‍, പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്‌ന ഖാദര്‍ ആണ് നായിക. മമ്മി സെഞ്ച്വറി നിര്‍മിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ കാമറ ഷെട്ടി മണി, തിരക്കഥ, സംഭാഷണം ഷിബു ആറമ്മുള, എഡിറ്റര്‍ ഷിബു പി.എസ്, ഗാനങ്ങള്‍ സന്തോഷ് കോടനാട്,സുധാംശു, വിപീഷ് തിക്കൊടി, സംഗീതം അന്‍വര്‍ അമന്‍, ബിജിഎം ജോയ് മാധവ്, ഡിഐ അലക്‌സ്…

Read More

വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവം; ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങൾ ഇല്ല; ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ്

മെഡിക്കൽ കോളജ്(തിരുവനന്തപുരം): തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ അഭിരാമി(30)യുടെ ആത്മഹത്യയിൽ പോ ലീസ് അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ പി.ടി. ചാക്കോ നഗറിലെ വീട്ടിൽ ആണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 പേർ ഒന്നിച്ച് താമസിക്കുന്നിടത്താണ് അഭിരാമി താമസിച്ചുവന്നിരുന്നത്. ഇന്നലെ രാത്രിയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് മെഡിക്കൽ കോളജ് സിഐ പറഞ്ഞു. എങ്കിലും ബന്ധുക്കളെയും ഭർത്താവിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. എട്ടുമാസം മുമ്പായിരുന്നു അഭിരാമിയുടെ വിവാഹം. ഭർത്താവ് മുംബൈയിലെ ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് പറയുന്ന സ്ഥിതിക്ക് അഭിരാമിയുടെ മരണത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തേണ്ടതുണ്ട്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം…

Read More

മീനയെ കണ്ട് ഞാന്‍ ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി രജനികാന്ത്

മീന-രജിനികാന്ത് ജോഡികള്‍ തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. ഇപ്പോഴിതാ മീനയെ കുറിച്ച് രജിനികാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എങ്കയോ കേട്ട കുരല്‍ എന്ന പേരില്‍ ഒരു കുടുംബ ചിത്രം അഭിനയിക്കുമ്പോഴാണ് മീനയെ കാണുന്നത്. അതില്‍ അഭിനയിക്കുമ്പോള്‍ മീനയ്ക്ക് 6-7 വയസേ ഉണ്ടാവുകയുള്ളു. എന്‍റെ മകളായിട്ടാണ് അഭിനയിച്ചത്. കരഞ്ഞു കൊണ്ടേ ഇരിക്കുന്ന കുട്ടിയായിരുന്നു. അത് കഴിഞ്ഞ് 1982ല്‍ അന്‍പുള്ള രജിനികാന്ത് എന്ന പേരില്‍ ഒരു സിനിമ. എംജിആറിനെ ആലോചിച്ചായിരുന്നു ആ സിനിമ എഴുതിയത്. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയായില്ലേ. ഇനി ഇത് എന്നോട് ചെയ്യൂ എന്ന് പറയുകയായിരുന്നു. അപ്പോഴാണ് മീനയെ വീണ്ടും കാണുന്നത്. മീനയെ കാണാന്‍ തടിച്ച്, ഒരു പാവക്കുട്ടി പോലെ ഇരിക്കുന്നുണ്ടായിരുന്നു. ആ സിനിമയല്‍ തന്നോട് അടുപ്പം കാണിക്കുന്ന ഹാന്‍ഡികാപ്പ്ഡ് ആയ ഒരു കുട്ടിയുടെ കഥയായിരുന്നു അത്. ആ സിനിമ വലിയ ഹിറ്റായി. അതുകഴിഞ്ഞ് വര്‍ഷങ്ങള്‍…

Read More