കോളജ് വിദ്യാർഥിനി അപ്രത്യക്ഷമായ കേസിൽ സംശയിക്കുന്ന പ്രതി മരിച്ച നിലയിൽ

ഫ്ളോറിഡ: വലൻഷി കോളജ് വിദ്യാർഥുനി മിയാ മാർകാനൊ (19) അപ്രത്യക്ഷമായ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർമാൻഡൊ മാന്വവൽ കന്പലേറൊ (27)യെ മരിച്ച നിലയിൽ കണ്ടെത്തി.

മിയായെ കണ്ടെത്താൻ സഹായിക്കണമെന്ന് സെപ്റ്റംബർ 28 ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാതാപിതാക്കൾ അഭ്യർഥിച്ചിരുന്നു.

ഒർലാന്േ‍റാ ആർഡൻ വില്ലാസ് അപ്പാർട്ട്മെന്‍റിലെ മെയിന്‍റനൻസ് മാനായിരുന്നു അർമാൻഡൊ മാന്വവേൽ.

ഇരുവരേയും അവസാനമായി കണ്ടത് മിയാ താമസിച്ചിരുന്ന ഇതേ അപ്പാർട്ട്മെന്‍റിലെ റൂമിനു മുന്പിലാണ്.

അർമാൻഡോ മിയായെ സ്നേഹിച്ചിരുന്നുവെന്നും, എന്നാൽ മിയാക്ക് അതിൽ താൽപര്യമില്ലായിരുന്നുവെന്നാണ് പോലിസ് വെളിപ്പെടുത്തിയത്.

അപ്പാർട്ട്മെന്‍റിലെ താക്കോൽ, മെയ്ന്‍റനൻസുകാരനായ അർമാൻഡോ കൈവശം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം ഇയാൾ മിയായുടെ മുറി തുറന്ന് അകത്തു പ്രവേശിച്ചിരുന്നുവെന്ന് ക്യാമറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

മിയ കോളജ് വിദ്യാർഥിനിയായിരിക്കുന്പോൾ തന്നെ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റ്. ഓഫിസിൽ പാർട്ട്ടൈം ജോലി ചെയ്തിരുന്നു.

മിയ ശനിയാഴ്ച ഒർലാന്േ‍റായിൽ നിന്നും ഫോർട്ട് ലോർഡെയിലേക്ക് വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. ഇവരെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ അർമാൻഡോയുടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണെന്നാണു പോലിസ് മരണത്തെക്കുറിച്ചു പറഞ്ഞത്.

വെള്ളിയാഴ്ച മുതൽ തന്നെ മിയായെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലിസ് ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി റിപ്പോർട്ട് ലഭിക്കുന്പോഴും മിയായെ കണ്ടെത്താനായിട്ടില്ല.

Related posts

Leave a Comment