പതിനാറുകാരി വിവാഹത്തിന് വിസമ്മതിച്ചു ! കത്തി കൊണ്ട് കഴുത്തില്‍ കുത്തിയ ശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് 47കാരന്റെ ക്രൂരത;വീഡിയോ…

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 16കാരിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് 47കാരന്റെ ക്രൂരത.

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഓംകാര്‍ തിവാരി എന്നയാള്‍ കത്തിക്കൊണ്ട് കുത്തിയ ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.

സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി നഗരത്തിലെ ഗുധിയാരി പ്രദേശത്തുള്ള ഓംകാര്‍ തിവാരിയുടെ പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

കൗമാരക്കാരിയെ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ ജോലി ഉപേക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ തിവാരി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ബഹളം വയ്ക്കുകയും, പെണ്‍കുട്ടിയെ കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ കുത്തുകയുമായിരുന്നു.

പെണ്‍കുട്ടി ഓടാന്‍ ശ്രമിച്ചെങ്കിലും തിവാരി അവളെ പിന്തുടര്‍ന്ന് മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

Related posts

Leave a Comment