17കാരിയുടെ ട്രൗസര്‍ അഴിഞ്ഞു പോയപ്പോള്‍ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചത് ‘ വെറും തമാശ’ ! 66കാരനെ വെറുതെവിട്ട് കോടതി; പ്രതിഷേധം വ്യാപകം

17 വയസ്സുള്ള വിദ്യാര്‍ഥിനിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനായ 66കാരനെ കുറ്റവിമുക്തനാക്കിയ ഇറ്റാലിയന്‍ കോടതിയുടെ നടപടിയ്‌ക്കെതിരേ വ്യാപക പ്രതിഷേധം.

സുരക്ഷാ ഉദ്യോഗസ്ഥന്റേത് വെറും ‘തമാശ’ മാത്രമായിരുന്നെന്ന് വ്യാഖ്യാനിച്ചാണ് ഇയാളെ കോടതി വെറുതെ വിട്ടത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.

റോമിലെ ഒരു സ്‌കൂളില്‍ 2022 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ഥിനി ഒരു സുഹൃത്തിനൊപ്പം സ്‌കൂളിലെ കോണിപ്പടി കയറുന്നതിനിടെ ധരിച്ചിരുന്ന ട്രൗസര്‍ അഴിഞ്ഞുപോകുകയും ഈ സമയം ഇവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ അന്റോണിയോ അവോള വിദ്യാര്‍ഥിനിയുടെ അടിവസ്ത്രത്തിലും സ്വകാര്യഭാഗത്തും സ്പര്‍ശിക്കുകയുമായിരുന്നു.

‘ഞാന്‍ തമാശ കാണിച്ചതാണെന്ന് അറിയാമല്ലോ’ എന്ന് അന്റോണിയോ പറഞ്ഞെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി.

വിചാരണയ്ക്കിടെ അന്റോണിയോ അവോള കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ അത് ഒരു ‘തമാശ’ എന്ന നിലയിലാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം.

പെണ്‍കുട്ടിയോട് ലൈംഗികാസക്തി ഇല്ലാതെയായിരുന്നു പ്രവൃത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന പ്രവൃത്തി കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

ഇതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. നിരവധിപ്പേര്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്വയം സ്പര്‍ശിക്കുന്നതിന്റെ വീഡിയോകള്‍ പോസ്റ്റു ചെയ്തു.

10secondi എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങായി. നടന്‍ പൗലോ കാമിലി, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സര്‍മാരായ ചിയാര ഫെറാഗ്‌നി, ഫ്രാന്‍സെസ്‌കോ സിക്കോനെറ്റി തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി.

‘ഭരണകൂടം നമ്മളെ സംരക്ഷിക്കേണ്ടതല്ലേ?’ എന്ന അടിക്കുറിപ്പോടെയാണ് പൗലോ കാമിലി വിഡിയോ പോസ്റ്റ് ചെയ്തത്. ”10 സെക്കന്‍ഡ് എന്നത് ദൈര്‍ഘ്യമേറിയതല്ലെന്ന് ആരാണ് തീരുമാനിക്കുന്നത് ? ഒരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ എങ്ങനെയാണ് സമയം കണക്കാക്കുന്നത് ? സ്ത്രീകളുടെ ശരീരത്തില്‍ ഒരു നിമിഷം പോലും തൊടാന്‍ പുരുഷന്മാര്‍ക്ക് അവകാശമില്ല.” ഫ്രാന്‍സെസ്‌കോ സിക്കോനെറ്റി കുറിച്ചു.

Related posts

Leave a Comment