ജൻമദിനത്തിൽത്തന്നെ മരണവുമെത്തി … കൂട്ടുകാർക്കൊരു പാർട്ടിയും കൊടുത്ത് വെള്ളച്ചാട്ടത്തിലൊരു കുളിയും പാസാക്കാനെത്തി, ചുഴിയിൽപ്പെട്ട് 26-കാരന് ദാരുണാന്ത്യം

കാലിഫോർണിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം തന്‍റെ 26 -ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീഹരികൃഷ്ണയാണ് മുങ്ങി മരിച്ചത്.

ജൻമദിന പാർട്ടി നൽകി കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാൻ വേണ്ടിയാണ് ശ്രീഹരിയും കൂട്ടുകാരും വെള്ളച്ചാട്ടത്തിലേക്ക് പോയത്. എന്നാൽ ആ സന്തോഷത്തിന് അധിക നേരത്തെ ആയുസ് ഇല്ലായിരുന്നു. ശ്രീഹരികൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

മുതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംഎൽഎ ആർവിഎസ്കെകെ രംഗറാവു ആന്ധ്രാപ്രദേശ് എൻആർഐ ശാക്തീകരണ മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസുമായി സംസാരിച്ചു.

 

മുങ്ങി മരണങ്ങൾ

Related posts

Leave a Comment