ബിജെപി വിട്ട് നടൻ ദേവൻ, അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടി നേതൃത്വം

തിരുവനന്തപുരം: ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഒരു പരിപാടിയിലാണ് ബിജെപിയിൽനിന്ന് രാജിവെയ്ക്കുന്നതായി ദേവൻ പ്രഖ്യാപിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്‌നങ്ങൾ നേരിട്ടതായി ദേവൻ പറഞ്ഞു. വൈസ് പ്രസിഡന്‍റ്
സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു.

2004ൽ ദേവൻ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.

Related posts

Leave a Comment