കാഞ്ഞിരപ്പള്ളി: കോളജിൽ പ്രവേശനം ലഭിച്ച നാൾ മുതൽ ഐറിനും മെറിനും പിരിയാത്ത കൂട്ടുകാരായിരുന്നു. ക്ലാസിലും പുറത്തും അവസാനം മരണത്തിലേക്കുള്ള യാത്രയിലും അവർ ചേർന്നിരുന്നു. ഇരുവർക്കും സമാനതകളും പലതായിരുന്നു. രണ്ടുപേരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥർ. ഐറിന്റെ പിതാവ് പി.ടി. ജോർജ് എസ്ഐയും മെറിന്റെ പിതാവ് ദേവസ്യ പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമാണ്. ഇരുവർക്കും ഓരോ സഹോദരിമാരാണുള്ളത്.
Related posts
കുഞ്ഞേ നിനക്കായ്… ഈ സല്യൂട്ടിന് ഒരു കോടി സ്നേഹ മനസുണ്ട്; പെറ്റമ്മ വലിച്ചെറിഞ്ഞ് കൊന്ന പിഞ്ചോമനയ്ക്ക് കേരള പോലീസ് അന്ത്യാഭിവാദ്യം അർപ്പിച്ചപ്പോൾ; പോസ്റ്റുമായി വി. ശിവൻകുട്ടി
കൊച്ചി: പനന്പിള്ളി നഗറിലെ ഫ്ലാറ്റിൽ പ്രസവശേഷം യുവതി വലിച്ചെറിഞ്ഞ് കൊന്ന നവജാത ശിശുവിന്റെ സംസ്കാരം തിങ്കളാഴ്ച നടത്തി. കുഞ്ഞിന്റെ രക്ഷിതാക്കളുടെ അഭാവത്തില്‍...കാട്ടുതീയിൽ വെന്ത് ഉത്തരാഖണ്ഡ്; മരണം അഞ്ചായി
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കാട്ടുതീ അണയാതെ തുടരുന്നു. പൗരി മേഖലയിലെ തപ്ലിയില് കൃഷിയിടത്തിലേക്കു പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനിടെ പൊള്ളലേറ്റ് ഋഷികേശ് എയിംസില്‍ ചികിത്സയിലായിരുന്ന...ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം ബാക്കിവച്ചത് 5,000 ടണ്‍ മാലിന്യം; പാര്‍ട്ടികള്‍ക്ക് തദ്ദേശവകുപ്പിന്റെ താക്കീത്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം കൊടിയിറങ്ങിയപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലുടനീളം അവശേഷിക്കുന്നത് അയ്യായിരം ടണ്‍ മാലിന്യമെന്നു ശുചിത്വമിഷന്. ഈ മാസം 20നു...