ഞങ്ങളുടെ ശരീരം കട്ടിലില്‍ കിടന്ന് ഇളകിമറിയുമ്പോള്‍ ആ വികാരം ആയിരുന്നില്ല ! സ്വാസികയുമായുള്ള കിടപ്പറ രംഗങ്ങളെക്കുറിച്ച് അലന്‍സിയര്‍ പറയുന്നതിങ്ങനെ…

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചതുരം. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഇത്തരം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം തുറന്നു പറയുകയാണ് അലന്‍സിയറും സ്വാസിക വിജയിയും.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരങ്ങളുടെ തുറന്നു പറച്ചില്‍. തങ്ങളുടെ ശരീരം പരസ്പരം പിണഞ്ഞ് കട്ടിലില്‍ കിടന്ന് കെട്ടിമറിയുമ്പോള്‍ തനിക്കോ അവള്‍ക്കോ ആ കഥാപാത്രങ്ങളുടെ വികാരമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് അലന്‍സിയര്‍ പറയുന്നു.

ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്, കാണുന്നവനാണ് ഈ പ്രശ്‌നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്.

പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാജിക്. ആര്‍ട്ടിന്റെ മാജിക്. ഞങ്ങള്‍ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അലന്‍സിയര്‍ പറയുന്നു.

ഇവിടെ തങ്ങള്‍ വേറെ രൂപത്തിലേക്കാണ് മാറുന്നതെന്നും ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളും ഒക്കെയാണ് തങ്ങളൊക്കെ അഭിനയിച്ച് തീര്‍ക്കുന്നതെന്നും സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹം ആണെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും അലന്‍സിയര്‍ പറയുന്നു.

ചതുരം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് തിരക്കഥ നന്നായി വായിച്ചുവെന്നും എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേള്‍ക്കുകയും ചെയ്തുവെന്ന് സ്വാസിക പറയുന്നു.

”ആ രംഗത്ത് വരുന്ന എനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും. വ്യക്തമായ ധാരണയോടെയാണ് ആ രംഗത്തേക്ക് കടന്നതെന്നും ഇന്റിമേറ്റ് രംഗം ആയാലും മറ്റേതൊരു രംഗം ആയാലും അത് പൂര്‍ണമായും സംവിധായകന്റെ കഴിവ് തന്നെയാണെന്നും സ്വാസിക പറയുന്നു.

Related posts

Leave a Comment