നോമ്പ് എടുക്കണമെന്ന് വിചാരിച്ചുവെങ്കിലും നടന്നില്ല ! ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അനാര്‍ക്കലി മരിക്കാര്‍…

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍.

പിന്നീട് വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ തുടങ്ങിയ നിരവധി സിനിമകള്‍ താരത്തിന്റേതായി പുറത്തെത്തി.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരേറെയുണ്ടുതാനും.

സുലൈഖാ മന്‍സില്‍ ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ വീട്ടിലെ പെരുന്നാള്‍ ആഘോഷങ്ങളെ കുറിച്ചും തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനാര്‍ക്കലി മരിക്കാര്‍.

തനിക്ക് ഒരിക്കല്‍ പോലും നോമ്പ് മുഴുവന്‍ എടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. റംസാന്‍ ചെറുപ്പത്തില്‍ ആയിരുന്നു കുറച്ച് കൂടി രസം.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…പെരുന്നാളിന് കസിന്‍സിനൊപ്പം പുറത്ത് പോകും. പെരുന്നാള്‍ ദിവസം വീടൊക്കെ വൃത്തിയാക്കും.

അതൊക്കെയാണ് എന്റെ ഓര്‍മകള്‍. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാന്‍ ഞാനാണ് പോകുന്നത്.

പെരുന്നാള്‍ എന്റെ വീട്ടിലേക്ക് ആഘോഷിക്കുന്നത് കുറഞ്ഞു. ഇതുവരേയും മുഴുവന്‍ നോമ്പ് എടുത്തിട്ടില്ല.

ഇപ്രാവശ്യം എടുക്കണമെന്ന് ആലോചിച്ചു പക്ഷെ നടന്നില്ല. ഒരു നോമ്പ് പോലും മുഴുവന്‍ എടുത്തിട്ടില്ല. ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട്.

വെള്ളം കുടിക്കാതെ ഇരിക്കുന്നത് പ്രശ്നമല്ല. പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കാന്‍ പറ്റില്ല. മാത്രമല്ല നോമ്പില്ലെങ്കിലും നോമ്പ് തുറക്കാന്‍ പോകും.

ഇഫ്താര്‍ സമയത്താണ് നമ്മുടെ കുടുംബത്തില്‍ ഇത്രയേറെ ആളുകള്‍ ഉണ്ടെന്ന് മനസിലാവുന്നത്. കാരണം എല്ലാവരും ഒത്തുകൂടും. ഞാന്‍ ഇന്‍ട്രൊവെര്‍ട്ട് അല്ല പക്ഷെ ആദ്യം കാണുന്നവരോട് ഒരുപാട് സംസാരിക്കാറില്ലെന്ന് മാത്രം.

വളരെ ക്ലോസായിട്ട് ഉള്ളവരോടാണ് കൂടുതല്‍ സംസാരിക്കുന്നതെന്നും നടി പറയുന്നു. അതേ സമയം ആദ്യ സിനിമ ആനന്ദത്തെ കുറിച്ചും അനാര്‍ക്കലി സംസാരിക്കുകയുണ്ടായി ആനന്ദം സിനിമ കണ്ട് എഞ്ചിനീയറിങ് എടുക്കാന്‍ പോയവര്‍ വരെയുണ്ട്. ഞാന്‍ അത്തരം കാര്യങ്ങള്‍ കുറേ കേട്ടിരുന്നു. വളരെ മെമ്മറീസ് ഉള്ള സിനിമയാണ്.

വാപ്പ ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ട് ചെറുപ്പം മുതല്‍ എക്സ്പോസിങ് ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ട്. കാരണം മിസ് കേരള പണ്ട് വാപ്പയാണ് കവര്‍ ചെയ്തിരുന്നത്.

കൂടാതെ റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ഫോട്ടോഷൂട്ടിന് വേണ്ടി ഞങ്ങളുടെ സ്റ്റുഡിയോയില്‍ വന്നിട്ടുണ്ട്’ അനാര്‍ക്കലി പറഞ്ഞു.

സിനിമ സെറ്റില്‍ കഥാപാത്രമായി മേക്കപ്പിട്ട ശേഷം പോസ്റ്റായി ഇരിക്കുന്നതാണ് ഏറ്റവും ബോറടിയെന്നും അനാര്‍ക്കലി പറഞ്ഞു. കാരവാനൊന്നും എല്ലാവര്‍ക്കുമില്ല.

മെയിന്‍ ആക്ടേഴ്സിന് മാത്രമേയുള്ളു. ചില സിനിമകളില്‍ കാരവാന്‍ കിട്ടിയിട്ടുണ്ട്. ആദ്യത്തെ സെലിബ്രിറ്റി ക്രഷ് പൃഥ്വിരാജ് ആയിരുന്നു.

സ്വപ്നക്കൂട് കണ്ട് ഫാനായതാണ്. ശേഷം സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമ ഇറങ്ങി. അതോടെ ആസിഫിക്കയുടെ ഫാനായി. ആസിഫിക്ക കല്യാണം കഴിച്ചപ്പോള്‍ സങ്കടമായി. അദ്ദേഹത്തോട് അത് പറഞ്ഞിട്ടുമുണ്ട് അനാര്‍ക്കലി പറയുന്നു.

Related posts

Leave a Comment