ഞങ്ങളിത് ഇഷ്ടപ്പെടുന്നില്ല ! അനുപമ പരമേശ്വരന്റെ ചൂടന്‍ രംഗം കണ്ട് രോഷാകുലരായി ആരാധകര്‍…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ സിനിമയിലെത്തിയ സുന്ദരിയാണ് അനുപമ പരമേശ്വരന്‍.

ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു.

നിരവധി ആരാധകരുടെ മനം കവരാന്‍ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു. തുടര്‍ന്ന് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്.

തുടക്കം മലയാള സിനിമയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കൂടുതലും സിനിമകള്‍ താരം ചെയ്യുന്നത് തെലുങ്കിലാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് ഇന്ന് അനുപമ.

മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തില്‍ കുറവൊന്നും വന്നിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അനുപമ പരമേശ്വരന്‍ നായികയാകുന്ന പുതിയ ചിത്രമായ ടില്ലു സ്വകയറിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വെറലായി മാറുന്നത്.

സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്ററിന് എതിരെ നടിയുടെ ആരാധകര്‍ കൂട്ടത്തോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുക ആണ്.

നായകന് ഒപ്പമുള്ള അനുപമയുടെ ഒരു ഇന്റിമേറ്റ് രംഗമാണ് പോസ്റ്ററിലുള്ളത്. ഇതാണ് ഒരുകൂട്ടം ആരാധകരെ വിഷമിപ്പിച്ചിരിക്കുന്നത്. അനുപമ ഇത്തരം സിനിമകള്‍ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കമന്റുകള്‍ ഏറെയും.

അനുപമ ഇത്തരം സീനുകള്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇത് നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ഇത്തരം വേഷങ്ങള്‍ ചെയ്ത് ഞങ്ങള്‍ ആരാധകരെ വേദനിപ്പിക്കല്ലേ.

ഇതു പോലത്തെ സിനിമകള്‍ ചെയ്താല്‍ നിങ്ങളോടുള്ള ഇഷ്ടം പോകും. നിങ്ങള്‍ ഇങ്ങനെയാകുമെന്ന് കരുതിയില്ല.

നിങ്ങളും സായ് പല്ലവിയെ പോലെയാണെന്ന് വിശ്വസിച്ചു. ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.

കൂടുതലും തമിഴ്, തെലുങ്ക് ആരാധകരാണ് അനുപമയോട് പരാതികളുമായി എത്തിയിരിക്കുന്നത്.

ഇടയ്ക്ക് ചില മലയാളി ആരാധകരുടെ കമന്റുകളും കാണാന്‍ സാധിക്കും. ചിലര്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്യുകയാണ് എന്നടക്കം കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കമന്റുകളോടൊന്നും അനുപമ പരമേശ്വരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts

Leave a Comment