രാത്രി ഉറങ്ങുന്നത് എറണാകുളത്ത് ആണെങ്കില്‍ രാവിലെ മൂന്നാറില്‍ ആയിരിക്കും ! കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുശ്രീ

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് അനുശ്രീ. പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ് ആയിരുന്നു അനുശ്രീയെ മലയാള സിനിമക്ക് സമ്മാനിച്ചത്.

അദ്ദേഹം സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലെസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ആണ് അനുശ്രീ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

നിലവില്‍ നായികയായും സഹനടിയുമായുമെല്ലാം താരം തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

അതേ സമയം എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. വെറൈറ്റി മീഡിയയോട് ആണ് അനുശ്രി വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

ഫോട്ടോഷൂട്ടില്‍ പൂ വെച്ച് സാരി ഒക്കെ ഉടുക്കുമ്പോള്‍ ഇപ്പോള്‍ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അത് അഴിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു.

ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോള്‍ എന്തോ വിവാഹം കഴിക്കാന്‍ ഒരു പേടി പോലെയൊക്കെ തോന്നുന്നു.

എനിക്ക് ഇനി ഇങ്ങനെ നടക്കാന്‍ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്. അണ്ണന്‍ ഒക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശ്യം എന്ന്. പക്ഷെ എനിക്ക് എന്തോ പേടിയാണ്.

കല്യാണം പേടിയാണ് എന്ന് വീട്ടില്‍ പറയുമ്പോള്‍ പേടിയോ എന്ന് അവര്‍ ചോദിക്കുവാണ്. കാരണം എന്നെ ആര്‍ക്കും സഹിക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.

കൊച്ചിയില്‍ നില്‍ക്കുമ്പോള്‍ തോന്നും എന്റെ നാട്ടിലേക്ക് പോകണം എന്ന്. അവിടെ നില്‍ക്കുമ്പോള്‍ തോന്നും മുംബൈയില്‍ പോയാലോ എന്ന്.

അവിടെ നില്‍ക്കുമ്പോള്‍ വെറുതെ ഒന്ന് ബാംഗ്ലൂരില്‍ പോയാലോ എന്നാകും തോന്നുന്നത്. ഉടനെ തന്നെ തോന്നും എന്നാല്‍ ഒന്ന് ദുബായില്‍ പോയിട്ട് വന്നാലോ എന്ന്. നിന്ന നില്‍പ്പില്‍ ഇങ്ങനെ ഒക്കെ തോന്നാറുണ്ട്.

ഞാന്‍ ഉറങ്ങും മുന്‍പേ രാത്രി അമ്മ വിളിക്കുമ്പോള്‍ എറണാകുളത്ത് ആണെങ്കില്‍ രാവിലെ വിളിക്കുമ്പോള്‍ ഞാന്‍ ചിലപ്പോ മൂന്നാറില്‍ ആയിരിക്കും.

ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നതാണ് സംശയം. എന്റെ വീട്ടുകാര്‍ക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയില്‍ പോയാല്‍ ഇത് മനസിലാക്കും എന്ന് തോന്നുന്നില്ല.

ഒരു പാര്‍ട്ണര്‍ വേണം എന്ന് സ്വാഭാവികമായും തോന്നാറുണ്ട്. എനിക്ക് എന്റെ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സിന്റെ ഇടയില്‍ കൊണ്ടിട്ടാല്‍ ആ ആള് ഒന്നാമതോ അല്ലെങ്കില്‍ പത്താമതോ വേണം.

അല്ലാതെ ഇതെന്താ ഇത്രയും പേര് എന്ന് ചോദിച്ചാല്‍ ചേട്ടാ ബൈ എന്ന് ഞാന്‍ പറയുകയും ചെയ്യും. കല്യാണം എന്ന കാര്യം അങ്ങനെ സംഭവിച്ചാല്‍ എപ്പോഴും കൂടെ ഉണ്ടായിരിക്കുന്ന ഒരാള്‍ ആകണം.

ഒരിക്കല്‍ അതിലേക്ക് കടന്നിട്ട് അതില്‍ നിന്നും ഇറങ്ങി വരുക എന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്ന പോലെ എന്റെ വിശ്വാസപത്രത്തില്‍ പെടുന്ന കാര്യം അങ്ങനെയാണ്.

ഒരിക്കല്‍ ഞാന്‍ അതിലേക്ക് ഉള്‍പ്പെട്ട് കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും ഇറങ്ങി വരുക എന്നത് എനിക്ക് പ്രയാസമാണ്. അത് ലൈഫ് ലോങ്ങ് കമ്മിറ്റ്മെന്റ് വേണ്ടുന്ന ഒരു കാര്യമാണ് അനുശ്രീ വ്യക്തമാക്കുന്നു.

Related posts

Leave a Comment