‘സകലകലാവല്ലഭ’യായ സഹസംവിധായികയ്ക്കു വേണ്ടി പ്രിയ കുടുംബത്തെ ഉപേക്ഷിച്ചു ! സുരഭിയുടെ പ്രൊഫൈല്‍ കണ്ട് അമ്പരന്ന് പോലീസ്…

എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭി ആള് ജഗജില്ലി. ഇവരുടെ പ്രൊഫൈല്‍ പോലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ സുരഭി ഒരു വര്‍ഷത്തിലേറെ ദുബായില്‍ ഫിറ്റ്‌നസ് ട്രെയിനറായിരുന്നു. രണ്ട് പ്രമുഖ ചാനലുകളില്‍ സീരിയല്‍ അസി.ഡയറക്ടറായും ജോലിചെയ്തു.

പ്രമുഖ സീരിയല്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സുരഭി തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണ് യുവതി. താന്‍ ഫാഷന്‍ ഡിസൈനറാണെന്നും സുരഭി പോലീസിനോടു പറഞ്ഞു. രണ്ടരലക്ഷം രൂപ വിലയുള്ള സ്‌പോര്‍ട്‌സ് ബൈക്കിലായിരുന്നു സുരഭിയുടെ സഞ്ചാരം.

ഈ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണു സമൂഹമാധ്യമ പേജുകളില്‍ നിറയെ. ബൈക്കില്‍ കൈവിട്ടു സഞ്ചരിക്കുന്നതും അഭ്യാസങ്ങള്‍ നടത്തുന്നതുമെല്ലാം പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

പല മേഖലകളില്‍ മികവുണ്ടെങ്കിലും ലഹരിമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടുപോയെന്നാണു പോലീസിനു ലഭിക്കുന്ന സൂചനകള്‍.

ഇന്നലെയാണ് 7.5 ഗ്രാം എംഡിഎംഎയുമായി ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെ കൂനംമൂച്ചി ഭാഗത്തു നിന്നു പോലീസ് പിടികൂടിയത്.

ഒരുമിച്ചു ജീവിക്കുന്ന ഇവര്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകള്‍ വില്‍പന നടത്തുകയാണെന്നു കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇരുചക്ര വാഹനത്തില്‍ ലഹരിമരുന്നുമായെത്തിയ യുവതികളെ പോലീസ് വളഞ്ഞിട്ടു പിടികൂടി. ഇവര്‍ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു.

9000ലേറെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുള്ള സുരഭിയെ ചാറ്റിംഗിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts

Leave a Comment