കൊല്ലക്കുടിയിലാണോ മക്കളേ സൂചി വില്‍പ്പന ! വീട്ടില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികളെ ‘പറപ്പിച്ച്’ ബിഎസ്എഫ് ജവാന്റെ ഭാര്യ; വീഡിയോ വൈറല്‍…

സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ വീട്ടില്‍ കയറിയ തോക്കുധാരികളായ അക്രമികള്‍ക്ക് ഒടുവില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്നു.

ബീക്കാനീറിലെ ബിഎസ്എഫ് ജവാന്റെ വീട്ടിലാണ് സംഭവുമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയെത്തിയ അക്രമികളെ ജവാന്റെ ഭാര്യ ധൈര്യപൂര്‍വ്വം നേരിടുകയായിരുന്നു.

യുവതിയുടെയും മക്കളുടെയും ചെറുത്തുനില്‍പ്പില്‍ പിടിച്ച് നില്‍ക്കാനാകാതെ മോഷ്ടാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ഓടെ ബിക്കാനീറിലാണ് സംഭവം. രേഖ എന്ന വീട്ടമ്മയും മക്കളായ അവ്നി (07), ശ്രവ്യ (03) എന്നീ പെണ്‍മക്കളും താമസിക്കുന്ന വീട്ടിലേക്ക് തോക്കുധാരികള്‍ എത്തുകയായിരുന്നു. രേഖയുടെ ഭര്‍ത്താവ് ഉര്‍വേശ് കുമാര്‍ ബിഎസ്എഫിലാണ്.

മകളെ സ്‌കൂട്ടറില്‍ എത്തി സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ വീടിനടുത്തുള്ള എടിഎമ്മില്‍ നിര്‍ത്തി നിന്നും രേഖ കുറച്ച് പണം പിന്‍വലിച്ചിരുന്നു.

ഇതുകണ്ട് സമീപത്ത് നിന്നിരുന്ന രണ്ട് യുവാക്കള്‍ രേഖയെ പിന്തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. വീടിനു മുന്നിലെത്തി രേഖ സ്‌കൂട്ടറില്‍ നിന്നിറങ്ങിയപ്പോഴേക്കും യുവാക്കള്‍ രേഖയെ ആക്രമിച്ചു.

ഇത് കണ്ട് നിന്ന മൂത്ത പെണ്‍കുട്ടി ഉടന്‍ തന്നെ പുറത്തേയ്ക്ക് ഓടി ബഹളം വെച്ചു. ഇതിനിടെ, രേഖയെ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

അക്രമികള്‍ അവരെ മുറിയിലേക്ക് വലിച്ചിഴച്ചെങ്കിലും നിരായുധയായ രേഖ കീഴടങ്ങാന്‍ തയ്യാറാകാതെ പൊരുതുകയായിരുന്നു.

അക്രമിയുടെ കൈയ്യില്‍ പിസ്റ്റളുണ്ടായിരുന്നു. ഇതിന്റെ മറുവശം കൊണ്ട് യുവാവ് രേഖയെ പലതവണ തല്ലി.

രേഖയുടെ തലപൊട്ടി ചോരയൊലിക്കാന്‍ തുടങ്ങിയപ്പോഴും യുവതി അക്രമകാരികളെ പ്രതിരോധിക്കുകയായിരുന്നു.

ഇതിനിടെ, പെണ്‍കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഇനിയും തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് യുവാക്കള്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു.

ഇതിനിടെ, യുവതിയുടെ കൈവശമുണ്ടായിരുന്ന പേഴ്‌സും പണവും ഇവര്‍ തട്ടിയെടുത്തിരുന്നു.

വിവരം പോലീസില്‍ അറിയിച്ചിട്ടുണ്ട്. പണവും അവശ്യ രേഖകളും അക്രമികള്‍ കവര്‍ന്നതായി യുവതി പോലീസില്‍ പരാതി നല്‍കി.

രേഖയുടെ വീട്ടില്‍ അഞ്ച് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment