തോക്ക് ഉപയോഗിച്ച് ബന്ധുവിനെ കൊല്ലാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍ ! ലൈസന്‍സ് ഇല്ലാതെ തോക്ക് ഉപയോഗിച്ചതിനും കേസ്…

ചുങ്കപ്പാറ: ബന്ധുവിനെ തോക്ക് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡിലായി. ചുങ്കപ്പാറ മണ്ണില്‍പടി മണ്ണില്‍ പുത്തന്‍വീട്ടില്‍ റോബിന്‍ കോശി(42) യാണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ബന്ധുവായ കോശി തോമസിനെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും നാടന്‍ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയുമായിരുന്നു. വെടിയുടെ ഒച്ച കേട്ട നാട്ടുകാര്‍ ഓടിക്കൂടി വിവരം അറിയിച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തയ പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എം. ആര്‍. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണിമോന്‍ ജോസഫ്, വിജയന്‍, രാം പ്രകാശ് എന്നിവര്‍ സമീപസ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തി തോക്ക് കണ്ടെടുത്തു. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് ആണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന്, റോബിന് കോശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറു തിരകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഫോറന്‍സിക് ടീമിന്റെ സഹായത്തോടെ തെളിവ് ശേഖരിക്കുകയും, വീട്ടില്‍ കൂടുതല്‍…

Read More

തീക്കളി അതിരുവിട്ടു ! മുഖത്തേക്ക് തീ ആളിപ്പടര്‍ന്നതോടെ വിവാഹവേദിയില്‍ പൂമാല വലിച്ചെറിഞ്ഞ് വധു; വീഡിയോ വൈറല്‍…

വിവാഹാഘോഷങ്ങളുടെ പേരില്‍ നിരവധി കോപ്രായങ്ങള്‍ നടക്കുന്ന കാലമാണിത്. അത്തരം ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ ജുന്നറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ വേദിയില്‍ വധുവും വരനും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് സംഭവം. ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകളും നല്‍കിയിരുന്നു. അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആത്മരക്ഷയെക്കരുതി തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വ്യത്യസ്തയ്ക്ക് വേണ്ടി എന്ത് തോന്ന്യാസവും കാണിക്കാന്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു മടിയുമില്ലെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.

Read More

ഭാര്യയെ തട്ടിക്കൊണ്ടു പോയി ! രക്ഷിക്കാന്‍ യുവാവ് പുറപ്പെട്ടത് പിസ്റ്റളും വെടിയുണ്ടകളുമായി; സിനിമാസ്റ്റൈല്‍ സംഭവം ഇങ്ങനെ…

തട്ടിക്കൊണ്ടു പോകപ്പെട്ട ഭാര്യയെ നേരിട്ടെത്തി മോചിപ്പിച്ച് യുവാവ്. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ സദര്‍ ബ്ലോക്കിലെ മതോഖര്‍ ഗ്രാമത്തിലാണ് സംഭവം. ഷെയ്ഖ്പുരയിലെ ഹുസൈനാബാദിലാണ് ജൂലായ് പതിനാറിന് രാജുവിന്റെ ഭാര്യയെ വികാഷ് കുമാര്‍ എന്നയാള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാര്യയെ രക്ഷിക്കാന്‍ പിസ്റ്റളും വെടിയുണ്ടകളും കൊണ്ടാണ് രാജു തിരക്കി ഇറങ്ങിയത്. രാജു വീട്ടിലില്ലാത്ത സമയത്താണ് ഭാര്യയെ വികാഷ് കുമാര്‍ തട്ടിക്കൊണ്ടുപോയത്. വികാഷ് കുമാറിന്റെ വീട്ടിലെത്തി തോക്കു ചൂണ്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി രാജുവിനെയും വികാസിനെയും അറസ്റ്റ് ചെയ്തു. യുവതിയെ തട്ടിക്കൊണ്ടുപോയതിന് വികാസിനെതിരേയും ആയുധ നിയമപ്രകാരം രാജുവിനെതിരെയും കേസെടുത്തു. യുവതിയെ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. യുവാവില്‍ നിന്നും പിസ്റ്റളും ഏഴ് വെടിയുണ്ടകളും പിടികൂടിയതായി പോലീസ് പറഞ്ഞു.

Read More

അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ! റോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സഹോദരങ്ങള്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു; ഞെട്ടിക്കുന്ന വീഡിയോ…

സിനിമസ്‌റ്റൈലിലുള്ള കൊലപാതകങ്ങള്‍ വടക്കേഇന്ത്യയില്‍ പലയിടത്തും അരങ്ങേറാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരക്കുള്ള റോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സഹോദരങ്ങളെ ഒരാള്‍ വെടിവെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനി വൈകുന്നേരമായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഡല്‍ഹിയിലെ കേശോപുര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാനായ അജയ് ചൗധരി, സഹോദരന്‍ ജസ്സ ചൗധരി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ചികിത്സയില്‍ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. തിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഇരുവരും ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്കു പോകവെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗര്‍…

Read More

കൊല്ലക്കുടിയിലാണോ മക്കളേ സൂചി വില്‍പ്പന ! വീട്ടില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികളെ ‘പറപ്പിച്ച്’ ബിഎസ്എഫ് ജവാന്റെ ഭാര്യ; വീഡിയോ വൈറല്‍…

സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ വീട്ടില്‍ കയറിയ തോക്കുധാരികളായ അക്രമികള്‍ക്ക് ഒടുവില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്നു. ബീക്കാനീറിലെ ബിഎസ്എഫ് ജവാന്റെ വീട്ടിലാണ് സംഭവുമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയെത്തിയ അക്രമികളെ ജവാന്റെ ഭാര്യ ധൈര്യപൂര്‍വ്വം നേരിടുകയായിരുന്നു. യുവതിയുടെയും മക്കളുടെയും ചെറുത്തുനില്‍പ്പില്‍ പിടിച്ച് നില്‍ക്കാനാകാതെ മോഷ്ടാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ഓടെ ബിക്കാനീറിലാണ് സംഭവം. രേഖ എന്ന വീട്ടമ്മയും മക്കളായ അവ്നി (07), ശ്രവ്യ (03) എന്നീ പെണ്‍മക്കളും താമസിക്കുന്ന വീട്ടിലേക്ക് തോക്കുധാരികള്‍ എത്തുകയായിരുന്നു. രേഖയുടെ ഭര്‍ത്താവ് ഉര്‍വേശ് കുമാര്‍ ബിഎസ്എഫിലാണ്. മകളെ സ്‌കൂട്ടറില്‍ എത്തി സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ വീടിനടുത്തുള്ള എടിഎമ്മില്‍ നിര്‍ത്തി നിന്നും രേഖ കുറച്ച് പണം പിന്‍വലിച്ചിരുന്നു. ഇതുകണ്ട് സമീപത്ത് നിന്നിരുന്ന രണ്ട് യുവാക്കള്‍ രേഖയെ പിന്തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. വീടിനു മുന്നിലെത്തി രേഖ സ്‌കൂട്ടറില്‍ നിന്നിറങ്ങിയപ്പോഴേക്കും…

Read More

തോക്കുമായി സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍ ! പോലീസ് യുവതിയെ പിടികൂടിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്…

നാടന്‍ തോക്കുമായി അധ്യാപിക അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിയിലാണ് സംഭവം. ഫിറോസാബാദിലെ സ്‌കൂളില്‍ അധ്യാപികയായ കരിഷ്മ സിങ് യാദവിനെയാണ് തോക്കുമായി പോലീസ് പിടികൂടിയത്. ഒരു സ്ത്രീ നഗരത്തില്‍ തോക്കുമായി സഞ്ചരിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് യുവതിയുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് തോക്ക് കണ്ടെടുത്തത്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്തതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഫിറോസാബാദില്‍ അധ്യാപികയായ കരിഷ്മ ചില ജോലികള്‍ക്കായാണ് മെയിന്‍പുരിയില്‍ വന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്തിനാണ് യുവതി തോക്ക് കൈവശം വെച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു. യ യുവതിയെ പോലീസ് പരിശോധിക്കുന്നതിന്റെയും തോക്ക് കണ്ടെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Read More

വീട് ആക്രമിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം;പ്രതികളില്‍ നിന്നു കണ്ടെത്തിയത് തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍

അമ്പലപ്പുഴ: വിവാഹത്തിന് സമ്മതിക്കാത്തതിനാൽ പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന് വീട് ആക്രമിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തെ കീഴ്പെടുത്തിയപ്പോൾ കിട്ടിയത് തോക്കുൾപടെയുള്ള മാരകായുധങ്ങൾ. വ്യാഴാഴ്ച രാത്രി 8.30 ഓടേ പറവൂർ ശാസ്താങ്കലിൽ ഷിബുവിന്‍റെ വീടിനുനേരെയായിരുന്നു ആക്രമണം. വീട് അക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ(25), ചാത്തനാട് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ(30), സനാതനം വാർഡിൽ ആലപ്പാട് വീട്ടിൽ അനൂപ് മാത്യു(30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ഷിബുവിൻ്റെ മകളും അക്ഷയയുമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനും ഭാര്യയും കുട്ടികളും ഉള്ളതിനാൽ ഷിബു മകളെ വിവാഹം ചെയ്തുകൊടുക്കാൻ തയ്യാറായില്ല. തുടർന്നാണ് വീട് അക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മാരകായുധങ്ങളുമായി സംഘം എത്തിയത്. വടിവാളും കത്തികളും തോക്കുമായെത്തിയ സംഘം ഷിബുവിനെ അക്രമിച്ചു. തടയാനെത്തിയ…

Read More