വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും ഐപിസി വകുപ്പിട്ടു; കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

 

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി നിയമപ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

500 കോടിയുടെ അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ.എ. രതീഷ്, ചെയര്‍മാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റുമായിരുന്ന ആര്‍. ചന്ദ്രശേഖരന്‍, കരാറുകാരന്‍ ജയ്‌മോഹന്‍ ജോസഫ് എന്നിവരാണ് പ്രതികൾ.

അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായാണ് നടപടി. കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിബിഐ തടഞ്ഞത്.

പിസി ആക്ട് പ്രകാരമാണ് സര്‍ക്കാരിന്‍റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്. എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ഈ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്.

Related posts

Leave a Comment