‘ഇക്കുറി’ അനിലിന്..!

  “ഇക്കുറി ” അനിലിന്..! പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍റണിയെ പി.സി. ജോര്‍ജ് ചന്ദനക്കുറിതൊട്ട് അനുഗ്രഹിക്കുന്നു. 

Read More

ഞാൻ അടിയുറച്ച കോൺഗ്രസുകാരി; കെ സുരേന്ദ്രന്‍റെ ആരോപണങ്ങൾ കള്ളം; പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്ന്‌ ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയിരുന്നുവെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. ഞാൻ‌ ബിജെപി നേതാക്കളോടും സിപിഎം നേതാക്കളോടും സംസാരിക്കും. ഞാൻ എന്നും അടിയുറച്ച കോൺഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്‍റെ ശ്രമമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് എനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും എന്‍റെ പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞ ഉടൻ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന…

Read More

എതിരെ വന്ന പിക്കപ്പ് വാനിൽ തട്ടാതിരിക്കാൻ വെട്ടിച്ചു; സൈക്കിളിൽനിന്ന് വീണ് വൃദ്ധന് ദാരുണാന്ത്യം

പൊൻകുന്നം: സൈക്കിൾ മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ് അറുപതുകാരൻ മരിച്ചു. പനമറ്റം വെളിയന്നൂർ അക്കാട്ടുവയലിൽതാഴെ എം.ഗോപിനാഥ്(60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ പി.പി.റോഡിൽ പൊൻകുന്നം സപ്ലൈകോ ബസാറിന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോകവേ എതിരേ പിക്കപ്പ് വാനിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ സൈക്കിൾ മറിയുകയായിരുന്നു. ടാറിംഗിൽ തലയിടിച്ചാണ് പരിക്കേറ്റത്. പിക്കപ്പ് വാൻ ഡ്രൈവറും പരിസരവാസികളും ചേർന്ന് ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊൻകുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു. മുൻപ് കെഎസ്ഇബിയിൽ കരാർ തൊഴിലാളിയായിരുന്നു ഗോപിനാഥ്. ഭാര്യ: പരേതയായ വത്സല. മകൻ: ജി. അരുൺ(മീറ്റർ റീഡർ, കെഎസ്ഇബി പൊൻകുന്നം). സംസ്‌കാരം ഇന്നു 3.30-ന് വീട്ടുവളപ്പിൽ.

Read More

  ലാത്തിപിടിച്ച കൈകളിൽ “കടലോളം വാത്സല്യം”…. വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരന് അന്തിക്കാട് എഎസ്ഐ എം.കെ. അസീസ് ഭക്ഷണം നൽകുന്നു. സമീപം വാർഡംഗം സി.പി.പോൾ.

Read More

പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്; യുഡിഎഫിന് വേണ്ടി മത്സരിച്ചപ്പോഴെല്ലാം പരാജയം മാത്രം; വാർത്ത തള്ളിക്കളയുന്നില്ലെന്ന് പത്മജ

തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകളും മുതിർന്ന കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറാനാണ് പത്മജ ശ്രമിക്കുന്നത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പത്മജ വാർത്ത തള്ളിക്കളയുന്നില്ലെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസുമായി ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് പത്മജയുടെ വാദം. എന്നാൽ എന്താണ് പ്രശ്നങ്ങളെന്ന് അവർ വ്യക്താക്കിയിട്ടില്ല. പത്മജയുടെ സഹോദരൻ കെ.മുരളീധരൻ വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. മൂന്ന് തവണ യുഡിഎഫിനായി മത്സര രംഗത്തുവന്ന പത്മജയ്ക്ക് പരാജയം മാത്രമായിരുന്നു വിധി. 2004-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച പത്മജ 1,17,097 വോട്ടിന്‍റെ ദയനീയ തോൽവി സിപിഎമ്മിലെ ലോനപ്പൻ നമ്പാടനോട് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ ജനവിധി തേടിയ പത്മജ രണ്ട് തവണയും തോറ്റു. 2016-ൽ വി.എസ്.സുനിൽകുമാറിനോടും 2021-ൽ പി.ബാലചന്ദ്രനോടുമായിരുന്നു തോൽവി…

Read More

ഈ വടയും ഇഡലിയും അങ്ങെടുത്തോ..!

  ഈ വടയും ഇഡലിയും അങ്ങെടുത്തോ..! തൃശൂർ ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഇന്നു രാവിലെ ആമ്പക്കാടൻ ജംഗ്ഷനിലെ ഗോപി ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയപ്പോൾ. ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാർ സമീപം.  ടോജോ പി. ആന്‍റണി

Read More

ഒരു മഴ പെയ്തെങ്കിൽ…

  ഒരു മഴ പെയ്തെങ്കിൽ… ചുട്ടുപൊള്ളി കോട്ടയം ജില്ല. കനത്ത വേനലിൽ മൂലവട്ടത്തെ പാടം വറ്റിവരണ്ട് വിണ്ടുകീറിയ നിലയിൽ…

Read More

നെറ്റിയിൽ ‘ജയ് ശ്രീറാം’; കുടുംബസമേതം അയോധ്യ ദർശനം നടത്തി നടൻ ബാലാജി ശർമ

അയോധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മയും കുടുംബവും. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ക്ഷേത്ര ദർശനത്തിന്‍റെ വീഡിയോ പങ്കുവച്ചത്. ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്‌ക്ക് നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും അയോദ്ധ്യാ രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും വീഡിയോയില്‍ ബാലാജി ശർമ്മ പറയുന്നു. എന്നാല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ താരത്തിനു നേരെ വലിയ തരത്തിലുള്ള വിമർശമങ്ങളും ഉയർന്നു വന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

അതും ശരിയായി…

  അതും ശരിയായി… എസ്എസ്എല്‍സി പരീക്ഷയ്ക്കു ശേഷം കോട്ടയം ബേക്കര്‍ സ്‌കൂളില്‍നിന്നു പുറത്തേക്ക് വരുന്ന വിദ്യാര്‍ഥിനികള്‍.  -ദീപിക.

Read More

കോട്ടയത്ത് പ്രചാരണം ഉഷാർ; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ 10ന്; യുഡിഎഫ് 11ന്

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലാകമാനം ഓട്ട പ്രദക്ഷിണത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നു വൈകുന്നേരം നാലിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് നേതൃയോഗം ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെുടക്കും. 11നു വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്‍റെ ഘകകക്ഷി നേതാക്കള്‍ പങ്കെടുക്കും. തോമസ് ചാഴികാടന്‍റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവേശകരമായി തുടരുന്നു. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ടു കണ്ട് വോട്ടഭ്യര്‍ഥിച്ചാണു പ്രാഥമിക പ്രചാരണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എല്‍ഡിഎഫ് നേതൃയോഗങ്ങളും സജീവമാണ്. ഇന്നലെ അയര്‍ക്കുന്നം, അകലക്കുന്നം,…

Read More