ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍ പ്രതിരോധത്തില്‍; നാളെ പാണക്കാട്ട്എത്തിച്ചേരാന്‍ ലീഗ് നിര്‍ദേശം

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിരോധത്തിലായ എം.സി. കമറുദ്ദീന്‍ എംഎല്‍എയോട് നാളെ പാണക്കാട്ടെ ആസ്ഥാനത്ത് നേരിട്ടെത്തിച്ചേര്‍ന്ന് വിശദീകരണം നല്‍കാന്‍ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം. കമറുദ്ദീന്‍റെ വ്യക്തിപരമായ ബിസിനസ് ഇടപാടുകളുടെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്ന് നേരത്തേ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയില്‍ ഈ വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായേക്കാവുന്ന ക്ഷീണം പരിഹരിക്കാന്‍ കമറുദ്ദീനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുമെന്നാണ് സൂചന. എംഎല്‍എ സ്ഥാനം ഒഴികെ മറ്റെല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയാനുള്ള നിര്‍ദേശം കമറുദ്ദീന് നല്‍കാനാണ് സാധ്യത. കമറുദ്ദീനും ഇതിന് സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. തകര്‍ച്ചയിലായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്‍റെ ചെയര്‍മാനായ കമറുദ്ദീന്‍റെയും എംഡിയും മുസ്ലീംലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവുമായ ടി.കെ. പൂക്കോയ തങ്ങളുടെയും വീടുകളില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പടന്നയ്ക്കു സമീപം എടച്ചാക്കൈയിലെ എംഎല്‍എയുടെ കുടുംബവീട്ടില്‍ നിന്ന് ജ്വല്ലറി ഇടപാടുമായി…

Read More

സഹോദരിമാരുടെ മുന്നിവച്ച് അക്രമികളാൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന് കോവിഡ്

കണ്ണൂര്‍: കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. സയിദ് മുഹമ്മദ് സലാഹുദ്ദീനാണ് പരിശോധനയില്‍ രോഗം തെളിഞ്ഞത്. തലശേരി താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പരിശോധന നടത്തിയത്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ ഫോറന്‍സിക് സര്‍ജന്‍ ഉള്‍പ്പടെയുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സഹോദരിമാര്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന സയിദ് മുഹമ്മദിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണവം കൈചേരി വളവില്‍ വച്ചായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കണ്ണവം ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സയിദ് മുഹമ്മദ്.

Read More

കതിരൂർ ബോംബ് നിർമാണം; രാഷ്ട്രീയ ആക്രമണങ്ങൾക്കുള്ള “പ്രതിരോധ’ത്തിനെന്ന് പ്രതികൾ

തലശേരി: കതിരൂർ പൊന്ന്യംപാലം ചൂള റോഡ് തെക്കേ തയ്യിലിൽ ബോംബ് നിർമാണം നടത്തിയത് രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന് പ്രതികളുടെ മൊഴി. കേസിൽ അറസ്റ്റിലായ കതിരൂർ പുതിയവീട്ടിൽ കെ. അശ്വന്ത്, കെ.വി.സജിലേഷ് എന്നിവരാണ് പോലീസിന് മൊഴി നൽകിയത്. എതിരാളികൾ അക്രമത്തിന് തയാറെടുക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് ബോംബ് നിർമാണം നടത്തിയതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സജിലേഷിനെ കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു. രാത്രിയിൽ സബ് ജയിലിൽ പാർപ്പിച്ച പ്രതിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. കണ്ണുകൾക്ക് സാരമായി പരിക്കേറ്റ സജിലേഷിനെ ഇരു കണ്ണുകളും കെട്ടിയ നിലയിലാണ് സബ് ജയിലിലെത്തിച്ചത്. ഇതിനിടയിൽ സ്ഫോടനത്തിൽ പരിക്കേറ്റവരുമായി സംഭവ സ്ഥലത്തു നിന്നും പുറപ്പെട്ട് തലശേരിയിലെത്തിയ രണ്ട് ആംബുലൻസിൽ ഒരെണ്ണം അപ്രത്യക്ഷമായതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തലശേരി നഗരത്തിൽ നിന്നും…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എം.സി. കമറുദ്ദീൻ കൂടുതൽ കുരുക്കിലേക്ക്; യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ നിർദേശം

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ കൂടുതല്‍ കുരുക്കിലേക്ക്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിനു പിന്നാലെ കമ്പനിയുടെ മൂലധനം സ്വരൂപിക്കുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും ചട്ടലംഘനം നടന്നതായ വിവരങ്ങളും പുറത്തുവന്നു. വിവാദക്കുരുക്ക് മുറുകുന്നതിനിടെ കമറുദ്ദീനോട് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ലീഗ് നേതൃത്വം നിര്‍ദേശിച്ചു. ചെറുവത്തൂര്‍ ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പിന്‍റെ പേരില്‍ 800 ഓളം നിക്ഷേപകരില്‍ നിന്നായി 136 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇതിനകം ചന്തേര, കാസര്‍ഗോഡ്, ഉദുമ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുപതോളം കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2003 ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്‍റര്‍നാഷണല്‍ എന്ന പേരില്‍ എം.സി. കമറുദ്ദീന്‍ ചെയര്‍മാനും ടി. കെ. പൂക്കോയ…

Read More

നായയുടെ കടിയേറ്റ വെറ്ററിനറി ഡോക്ടര്‍ക്ക് കോവിഡ്; 18 നായകൾ കൂട്ടില്‍ നിരീക്ഷണത്തിൽ

കാസര്‍ഗോഡ്: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയ നായകളെ കൂട്ടിലേക്ക് മാറ്റുന്നതിനിടെ കടിയേറ്റ് ആശുപത്രിയിലായ വെറ്ററിനറി ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എബിസി കേന്ദ്രത്തില്‍ വന്ധ്യംകരണത്തിനായി എത്തിച്ച 18 നായകളെ പ്രത്യേക കൂട്ടില്‍ നിരീക്ഷണത്തിലാക്കി. കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ദിവസങ്ങള്‍ക്കകം മരണപ്പെട്ട സംഭവമുണ്ടായിരുന്നു. കോവിഡ് രോഗബാധ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും പടരാമെന്നതിന്‍റെ ഉദാഹരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിലാണ് ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായിരുന്ന നായകളെ പുറത്തുവിടാതെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്. തിരുവോണത്തലേന്ന് നഗരത്തില്‍ അമ്പതോളം പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റ സംഭവത്തെ തുടര്‍ന്നാണ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന പട്ടികളെ പിടികൂടാനാരംഭിച്ചത്. ഇവയെ തായലങ്ങാടിയിലുള്ള എബിസി കേന്ദ്രത്തില്‍ വച്ച് വന്ധ്യംകരണത്തിന് വിധേയമാക്കിയ ശേഷം നഗരകേന്ദ്രങ്ങളില്‍ നിന്നും ദൂരെയെവിടെയെങ്കിലും തുറന്നുവിടാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഏര്‍പ്പാട് ചെയ്ത നായപിടിത്തക്കാര്‍ പുതിയ ബസ്…

Read More

ഭിക്ഷാടകർ എവിടെ ? കോവിഡ് കാലത്ത് കണ്ണൂർ പോലീസിന്‍റെ കിടിലൻ ഒറ്റമൂലി

സജീവൻ പൊയ്ത്തുംകടവ്കണ്ണൂർ: നഗരത്തിലെ തിരക്കേറിയ റോഡുകളിലും മാർക്കറ്റുകളിലും ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും കയറിയിറങ്ങി ഭിക്ഷാടനം നടത്തി ജീവിക്കുന്നവർ ഇന്ന് എവിടെയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ആരംഭിച്ചതോടെ ഭിക്ഷാടകരും തെരുവിൽ ജീവിക്കുന്നവരും “അപ്രത്യക്ഷരായിരിക്കുകയാണ്’. നഗരത്തിൽ ഭിക്ഷാടകർ കൈയടക്കി വെച്ചിരുന്ന സ്ഥലങ്ങളെല്ലാം ഇപ്പോൾ ശൂന്യമാണ്. കോവിഡ് മഹാമാരി ലോകത്ത് സർവതിനെയും മാറ്റിമറിച്ചതു പോലെ ഭിക്ഷാടകരുടെയും തെരുവിൽ അന്തിയുറങ്ങുന്നവരുടെയും ജീവിതവും മാറിമറിച്ചിരിക്കുകയാണ്. കണ്ണൂർ നഗരത്തിൽ മാത്രം 350 ഓളം പേർ തെരുവിൽ കഴിയുന്നുണ്ടെന്നാണ് പോലീസിന്‍റെ കണക്ക്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവർ ഇതിന്‍റെ ഇരട്ടിയോളം വരും. കോവിഡ് മഹാമാരി രൂക്ഷമായതോടെ ഇവരെ സുരക്ഷിതമായി മാറ്റിപാർപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കുമെന്ന തിരിച്ചറിവാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഭിക്ഷാടകരെ പുനഃരധിവസിപ്പിക്കാൻ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഈ ഉദ്യമത്തിന് ലഭിക്കുകയും ചെയ്തതോടെയാണ്…

Read More

കോവിഡ് കാലത്തും തൊഴിൽ സമരം;ഗ്യാസ് ഏജൻസി അടച്ചു പൂട്ടി,കാൽ ലക്ഷം ഉപഭോക്താക്കൾ ദുരിതത്തിൽ

തലശേരി: തുടർച്ചയായി ഉണ്ടാകുന്ന തൊഴിൽ സമരത്തെ തുടർന്ന് പെരിങ്ങത്തൂരിലെ പാചക വാതക വിതരണ ഏജൻസി അടച്ചുപൂട്ടുന്നത് കാൽ ലക്ഷം ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു. പെരിങ്ങത്തൂരിലെ ഭാരത് ഗ്യാസിന്‍റെ ജയഭാരതി ഗ്യാസ് ഏജൻസിയാണ് കോവിഡ് കാലത്തും അടച്ചു പൂട്ടിയിട്ടുള്ളത്. ഏജൻസി നടത്തിപ്പുകാർ ജീവനക്കാർക്ക് ബാങ്ക് വഴി നൽകാൻ നിക്ഷേപിച്ച ബോണസ് തുക ജീവനക്കാരുടെ കൈയിൽ എത്തിയില്ലെന്നാരോപിച്ചാണ് ഇപ്പോൾ സമരം നടക്കുന്നത്. ബാങ്കിലെ സാങ്കേതിക തകരാറാണ് ബോണസ് തുക ജീവനക്കാർക്ക് ലഭിക്കാൻ വൈകുന്നതിന് കാരണമെന്നും ഈ സാഹചര്യം മനസിലാക്കി ഓണ സമയത്ത് ബോണസിന് തുല്യമായ സംഖ്യ അഡ്വാൻസായി നൽകിയെന്നും ഓൾ കേരള ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ജീജു രാഷ്‌ട്രദീപികയോട് പറഞ്ഞു. നോട്ടീസ് നൽകാതെയാണ് ഇവിടെ പലപ്പോഴും സമരം നടത്തുന്നത്. വർഷത്തിൽ പല തവണ ഇത്തരത്തിൽ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരുന്നുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ…

Read More

കതിരൂർ സ്ഫോടനം: ബോംബ് നിർമാണ കേന്ദ്രത്തിലുണ്ടായിരുന്നത് ആറു പേർ

തലശേരി: കതിരൂർ പൊന്ന്യംപാലം ചൂള റോഡ് തെക്കേ തയ്യിലിൽ ബോംബ് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം നടക്കുമ്പോൾ ആറ് പേരുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ മാഹി അഴിയൂർ കല്ലറോത്ത് രമ്യ നിവാസിൽ രമീഷ്, അഴിയൂർ കെ.ഒ ഹൗസിൽ ധീരജ് എന്നിവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടന കേന്ദ്രത്തിൽ പൊന്ന്യം പാലത്തെ സജൂട്ടി എന്നയാൾ ഉൾപ്പെടെ മറ്റ് നാല് സിപിഎം പ്രവർത്തകർ കൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനായി പോലീസ് ഊർജിത ശ്രമം നടത്തി വരികയാണ്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രമീഷിന്‍റെ കൈത്തണ്ട മുതൽ വിരലുകൾ ഉൾപ്പെടെ ഇരു കൈപ്പത്തികളും പൂർണമായും നഷ്ടപ്പെട്ടു. മൂന്ന് മണിക്കൂർ നീണ്ട സർജറിക്ക് വിധേയനായ രമീഷ് അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ചികിത്സയിലുള്ള ധീരജിന് കണ്ണുകൾക്ക്…

Read More

കച്ചോടം 9 വരെ! കണ്ണൂരിൽ ഇന്നുമുതൽ രാത്രി 9 വരെ കടകൾ തുറക്കാം; ജിംനേഷ്യം, ഫിറ്റ്നസ് സെന്‍ററുകൾക്കും പ്രവർത്തനം തുടങ്ങാം

കണ്ണൂർ: ജില്ലയിലെ കണ്ടെയ്ൻമെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ രാത്രി ഒൻപതുവരെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ. ഇനിയൊരറിയിപ്പുവരെയാണ് അനുമതി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുന്നതാണ്. കണ്ടെയ്ൻമെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ജിംനേ ഷ്യം, ഫിറ്റ്നസ് സെന്‍ററുകള്‍ എന്നിവ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കോവി‍ഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇന്നു മുതല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാവുന്നതാണെന്നും കളക്‌ടറുടെ ഉത്തരവിൽ പറയുന്നു.

Read More

അപ്പാര്‍ട്ട്‌മെന്‍റില്‍ സൂക്ഷിച്ച പതിനെട്ടരക്കിലോ കഞ്ചാവ് പിടികൂടി

കാസര്‍ഗോഡ്: മഞ്ചേശ്വരം വോര്‍ക്കാടിയില്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ സൂക്ഷിച്ച പതിനെട്ടര കിലോ കഞ്ചാവ് എക്‌സൈസ് റെയ്ഡില്‍ കണ്ടെടുത്തു. വോര്‍ക്കാടി മൊറാത്തനയിലെ കേരള ഹൗസ് അപ്പാര്‍ട്ട്‌മെന്‍റിന്‍റെ മൂന്നാം നിലയിലെ മുറിയിലാണ് കഞ്ചാവ് സൂക്ഷിച്ചുവച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വോര്‍ക്കാടി സ്വദേശി സയ്യിദ് ജാബിറി(32)നെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അപ്പാര്‍ട്ട്‌മെന്‍റില്‍ റെയ്ഡ് നടത്തിയത്. കുമ്പള റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ പി. മോഹനന്‍, പി. സുരേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്, കണ്ണന്‍കുഞ്ഞി, നസറുദ്ദീന്‍, ഹസ്രത് അലി, മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Read More