കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും കറൻസി വേട്ട; ഏഴ് മാസത്തിനിടെ മുപ്പത്തിയാറ് കേസുകൾ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും കറൻസി വേട്ട. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 14 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി പിടികൂടി. രണ്ടു ദുബായ് യാത്രക്കാരിൽ നിന്നാണ് യുഎഇ ദിർഹം പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ അബ്ദുള്ള കുനിയിൽ (36), അസ് ലാമി (26) എന്നിവരിൽ നിന്നാണ് കറൻസിപിടികൂടിയത്. ഇന്നലെ രാത്രി ദുബായിലേക്ക് ഗോഎയർ വിമാനത്തിൽ പോകാനെത്തിയ അബ്ദുള്ളയിൽ നിന്ന് 50,000ത്തിന്‍റെയും അസ്‌ലാമിയിൽ നിന്ന് 25,000ത്തിന്‍റെയും യുഎഇ ദിർഹമാണ് പിടികൂടിയത്. സിഐഎസ്എഫ് ചെക്കിംഗ് പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. തുടർന്നു ഇരുവരെയും സിഐഎസ്എഫ് കസ്റ്റംസിന് കൈമാറി. ഇന്ത്യൻ രൂപ പ്രകാരം 13,87,000 രൂപയുമാണ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 5 പേരിൽ നിന്നായി ലക്ഷങ്ങളുടെ വിദേശ കറൻസികളാണ് പിടികൂടിയത്. പോണ്ടിച്ചേരി സ്വദേശി അലവിക്കോയയിൽ നിന്നും പാനൂർ സ്വദേശി റഹൂഫിൽ നിന്നും കൂത്തുപറമ്പ് സ്വദേശി സാലിദ് സെയ്ദിൽ നിന്നുമാണ് വിവിധ രാജ്യങ്ങളുടെ…

Read More

കട്ട റൗഫ് വധം;  പ്രതികൾ കണ്ണൂരിൽ നിന്ന് മുങ്ങി;  പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്

കണ്ണൂർ: കണ്ണൂർ സിറ്റി ആദികടലായിൽ കഴിഞ്ഞദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന അറക്കൻ അബ്ദുൾ റൗഫ് എന്ന കട്ട റൗഫിനെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികൾ കണ്ണൂർ ജില്ല വിട്ടതായി പോലീസ്. പ്രതികൾക്കായുള്ള തെരച്ചിൽ ഇതരജില്ലകളിലേക്ക് വ്യാപിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 30 പേരെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തു. ഇവരിൽ നിന്നും പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, വളപട്ടണം, തളിപ്പറന്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രതികൾക്കായി വ്യാപക റെയ്ഡ് നടന്നു വരികയാണ്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പി.ആർ. സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. റൗഫിന്‍റെ കൂടെ അവസാനമായി യാത്ര ചെയ്ത സുഹൃത്ത് ഫർഹാനെയും പോലീസ് ചോദ്യം ചെയ്തു. മുഖംമൂടി സംഘമാണ് ആക്രമിച്ചതെന്നാണ് ഫർഹാൻ മൊഴി നൽകിയിട്ടുള്ളത്.

Read More

ഇൻകുലാബ് സിന്ദാബാദ്..! വിപ്ലവ മണ്ണിൽ ചെഗുവേരയുടെ മകൾ; അലൈഡ ഗുവേരയ്ക്ക് കണ്ണൂരിൽ സ്വീകരണം

കണ്ണൂർ: രക്തസാക്ഷി ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരക്ക് കണ്ണൂരിൽ സ്വീകരണം നല്കി. വ്യാഴാഴ്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഡോ. അലൈഡ ഗുവേരയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വതന്ത്ര ക്യൂബയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാനായി എത്തുന്ന അലൈഡയുടെ കേരളത്തിലെ ആദ്യ പൊതു പരിപാടിയാണ് കണ്ണൂരിൽ നടക്കുന്നത്. വൈകുന്നേരം നാലിന് കണ്ണൂർ എകെജി സ്ക്വയറിൽ നിന്ന് ഡോ. അലൈഡയെ സ്വീകരിച്ച് സമ്മേളന വേദിയായ ടൗൺ സ്ക്വയറിലേക്ക് ആനയിക്കും. ക്യൂബൻ ഐക്യ ദാർഢ്യസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. എം.എ.ബേബി അധ്യക്ഷത വഹിക്കും. സമത പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കൻ ജീവിതവും സംസ്കാരവും രാഷ്ട്രീയവും സംബന്ധിച്ച 10 പുസ്തകങ്ങളടക്കം 14 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 1959 ജൂലൈ ഒന്നിന് ഇന്ത്യയിലെത്തിയ പിതാവ് ഏർണസ്റ്റോ ചെ ഗുവേരയുടെ സന്ദർശനത്തിന് കൃത്യം…

Read More

തലശേരിയിൽ നിധി തട്ടിപ്പ്! വ്യാജ സ്വർണക്കട്ടികൾ നൽകി കാൽ കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; സംഭവം ഇങ്ങനെ…

തലശേരി: നിധി കിട്ടിയതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണക്കട്ടികൾ നൽകി കാൽ കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. വയനാട് വൈത്തിരി മുട്ടിൽ പുതിയപുരയിൽ ഷാഹിദ് ഷുഹൈലിനെ (49) നെയാണ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, ന്യൂമാഹി എസ്ഐ കെ. രാജേഷ്, എഎസ്ഐ അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. കഴിഞ്ഞ ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം. പഴയങ്ങാടി മാട്ടൂൽ സ്വദേശി സയ്യിദ് ഹൗസിൽ ആറ്റക്കോയ തങ്ങളാണ് തട്ടിപ്പിനിരയായത്. ഷുഹൈൽ തനിക്ക് നിധിയായ ലഭിച്ച ഒരു കോടി രൂപയുടെ സ്വർണപ്പാളികൾ വീട്ടിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും ഇതിനു പരിഹാരം നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ആറ്റക്കോയ തങ്ങളെ ആദ്യം സമീപിച്ചത്. തുടർന്ന് തന്ത്രപൂർവം ആറ്റക്കോയ തങ്ങൾക്കു തന്നെ വ്യാജ സ്വർണക്കട്ടി നൽകി 10 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. സമാനരീതിയിൽ പഴയങ്ങാടി സ്വദേശിയായ ഒരു അധ്യാപകനിൽനിന്ന് ആറു ലക്ഷവും…

Read More

കുരുക്കുകളഴിഞ്ഞു! തലശേരിയിലെ ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ച കേസ്; പ്രതി നടത്തിയത് കുറ്റകരമായ നരഹത്യയെന്ന് റിപ്പോര്‍ട്ട്

തലശേരി: നഗരമധ്യത്തില്‍ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് നാളെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്‌ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്‍ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച കേസിലാണ് സിഐ കെ. സനല്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍ വളയം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. സംഭവം നടന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് കേസന്വേഷണം പൂര്‍ത്തിയാക്കി തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനാ (51) ണ് കേസിലെ പ്രതി. ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ പ്രതി അശ്രദ്ധമായാണ് തോക്കു കൈകാര്യം ചെയ്തതെന്നും പ്രതി കുറ്റകരമായ നരഹത്യയാണ് നടത്തിയിട്ടുള്ളതൈന്നും…

Read More

തേനീച്ചകളുടെ ആക്രമണം! മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിലെ മൂന്നാംനിലയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു

തളിപ്പറമ്പ്(കണ്ണൂർ): തേനീച്ചകളുടെ ആക്രമണത്തെ തുടർന്ന് മാങ്ങാട്ടുപറമ്പ് ഇ.കെ.നായനാര്‍ സ്മാരക ഗവ.അമ്മയും കുഞ്ഞും ആശുപത്രിയിലെ മൂന്നാംനിലയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മൂന്നാംനിലയിലെ വാര്‍ഡിനകത്തേക്ക് തേനീച്ചകള്‍ കൂട്ടത്തോടെ കടന്നുവന്നത്. ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കൂടുകൂട്ടിയ തേനീച്ചകള്‍ എന്തോ കാരണത്താല്‍ വാര്‍ഡിനകത്തേക്ക് കടക്കുകയായിരുന്നു. പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും തേനീച്ചകളുടെ കുത്തേല്‍ക്കാതിരിക്കാന്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ ആശുപത്രി ജീവനക്കാര്‍ രോഗികളെയും കൂട്ടിരിപ്പുകാരേയും ഉടന്‍ രണ്ടാം നിലയിലേക്ക് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയുടെ മൂന്നാംനിലയുടെ മുകളില്‍ നിരവധി തേനീച്ചകള്‍ കൂടുകൂട്ടിയിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നീക്കം ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. ഇപ്പോഴും മൂന്നാം നിലയില്‍ തേനീച്ചകള്‍ ഉള്ളതിനാല്‍ വാര്‍ഡുകള്‍ ഒഴിച്ചിട്ടിരിക്കയാണ്. മാടപ്രാവുകളോ മറ്റ് പക്ഷികളോ തേനീച്ചക്കൂട്ടില്‍ തട്ടിയതായിരിക്കാം കാരണമെന്ന് സംശയിക്കുന്നു.

Read More

ആമസോൺ വാർഷിക വില്പനയുടെ പേരിൽ തട്ടിപ്പ്; വഞ്ചിതരായത് കൂടുതൽ പേർ

ആലക്കോട്(കണ്ണൂർ): ആമസോൺ വാർഷിക വില്പനയുടെ പേരിൽ മലയോരത്ത് നടന്ന ഓൺലൈൻ തട്ടിപ്പിൽ കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതായി വിവരം. സ്വർണവളകൾ, സ്വർണ കോയിൻ എന്നിങ്ങനെ ആളുകൾക്കു ബന്പർ സമ്മാനം ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 600 രൂപ മുതൽ 800 രൂപ വരെ പോസ്റ്റ് ഓഫീസ് മുഖേന അയയ്ക്കാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിനിരയായവർ ഈ തുക പോസ്റ്റ് ഓഫീസിൽ കൊറിയർ ചാർജായി നൽകിയാണ് സാധനം കൈപ്പറ്റിയത്. ആമസോൺ കന്പനിയുടെ പേരിലുള്ള കവറിൽ സ്വർണമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ആഭരണങ്ങളുള്ളത്. ഇവ മുറിച്ചുനോക്കിയാൽ മാത്രമേ സ്വർണമല്ല പിച്ചളയാണെന്ന് വ്യക്തമാകൂ. സമ്മാനം ലഭിച്ച ഒരാൾ മലയോരത്തെ ഒരു ബാങ്കിൽ ഇവ പണയം വയ്ക്കാൻ ചെന്നു. എന്നാൽ വിദഗ്ധ പരിശോധനയിൽ ഇവ സ്വർണമല്ലെന്ന് മനസിലായി. രണ്ടു പവൻ മുതൽ നാലു പവൻ വരെയാണ് ആഭരണങ്ങളുള്ളത്. പ്രമുഖ കന്പനിയായതിനാലും ആമസോണിന്‍റെ പേരിലായതിനാലും കൂടുതൽ പേർ തട്ടിപ്പിനിരയായി.…

Read More

കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയുടെ മകൾ! ഡോ. അലൈഡ ഗുവേരയ്ക്ക് ഒന്നിന് കണ്ണൂരിൽ സ്വീകരണം

കണ്ണൂർ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര ഓഗസ്റ്റ് ഒന്നിന് കണ്ണൂരിൽ എത്തും. സ്വതന്ത്ര ക്യൂബയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്ന അലൈഡയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടിയാണിതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് രാവിലെ 7.45 ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തുന്ന ഡോ. അലൈഡയ്ക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വരവേല്പ് നൽകും. വൈകുന്നേരം നാലിന് കണ്ണൂർ എകെജി സ്ക്വയറിൽനിന്ന് ഡോ. അലൈഡയെ സ്വീകരിച്ച് സമ്മേളനവേദിയായ ടൗൺ സ്ക്വയറിലേക്ക് ആനയിക്കും. ഉച്ചകഴിഞ്ഞു മൂന്നുമുതൽ ടൗൺ സ്ക്വയറിലെ വേദിയിൽ ചെഗുവേരയെക്കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചുതുടങ്ങും. 1959 ജൂലൈ ഒന്നിന് ഇന്ത്യയിലെത്തിയ ഏണസ്റ്റോ ചെഗുവേരയുടെ സന്ദർശനത്തിന് കൃത്യം 60 വർഷം തികയുമ്പോഴാണ് മകൾ അലൈഡയുടെ സന്ദർശനം. ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. എം.എ.ബേബി അധ്യക്ഷത…

Read More

ഈട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷാവേലിയില്ല! പേടിക്കാതെ പിന്നെ…

തളിപ്പറമ്പ്: ഒരു സുരക്ഷയുമില്ലാതെ റോഡരികില്‍ സ്ഥാപിച്ച വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ ഭീതി പരത്തുന്നു. വേളിപ്പാറ കുറുമാത്തൂര്‍ ആയുര്‍വേദ വൈദ്യശാല റോഡിലാണ് സര്‍ സയ്യിദ് കോളജ് മതിലിനോട് ചേര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളും പ്രായമായവരും ഉള്‍പ്പെടെ നിരവധിപേര്‍ കാല്‍നടയായും ഇരുചക്രവാഹനങ്ങളിലും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുമ്പോള്‍ തന്നെ അപകടസാധ്യത നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ സുരക്ഷാവേലി സ്ഥാപിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും യാതൊന്നും തന്നെ നടന്നില്ല. അടിയന്തിരമായി ട്രാന്‍സ്‌ഫോര്‍മറിനു സുരക്ഷാവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Read More

കുഞ്ഞിമംഗലത്ത്്് ക്ഷേത്രഭണ്ഡാരം തകര്‍ത്ത സംഭവം! പ്രതികളെപറ്റി സൂചന, അന്വേഷണം അവസാനഘട്ടത്തില്‍

പയ്യന്നൂര്‍:ദേവസ്വം ബോര്‍ഡ്് ഏറ്റെടുക്കാനിരിക്കേ കുഞ്ഞിമംഗലം തെക്കുമ്പാട് അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തില്‍ അക്രമവും കവര്‍ച്ചയും നടത്തിയ സംഭവത്തിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍.തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്്‌നകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ സിഐ ധനഞ്ജയബാബുവിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അന്വേഷണമാണ് അവസാന ഘട്ടത്തിലെത്തിയത്.ക്ഷേത്രവുമായി മുന്‍കാലങ്ങളില്‍ ബന്ധമുണ്ടായിരുന്ന ചിലരിലേക്ക് അന്വേഷണമെത്തുന്നതായാണ് സൂചന. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരവും പുറത്തെ കെടാവിളക്കിന് മുന്നിലെ ഭണ്ഡാരവും സമീപത്തെ ആര്യഭൂതത്തിന്റെ കോവിലിന് മുന്നിലെ ഭണ്ഡാരവും തകര്‍ത്ത് പണം അപഹരിച്ചിരുന്നത്. സംഭവ ദിവസം സ്ഥലത്തെത്തിയ വിരലടയാള വിദഗ്ദര്‍ സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയ വിരലടയാളങ്ങള്‍ക്ക്് അന്വേഷണ ഉദ്യോഗസ്ഥരുടെ ശേഖരത്തിലുള്ള വിരലടയാളങ്ങളുമായി ബന്ധമില്ലായിരുന്നു. ഇതേ തുടര്‍ന്ന് കവര്‍ച്ചക്കും അക്രമത്തിനും പിന്നില്‍ സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി മറ്റു ചിലരുടെ വിരലടയാളങ്ങള്‍കൂടി ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും അത്തരം ആളുകള്‍…

Read More