സുധാകരനെതിരേയുള്ള വിജിലൻസ് കേസ്; അ ന്വേഷണം കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവിലേക്കും

കണ്ണൂർ: സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ വിജിലൻസ് നടത്തുന്ന അന്വേഷണം കണ്ണൂരിലെ ചില കോൺഗ്രസ് നേതാക്കളിലേക്കും. കണ്ണൂർ കോൺഗ്രസിലെ ഒരു പ്രമുഖനും ഒരു വ്യവസായിയും വിജിലൻസിന്‍റെ അന്വേഷണ പരിധിയിലാണെന്നാണ് സൂചന. സംശയത്തിന്‍റെ നിഴലിലുള്ള ഒരാൾ തളിപ്പറന്പിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ സാന്പത്തിക സ്രോതസുൾപ്പെടെയുള്ളത് അന്വേഷണ പരിധിയിൽ വരും.അന്തരിച്ച ഒരു നേതാവിൽനിന്നു പണം വാങ്ങി തിരിച്ചു നൽകാതെ കളിപ്പിച്ചതായും ഇയാൾക്കെതിരേ നേരത്തെ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു. നേരത്തെ കെ. സുധാകരനുമായി ഇടയുകയും പിന്നീട് ഒരു സംസ്ഥാന നേതാവിന്‍റെ ഇടപെടലിലൂടെ വീണ്ടും സുധാകരനുമായി അടുക്കുകയും ചെയ്തയാളും അന്വേഷണ പരിധിയിലാണ്. കെ. കരുണാകരന്‍റെ സ്മരണയ്ക്കായി വാങ്ങാനായി ട്രസ്റ്റ് രൂപീകരിച്ച് സ്വരൂപിച്ച പണം ഇവരാണ് കൈകാര്യം ചെയ്തതെന്നാണ് വിജിലൻസിന് ലഭിച്ച വിവരമെന്നു പറയുന്നു.

Read More

കണ്ണൂരിലെ ജ്വല്ലറിയിൽനിന്നു കോടികൾ തട്ടിയ  അക്കൗണ്ടന്‍റ് സിന്ധു മുങ്ങി; മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂർ: ജ്വല്ലറിയിൽ നിന്ന് 7.5 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ സംഭവത്തിൽ ഒളിവിൽ പോയ ചീഫ് അക്കൗണ്ടിന്‍റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൃഷ്ണ ജ്വൽസ് മാനേജിംഗ് പാർട്ണർ സി.വി. രവീന്ദ്രനാഥിന്‍റെ പരാതിയിൽ ചീഫ് അക്കൗണ്ട‌ന്‍റായിരുന്ന ചിറക്കൽ കടലായി സ്വദേശി കെ. സിന്ധുവിനെതിരേയാണ് പോലീസ് കേസെടുത്തത്. 2004 മുതൽ ജ്വല്ലറയിൽ ജോലി ചെയ്തു വന്ന സിന്ധു ജ്വല്ലറിയുടെ അക്കൗണ്ടിൽ നിന്നും 7,55,30,644 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. സിന്ധു പണം നിക്ഷേപിച്ചത് സ്വന്തം അക്കൗണ്ടിലും ബന്ധുക്കളുടെ അക്കൗണ്ടുകളിലുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഹോദരനുമായുള്ള ജോയിന്‍റ് അക്കൗണ്ടിലും പണം നിക്ഷേപിച്ചിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുക്കും. കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് പണം തട്ടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി…

Read More

കണ്ണൂർ മേയർ സ്ഥാനം; മഞ്ഞുരുകി,  ലീഗ്-കോൺഗ്രസ് തർക്കത്തിന് താത്കാലിക ശമനം

കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നട‌ത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി.തിരുവനന്തപുരത്തെത്തിയാൽ ഉടൻ ഇതുസംബന്ധിച്ച ഫോർമുല കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്‍റെ ഉറപ്പിലാണ് മുസ്‌ലിം ലീഗ് കടുത്ത നിലപാടുകളിൽ നിന്നും അയഞ്ഞത്. ഇതോടെ കോർപറേഷനുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ ബഹിഷ്കരണം, കോർപറേഷനിൽ സ്വതന്ത്ര നിലപാട് എന്നീ കാര്യങ്ങൾ ലീഗ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ വി.ഡി. സതീശൻ പങ്കെടുത്ത കോർപറേഷന്‍റെ തിളക്കം പരിപാടിയിലും ലീഗ് പങ്കെടുത്തു. ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഇരുവരുമായി ചർച്ച നടത്തിയത്. കോർപറേഷനിൽ…

Read More

നേർച്ച നടത്താൻ താടി വളർത്തണമെന്ന പോലീസുകാരന്‍റെ അപേക്ഷ തള്ളി

കണ്ണൂർ: നേർച്ച നടത്തുവാൻ താടി വളർത്തണമെന്ന പോലീസുകാരന്‍റെ അപേക്ഷ തള്ളി. മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ പോലീസുകാരനാണ് കമാൻഡന്‍റ് വിഷ്ണു പ്രദീപിന് അപേക്ഷ നൽകിയത്. നിലവിൽ ശബരിമലയ്ക്ക് പോകുവാൻ മാത്രമാണ് താടി വളർത്താൻ അനുവാദമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.

Read More

വനിതാ കളക്ഷന്‍ ഏജന്‍റിനുനേരേപീഡനശ്രമം; വ്യാപാരി നേതാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

പയ്യന്നൂര്‍: കളക്ഷന്‍ ഏജന്‍റായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വ്യാപാരി നേതാവിനെ സിപിഎം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുമായ അനൂപ് കിഴക്കേവീട്ടിലിനെതിരേയാണ് നടപടി. സംഭവത്തില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പെരുമ്പയില്‍ ഉള്ള അനൂപിന്‍റെ സ്ഥാപനത്തില്‍ ഡെയ്‌ലി ഡെപ്പോസിറ്റ് കളക്ഷന് എത്തിയ കളക്ഷന്‍ ഏജന്‍റിനെ കടന്നുപിടിക്കുകയായിരുന്നുവത്രെ. കുതറിമാറി ഓടിരക്ഷപ്പെട്ട യുവതി ബാങ്ക് സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടറി പാര്‍ട്ടിക്ക് പരാതി കൈമാറിയതിനെ തുടര്‍ന്നാണ് സിപിഎം അംഗമായ അനൂപിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Read More

സ്വാദ് അറിയും മുമ്പേ… പട്ടി കടിച്ചുകൊന്ന പുള്ളിമാനെ ഇറച്ചിയാക്കി പാകം ചെയ്തു: മൂന്നുപേർ അറസ്റ്റിൽ

പഴയന്നൂർ: എളനാട് പട്ടി കടിച്ചുകൊന്ന പുള്ളിമാനിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വീതംവച്ച് പാകം ചെയ്തതിന് തീരുമണിയിൽ മൂന്നുപേർ അറസ്റ്റിൽ. തിരുമണി കോളനിയിൽ ജിതിൻ (24), തിരുമണി വേലായിത്തിങ്കൽ വീട്ടിൽ അശോകൻ (48), തിരുമണി വട്ടപ്പറമ്പിൽ വീട്ടിൽ ലൈജു (35) എന്നിവരാണു പിടിയിലായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More

മുടി വെട്ടാനെത്തിയ കുട്ടിക്ക് പീഡനം; അതിഥിതൊഴിലാളിയായ ബാർബർ അറസ്റ്റിൽ

കൂത്തുപറമ്പ്: അഞ്ചരക്കണ്ടി വണ്ണാന്‍റെമെട്ടയിൽ ബാർബർ ഷോപ്പിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഇൻജാർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബാർബർ ഷോപ്പിൽ മുടി വെട്ടാനായി എത്തിയ പന്ത്രണ്ടുകാരനെ ഷോപ്പിലെ ജീവനക്കാരനായ ഇൻജാർ ഉപദ്രവിച്ചെന്നാണ് പരാതി. പരാതി പ്രകാരം പിണറായി എസ്ഐ ബാവിഷ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Read More

എട്ടാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കുതറി ഓടിയതിനാൽ രക്ഷപ്പെട്ടു; രണ്ടംഗസംഘം എത്തിയത് ഓട്ടോയിൽ

പഴയങ്ങാടി: മാട്ടൂൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ രണ്ടംഗസംഘം വിദ്യാർഥിയെ കയറ്റിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായത്. വിദ്യാർഥി ബഹളം വച്ച് കുതറി ഓടുകയായിരുന്നു. വിദ്യാർഥിയുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ സാധിച്ചില്ല. പ്രതികളെ കണ്ടെത്തി നിയമപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് പഴയങ്ങാടി പോലീസിൽ പരാതി നൽകി. സിഐ സന്തോഷ് കുമാർ, എസ്ഐ രൂപ മധുസൂധനൻ എന്നിവർ കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.സ്കൂളും പരിസരവും സന്ദർശിച്ച പോലിസ് സംഘം സമീപമുള്ള സിസി ടിവികൾ പരിശോധിച്ച് ചില സൂചനകൾ ലഭിച്ചതായി പറഞ്ഞു.

Read More

അശ്ലീലവും സ്ത്രീവിരുദ്ധതയും, “തൊപ്പി’ക്കെതിരേ ഡിജിപിക്കു പരാതി; കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് അധ്യാപകർ

കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായ “തൊപ്പി’ യൂ ട്യൂബർക്കെതിരേ ഡിജിപിക്ക് പരാതി. ഡിജിപിയുടെ നിർദേശപ്രകാരം യൂ ട്യൂബർക്കെതിരേ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ അന്വേഷണം ആരംഭിച്ചു. യൂ ട്യൂബറായ കല്യാശേരി മാങ്ങാട് പള്ളി മുഹമ്മദ് നിഹാദിനെതിരേയാണ് പരാതി ലഭിച്ചിരിക്കുന്നത്. നിഹാദിന്‍റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായാണ് പരാതി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യൂ ട്യൂബറാണ് “തൊപ്പി’. ആറുലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിനിടെ തൊപ്പിയുടെ വീഡിയോ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നു കാണിച്ച് അധ്യാപകർ രംഗത്തുവന്നിരുന്നു. പെൺകുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, അശ്ലീലം നിറഞ്ഞ വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതാണ് തൊപ്പിയുടെ വീഡിയോയെന്ന് അധ്യാപകർ പറയുന്നു. “തൊപ്പി’ യുടെ വീഡിയോയെക്കുറിച്ച് സോഷ്യൽ…

Read More

വിദ്യയുടേത് അറസ്റ്റ് നാടകം; ആർഷോയെ ചോദ്യംചെയ്താല്‍ നിഖിലിനെ കണ്ടെത്താമെന്ന് ചെന്നിത്തല

കാസര്‍ഗോഡ്: വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്തത് തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയ ശേഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ നിഖിലിനും അതിനുള്ള സമയം നല്‍കുകയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ ചോദ്യംചെയ്താല്‍ നിഖിലിന്‍റെ ഒളിത്താവളം എവിടെയാണെന്നറിയാമെന്നും ചെന്നിത്തല കാസര്‍ഗോഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ വിദ്യയെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്‍റെ ഒത്താശയോടെയുള്ള നാടകത്തിന്‍റെ ഭാഗമാണ്. കേസ് അട്ടിമറിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കഴിഞ്ഞു. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ആലപ്പുഴയിലെ സിപിഎം നേതാവ് ബാബുജാനാണ്. ഇതിന്‍റെയെല്ലാം തെളിവുകള്‍ ഇല്ലാതാക്കിയതിനുശേഷം മാത്രമേ നിഖിലിനെ പുറത്തുകൊണ്ടുവരികയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

Read More