ബാറിനുള്ളിൽ വൃദ്ധന് ജീവനക്കാരുടെ ക്രൂരമർദനം; ചോദ്യം ചെയ്ത യുവാക്കളെ കമ്പിവടിക്ക് അടിച്ച് വീഴ്ത്തി; നാല് ജീവനക്കാർ അറസ്റ്റിൽ

ഉദയംപേരൂർ: ബാർ ജീവനക്കാരുടെ ആക്രമണത്തിൽ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തൃപ്പൂണിത്തുറ വാലുമ്മേൽ ഉഷസ് വീട്ടിൽ മുകേഷ് (21), മേക്കര വാലുമ്മേൽ സൂര്യരാജ് (22) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലയിൽ രക്തസ്രാവമുണ്ടായ മുകേഷിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി മാറ്റി. യുവാക്കളുടെ പുറത്ത് കമ്പിവടിക്ക് അടിയേറ്റ പാടുകളുണ്ട്.ഉദയംപേരൂരിലെ ഏകചക്ര ബാറിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ബാറിൽ പ്രായമായ വ്യക്തിയെ ജീവനക്കാർ ഉപദ്രവിക്കുന്നത് കണ്ട് ചോദ്യംചെയ്തപ്പോഴായിരുന്നു മർദനമെന്നും പറയുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ നാലു ബാർ ജീവനക്കാരെ ഉദയംപേരൂർ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Read More

യാതൊരുവിധ ബാരിക്കേഡുമില്ലാതെ പാലം പണി! അന്ധകാരത്തോട്ടിൽ യുവാക്കൾ ബൈക്കുമായി വീണു; സംഭവം ഇന്ന് പുലര്‍ച്ചെ…

തൃപ്പൂണിത്തുറ: യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാർക്കറ്റ് റോഡിലെ അന്ധകാരത്തോട്ടിൽ പാലം പണി നടക്കുന്ന ഭാഗത്ത് വീണു. യാതൊരുവിധ ബാരിക്കേഡുമില്ലാതെ പണി നടത്തിയിരുന്ന പാലത്തിന്‍റെ തെക്കുഭാഗത്താണ് യുവാക്കൾ വീണത്. എരൂർ വടക്കേ വൈമീതി സ്വദേശികളായ വാലത്ത് മാധവന്‍റെ മകൻ വിഷ്ണു, സുഹൃത്ത് ആദർശ് എന്നിവരാണ് ബൈക്കുമായി തോട്ടിൽ വീണത്. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നു തൃപ്പൂണിത്തുറയിലേക്ക് വരികയായിരുന്നു ഇവർ. സമീപത്തെ കടയിൽ ഉറങ്ങിയിരുന്നവരാണ് ശബ്ദം കേട്ട് അപകടസ്ഥലത്തേയ്ക്ക് എത്തിയത്. ഇവർ പോലീസിൽ വിവരമറിയിച്ചതിനെതുടർന്ന് യുവാക്കളെ രണ്ട് ആംബുലൻസുകളിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആദർശിന്‍റെ നട്ടെല്ലിന് പരുക്കുണ്ട്. വീതി കുറഞ്ഞ പാലത്തിന് വീതി കൂട്ടാനായി പഴയപാലം പൊളിച്ച് പുതിയ പാലം മേയ് 31 നകം തീർക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പണികൾ മെല്ലെപ്പോക്കായതോടെ പാലം പണി നീളുകയായിരുന്നു. ഉദയംപേരൂർ, കുരീക്കാട് ഭാഗത്തുനിന്നു തൃപ്പൂണിത്തുറയ്ക്ക് വരുന്നവർ…

Read More

പിന്നില്‍ ആ പതിനഞ്ചുകാരന്‍ തന്നെയോ ? പള്ളിപ്പുറത്ത് അലക്കിയിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അപ്രത്യക്ഷമാകുന്നു

ചെറായി: സ്ത്രീകളുടെ അടിവസ്ത്രം അലക്കി വിരിച്ചിട്ടാല്‍ കാണാതെ പോകുന്നു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കോണ്‍വന്‍റ് കിഴക്ക് ഭാഗത്തുള്ള വീടുകളില്‍ രാവിലെ വസ്ത്രം അലക്കി വിരിച്ച് കഴിഞ്ഞ് ഇവ ഉണങ്ങുന്ന നേരം തിരിച്ചെടുക്കാന്‍ ചെല്ലുമ്പോഴാണ് പലയിടത്തും സ്ത്രീകളുടെ അടിവസ്ത്രം മാത്രം കാണാതാകുന്നത്. സംഭവം പതിവായപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ഈ അടുത്ത് ഒരു പതിനഞ്ചുകാരനെ പിടികൂടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരിസങ്ങളില്‍ തന്നെയുള്ള കുട്ടി സാമൂഹ്യ വിരുദ്ധരാണ് ഇതിന്‍റെ പിന്നിലെന്നാണ് സൂചന.ഇതേ തുടര്‍ന്ന് പ്രാദേശിക വാസികള്‍ മുനമ്പം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .

Read More

പത്താമത് മണപ്പുറം മിസ്‌ ക്വീന്‍ കേരള മത്സരം! സെറീന ആന്‍ ജോണ്‍സന്‍ മണപ്പുറം മിസ്‌ ക്വീന്‍ കേരള

കൊച്ചി: മരട് ലെ മെറിഡിയനില്‍ നടന്ന പത്താമത് മണപ്പുറം മിസ്‌ ക്വീന്‍ കേരള മത്സരത്തില്‍ സെറീന ആന്‍ ജോണ്‍സന്‍ മിസ് ക്വീന്‍ കേരള 2022 കിരീടം സ്വന്തമാക്കി. ഗൗരി നായര്‍ ഫസ്റ്റ് റണ്ണറപ്പും, സി.എസ്. ധനശ്രീ സെക്കന്‍ഡ് റണ്ണറപ്പുമായി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ വിജയികളെ കിരീടം അണിയിച്ചു. പെഗാസസ് ചെയര്‍മാന്‍ അജിത്ര വി. പെഗാസസ്, പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെബിത അജിത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നടിയും മോഡലുമായ അര്‍ച്ചന രവി, മോഡലായ നികിത തോമസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്‌കര്‍, നടന്‍ ഷിജു റഷീദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Read More

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാതിലടച്ചു കുറ്റിയിട്ടു; വയോധിക പിൻവാതിലിലൂടെ ഓടി; യുവാവ് പിടിയിൽ

ഉദയംപേരൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. കണ്ടനാട് ഇടയത്ത് മുകളിൽ ഇളയിടത്ത്കുടി സൈജു (39) വിനെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഉദയംപേരൂർ കണ്ടനാട് ഭാഗത്തെ 66 വയസ് പ്രായമുള്ള സ്ത്രീയുടെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്. ഞായറാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം. കാറിൽ വയോധികയുടെ വീടിനു സമീപത്തെത്തിയ പ്രതി വീടിന്‍റെ മുൻവാതിലിലൂടെ വീടിനുള്ളിൽ കയറി വാതിലടച്ചു കുറ്റിയിടുകയായിരുന്നു. വയോധിക പിൻവാതിലിലൂടെ ഓടി അടുത്ത വീട്ടിൽ അഭയം തേടി. നാട്ടുകാരെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. ഇയാൾക്കെതിരേ വീട് കയറി ആക്രമിച്ചതിനും അനധികൃത മദ്യം സൂക്ഷിച്ച കാര്യം പോലീസിലറിയിച്ചെന്നാരോപിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തിയതിനും ഉദയംപേരൂർ പോലീസിലും 60 കുപ്പി അനധികൃത വിദേശമദ്യം സൂക്ഷിച്ചതിന് പിറവം പോലീസിലും കേസുണ്ട്.പ്രതിയെ ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ബാബു എൻ. ആർ, രാജേഷ്,…

Read More

സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ പഞ്ചാബി ദമ്പതികൾക്ക് കൂത്താട്ടുകുളത്ത് സ്വീകരണം; കേരളം ഏറെ ആകർഷിച്ചെന്ന് ദമ്പതികൾ

കൂത്താട്ടുകുളം: സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ പഞ്ചാബ് സ്വദേശികളായ ദന്പതികൾക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. കിംഗ് ആൻഡ് ക്വീൻ വ്ളോഗിംഗ് ജോഡികളായ അമരീത്പാൽ സിംഗും, ഭാര്യ അമൻ കൗറുമാണ് കാഷ്മീരിലേക്കുള്ള യാത്രയ്ക്കിടയിൽ കൂത്താട്ടുകുളത്തെത്തിയത്. രണ്ട് വർഷത്തിനിടെ ഇന്ത്യ ചുറ്റി കാണുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിൽ പഞ്ചാബിൽ നിന്ന് ആരംഭിച്ച യാത്ര ആറു സംസ്ഥാനങ്ങൾ പിന്നിട്ടാണ് കേരളത്തിലെത്തിയത്. ഇന്നലെ ഉച്ചയോടെ കൂത്താട്ടുകുളത്തെത്തിയ ദന്പതികൾക്ക് സൈക്ലിംഗ് ക്ലബ് ഭാരവാഹികൾ സ്വീകരണം നൽകി. സൈക്കിൾ ക്ലബ് അംഗമായ എൻ. വിനോദ് ഇരുവരെയും മാലയിട്ട് സ്വീകരിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് കേരളത്തിൽ എത്തിയ ദന്പതികൾ ഏറെ സന്തോഷത്തിലാണ്. കേരളത്തിലെ പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയും ഗ്രാമീണ റോഡുകളും മലകളും ഏറെ ആകർഷിച്ചതായി ഇവർ പറഞ്ഞു. കേരളത്തിൽ എത്തിയിട്ട് ഇന്നലെ 15 ദിവസം പിന്നിട്ടു. കേരളത്തിൽ ഒരുപാട് സുഹൃത്തുക്കൾ…

Read More

നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സിനിമാ സാങ്കേതിക പ്രവർത്തകനായ യുവാവ് പിടിയിൽ

ആലുവ: വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് പിടിയിലായി. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ ഗഫാർ അഹമ്മദി(30)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്മാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സിനിമയിലെ എക്സ്ട്രാ നടിയായ യുവതിയെ സാങ്കേതിക പ്രവർത്തകനായ ഗഫാർ സിനിമാ ലൊക്കേഷനിൽ വച്ചാണ് പരിചയപ്പെട്ടത്. ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Read More

പ്രായം 108 ആയെങ്കിലും  വോട്ടെന്നു കേട്ടാല്‍ ആസിയ ഉമ്മയ്ക്ക് ഇപ്പോഴും ആവേശമാണ്

കൊച്ചി: വയസ് 108 ആയെങ്കിലും വോട്ടെന്നു കേട്ടാല്‍ ആവേശമാണ് ഇപ്പോഴും ആസിയ ഉമ്മയ്ക്ക്. പതിനാലാം വയസില്‍ വിവാഹിതയായ അവര്‍ പ്രായപൂര്‍ത്തിയായതു മുതല്‍ ഇന്നേവരെ ഒരു തെരഞ്ഞെടുപ്പിലും വോട്ട് മുടക്കിയിട്ടില്ല. മക്കളായ യൂസഫിനും സലീമിനുമൊപ്പമെത്തി ഇന്നലെ ഉപതെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. തൃക്കാക്കര മണ്ഡലത്തിലെ 100 കഴിഞ്ഞ 22 വോട്ടര്‍മാരില്‍ ഒരാളാണ് പടമുകള്‍ കുന്നുംപുറം നെയ്‌തേലിയില്‍ പരേതനായ അഹമ്മദിന്‍റെ ഭാര്യ ആസിയ. കാറില്‍ ബൂത്തിനു മുന്നിലെത്തിയ ആസിയ ഊന്നുവടിയുടെ സഹായത്തോടെ വോട്ടു രേഖപ്പെടുത്താന്‍ തനിയെ നടന്നുനീങ്ങുകയായിരുന്നു. വോട്ടുചെയ്തശേഷം ക്ഷീണം തോന്നിയ അവരെ കസേരയിലിരുത്തി കാറിലെത്തിച്ചു. എഴുപതാം വയസില്‍ ബാപ്പ മരിക്കുംവരെ അദ്ദേഹത്തോടൊപ്പമായിരുന്നു ഉമ്മ വോട്ടു ചെയ്യാന്‍ പോയിരുന്നതെന്ന് മകന്‍ യൂസഫ് പറഞ്ഞു. ഓരോ കാലത്തേയും വോട്ടിംഗ് രീതികള്‍ ഇന്നും ആസിയയുടെ ഓര്‍മയിലുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് കളര്‍ ബോക്‌സ് സംവിധാനത്തിലൂടെ വോട്ട് ചെയ്ത ആസിയ പിന്നീട് വോട്ടിംഗ് യന്ത്രത്തിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി.…

Read More

ജോസഫ് കുഞ്ഞ് എന്ന് നാട്ടുകാർ വിളിക്കുന്ന പോത്താനിക്കാട് കൂറ്റപ്പിള്ളിൽ ജോസഫ് ! ആരാലും അറിയപ്പെടാതെ ഒരു വലിയ മനുഷ്യൻ

സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അമൃത വർഷമായി മാറിയ ജീവിതത്തിന്‍റെ ഉടമയാണ് ജോസഫ് കുഞ്ഞ് എന്ന് നാട്ടുകാർ വിളിക്കുന്ന പോത്താനിക്കാട് കൂറ്റപ്പിള്ളിൽ ജോസഫ്. അനേകർക്ക് കാരുണ്യത്തിന്‍റെ തൂവൽ സ്പർശമായി തീർന്ന ജീവിതമാണ് ഇദ്ദേഹത്തിന്‍റേത്. നിർധന യുവതികളുടെ വിവാഹം, ഭവനരഹിതർക്ക് പാർപ്പിടം, ശാലോം പാലീയേറ്റീവ് കെയർ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ചരിത്രാധ്യാപകനും പ്രവാസിയുമായിരുന്ന ഇദ്ദേഹം മനുഷ്യമനസിൽ അംഗീകാരത്തിന്‍റെ നേടി. പോത്താനിക്കാട് ബസ് സ്റ്റാന്‍ഡിലുള്ള ബസ് ഷെൽട്ടർ, സെന്‍റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കന്പ്യൂട്ടർ ലാബ് വികസനം, അമൃത മെഡിക്കൽ കോളജുമായി ചേർന്നുള്ള കാൻസർ ബോധവൽക്കരണ ക്യാന്പ് എന്നിങ്ങനെ കെ.ജെ.ജോസഫിന്‍റെ കരസ്പർശമുണ്ടാകാത്ത മേഖലകൾ ചുരുക്കം. ആയങ്കര സെന്‍റ് ജോർജ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ചെന്നൈ, എറണാകുളം മഹാരാജാസ് എന്നീ കോളജുകളിൽനിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതം കൂടുതലും വിദേശത്തായിരുന്നു. അശരണർക്ക് കൈത്താങ്ങായി സേവനത്തിന്‍റെ പാതയിൽ വിദ്യാർത്ഥികളെ…

Read More

വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ വ്യാജവീഡിയോ നിര്‍മിച്ച് അതിനു പിന്നാലെ കറങ്ങുന്നെന്ന് വി.ഡി. സതീശൻ

വി.ഡി. സതീശന്‍കൊച്ചി: തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വന്തമായി വ്യാജ വീഡിയോ നിര്‍മിച്ച് അതിന്‍റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തൃക്കാക്കര അതിനു ചുറ്റും കറങ്ങുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അവര്‍ മാത്രമാണ് ആ വീഡിയോയ്ക്ക് ചുറ്റും കറങ്ങുന്നത്. അപ്‌ലോഡ് ചെയ്തവരെയാണ് അറസ്റ്റു ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാകും. പ്രചരിപ്പിച്ച ഒരു ബിജെപിക്കാരന്‍ പോലും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ മൂന്നുപേരില്‍ രണ്ടുപേരും സിപിഎമ്മുകാരാണെന്നും സതീശന്‍ പത്രപ്രതിനിധികളോടു പറഞ്ഞു. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് അറിയപ്പെടുന്ന സിപിഎം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രിയും ശിവദാസനും സിപിഎമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. പത്രസമ്മേളനങ്ങളില്‍ പറഞ്ഞതിന്‍റെ പോലും വ്യാജനിര്‍മിതി ഉണ്ടാക്കിയാണ് സിപിഎം സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. നിരന്തരമായ വ്യാജ വീഡിയോകളും വ്യാജ നിര്‍മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് സിപിഎമ്മാണ്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും…

Read More