ശിവശങ്കറിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ നോട്ടമിട്ട്കേന്ദ്ര അന്വേഷണ ഏജൻസികൾ

ജോണ്‍സണ്‍ വേങ്ങത്തടംകൊച്ചി: സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതോടെ അന്വേഷണം ശക്തമാക്കിയ എന്‍ഫോഴ്സമെന്‍റ് ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ നോട്ടം കേരളത്തിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നു. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെയാണ് ഇവരിലേക്ക് അന്വേഷണം നീളുമെന്നറിയുന്നത്. ഇതില്‍ ഐഎഎസ് ഉദ്യോഗസ്ഥരും വിരമിച്ചവരും ഉള്‍പ്പെടും. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതികളില്‍ ഇടപെട്ട ഉദ്യോഗസ്ഥരായ ഏതാനും പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടിരിക്കുന്നത്. അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സ്വാധീനത്തിലോ മറ്റു രാഷ്ട്രീയ സ്വാധീനത്തിലോ ഇടപെട്ട ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് പ്രത്യക്ഷത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും സിബിഐ ഉള്‍പ്പെടെയുള്ളവരും വരുംദിവസങ്ങളിൽ രംഗത്ത് വന്നേക്കാം. ലൈഫ് മിഷനില്‍ സിബിഐ പ്രത്യക്ഷത്തില്‍ ഇടപെട്ടുകഴിഞ്ഞുവെങ്കിലും കോടതിതിയുടെ വിലക്ക് അന്വേഷണത്തിന്‍റെ വേഗത കുറച്ചിട്ടുണ്ട്. എം. ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ…

Read More

ഇന്ത്യൻ മാർക്കറ്റിൽ 159 ലക്ഷം രൂപ വില വരുന്ന സ്വർണവുമായി മൂന്ന് പേർ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച മൂന്നു കിലോഗ്രാം സ്വർണം ഇന്നു പുലർച്ചെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ഇതിന് ഇന്ത്യൻ മാർക്കറ്റിൽ 159 ലക്ഷം രൂപ വില വരും. മൂന്നു യാത്രക്കാരിൽനിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് മൂന്ന് യാത്രക്കാരും സ്വർണം കടത്താൻ ശ്രമിച്ചത്. യാത്രക്കാർ ദുബായിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയവരാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർ ഏഷ്യ എയർലൈൻസ്, എയർ അറ്യേബ്യ എയർലൈൻസ്, എമറേറ്റ്സ് എയർലൈൻസ് എന്നീ വിമാനങ്ങളിലാണ് പിടിയിലായ മൂന്നു യാത്രക്കാരും ദുബായിൽനിന്നും നെടുന്പാശേരിയിലെത്തിയത്. കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതിനാൽ യാത്രാക്കാരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 26 മുതലുള്ള നാല് ദിവസങ്ങളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 12.5 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ ഇന്‍റലിജൻസ്…

Read More

ബിനീഷിനു നിരവധി ബിനാമികള്‍; സ്വര്‍ണക്കടത്തിലും പങ്കെന്ന് സൂചന

കൊച്ചി: ബംഗളൂരു ലഹരിക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്ത, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്കു സ്വര്‍ണക്കടത്തിലും പങ്കുണ്ടെന്ന സംശയത്തിൽ എൻഫോഴ്സമെന്‍റ് റിപ്പോർട്ട്. പങ്കാളിത്തംസ്വര്‍ണക്കടത്ത് കേസ് പ്രതി അബ്ദുൾ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാര പങ്കാളിയുമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് വ്യക്തമാക്കുന്നത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. കമ്പനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തില്‍ പരിശോധിക്കും. ബിനീഷിന്‍റെ സാമ്പത്തിക ഉറവിടം അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്‍റിനു ബാങ്കിലെ രേഖകളും നിലവില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളും തമ്മില്‍ ഒത്തു പോകുന്നില്ലെന്ന അഭിപ്രായമാണ്. ‌ വെളുപ്പിക്കൽകേരളത്തിലെ ബാങ്കുകളില്‍നിന്നടക്കം ആവശ്യപ്പെട്ട രേഖകള്‍ ഈയാഴ്ച കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇഡി. കൊച്ചിയിലെ റിയാന്‍ഹ ഇവന്‍റ് മാനേജ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരുവിലെ യൗഷ്…

Read More

ഏഴാമനേയും കണ്ടെത്തി ; ലൈഫ് മിഷന് കമ്മീഷനായി കിട്ടിയ ഐ ഫോണ്‍ വാങ്ങിയ ഏഴു പേരെയും കണ്ടെത്തി

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദ ഐ ഫോണുകളെ സംബന്ധിച്ച ദുരൂഹതയ്ക്ക് അന്ത്യമായി. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുലേറ്റിലേക്കായി സ്വപ്ന സുരേഷിനു വാങ്ങി നല്‍കിയ ഏഴ് ഐഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഫോണ്‍ സന്തോഷ് ഈപ്പന്‍റെ കൈവശമുണ്ട്. എം. ശിവശങ്കര്‍, പരസ്യ കമ്പനി ഉടമ പ്രവീണ്‍ രാജ്, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭശര്‍മ, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് ഫോൺ കിട്ടിയ അഞ്ചു പേര്‍. അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ടു ഫോണുകള്‍ ഉപയോഗിക്കുന്നത്.

Read More

കോവിഡ് വ്യാപിക്കുന്നു, കൂട്ടത്തോടെ തിരിച്ചെത്തി അതിഥിത്തൊഴിലാളികൾ

ആലുവ: ഇതര സംസ്ഥന തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് ആലുവയെ വീണ്ടും കോവിഡ് രോഗ വ്യാപന ഭീതിയിലാക്കുന്നു. റിസർവേഷൻ ട്രെയിനുകളിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന തൊഴിലാളികൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടത്തോടെ ബസുകളടക്കമുള്ള വാഹനങ്ങളിൽ കിഴക്കൻ മേഖലകളിലേക്ക് ജോലി തേടി പോകുന്നതാണ് രോഗവ്യാപന ഭീഷണിയുയർത്തുന്നത്. ഇവരിൽ പലരും തൊഴിൽദാതാക്കളെ കാത്ത് ദിവസങ്ങളോളം റെയിൽവേ സ്റ്റേഷനിൽ തങ്ങുന്നതും പതിവാണ്.കഴിഞ്ഞ ദിവസം പശ്ചിമബംഗാളിൽ നിന്നെത്തിയ ഷാലിമാർ എകസ്പ്രസിൽ ആലുവയിലിറങ്ങിയത് 300 ഓളം അതിഥിത്തൊഴിലാളികളാണ്. റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ വിഭാഗം ജീവനക്കാരോട് പേര് വിവരങ്ങൾ മാത്രം രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്ന ഇവർ കിട്ടുന്ന വാഹനങ്ങളിലാണ് പെരുമ്പാവൂരടക്കമുള്ള കിഴക്കൻ മേഖലകളിലേക്ക് യാത്ര തിരിക്കുന്നത്. തൊഴിലാളികളിൽ രോഗബാധിതരുണ്ടായേക്കാൻ സാധ്യത ഏറെയുള്ളതിനാൽ പ്രദേശത്ത് വീണ്ടും കോവിഡ് രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. കരാറുകാരോ ഏജന്‍റുമാരോ ഇല്ലാതെ എത്തുന്ന ഇവർ കൃത്യമായ നീരീക്ഷണ നിബന്ധനകൾ പാലിക്കാറില്ല.…

Read More

ബിനീഷിനെതിരേ നടപടിക്ക് “അമ്മ’; മോഹന്‍ലാലിന്‍റെ തിരക്കൊഴിഞ്ഞ ശേഷം യോഗം

കൊച്ചി: ബംഗളൂരു ലഹരിമരുന്നു കടത്തു കേസിലെ പണമിടപാടുകേസില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റു ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിയ്ക്കെതിരേ താരസംഘടനയായ അമ്മ നടപടിയെടുത്തേക്കും. സംഘടനാ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ തിരക്കൊഴിഞ്ഞ ശേഷം എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച തീരുമെടുക്കുമെന്നാണ് അറിയുന്നത്. ബിനീഷിനെതിരേ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യം താരസംഘടന അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബിനീഷിന്‍റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടന ഉടന്‍ തന്നെ യോഗം ചേരുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ദിലീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷ് വിഷയത്തിലും സംഘടന സ്വീകരിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. നടിയെ ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേസിലെ പ്രതിയായ ദിലീപിനെതിരെ അന്ന് സംഘടന എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു പുറത്താക്കിയിരുന്നു. പിന്നീട് സംഘടന ജനറല്‍ ബോഡി യോഗം ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പരിഷ്‌കരിച്ച നിയമാവലി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു…

Read More

സ്വപ്നപദ്ധതികളെല്ലാം അന്വേഷിക്കും;ശിവശങ്കറിനെതിരേ കുരുക്കുമുറുക്കി അന്വേഷണ ഏജന്‍സികൾ

സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെതിരേ കൂടുതല്‍ കുരുക്കുമുറുക്കി അന്വേഷണ ഏജന്‍സികള്‍. എന്‍ഫോഴ്‌സ്‌മെന്‍റ് അറസ്റ്റു ചെയ്തു അവരുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനു വിധേയനായി കൊണ്ടിരിക്കുന്ന ശിവശങ്കറിനെ അനങ്ങാന്‍ അനുവാദിക്കാതെ ചോദ്യശരങ്ങളാണ് അന്വേഷണ ഏജന്‍സി ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ സംസ്ഥാനത്തുമുഴുവന്‍ ഇന്‍റര്‍നെറ്റ് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ട കെ ഫോണും മറ്റുസ്വപ്‌ന പദ്ധതികളും സംബന്ധിച്ച ചോദ്യശരങ്ങളും നേരിടുകയാണ് ശിവശങ്കര്‍. പക്ഷേ, കൂടുതല്‍ അവശനായി മൗനം പാലിക്കുകയും ചിലതിനു മാത്രം മറുപടി നല്‍കുകയും ചെയ്യുന്ന രീതിയിലേക്കു ശിവശങ്കര്‍ മാറി കഴിഞ്ഞു. ശിവശങ്കര്‍ കൈവച്ച സ്വപ്‌ന പദ്ധതികളെ മുഴുവന്‍ പൊളിച്ചടുക്കാനുള്ള നീക്കമാണ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് നടത്തുന്നത്. ഇതില്‍ നിന്നെല്ലാം ആര്‍ക്കെല്ലാം കമ്മീഷന്‍ കിട്ടി. ശിവശങ്കറിന് എന്ത് കിട്ടി. ശിവശങ്കര്‍ മുഖാന്തരം കമ്മീഷന്‍ കിട്ടിയ മറ്റുള്ളവര്‍ ആരെല്ലാം ഇതെല്ലാം പുറത്തു കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ നാലു പ്രധാനപ്പെട്ട പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍…

Read More

പിടിമുറുക്കാന്‍ ഇഡി; ലൈഫ് മിഷൻ അഴിമതിയിൽ യുവി ജോസ്ചോദ്യം ചെയ്യലിനു ഹാജരായി

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായി. ഇന്നു രാവിലെയാണ് അദേഹം ഇഡിയുടെ കൊച്ചി ഓഫീസില്‍ എത്തിയത്. യു.വി. ജോസിന്‍റെ സാന്നിധ്യത്തില്‍ ശിവശങ്കറിനേയും ചോദ്യം ചെയ്യുമെന്നാണു സൂചന. യൂണിടാക്കിന് ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ കരാര്‍ നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയത് ശിവശങ്കറാണെന്ന സൂചന ലഭിച്ച സാഹചര്യത്തിലാണു വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സിബിഐയും യു.വി. ജോസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്‍റുമായി കരാറില്‍ ഒപ്പിട്ടത് യു.വി. ജോസായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മീഷന്‍ നല്‍കുന്നതിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണില്‍ ഒന്ന് ശിവശങ്കറിന് നല്‍കിയിരുന്നു എന്ന് ഇഡി കണ്ടെത്തിയിരുന്നു. ലൈഫ് മിഷന്‍ കരാറില്‍ ശിവശങ്കറിന്‍റെ പങ്ക് സംബന്ധിച്ച…

Read More

സ്വർണക്കടത്ത് കേസ്; ശിവശങ്കർ, സ്വപ്‌ന, സരിത്ത്, സന്ദീപ് ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോകവേ, കള്ളപ്പണകേസില്‍ അറസ്റ്റിലായ എം. ശിവശങ്കറിനെ ഉള്‍പ്പെടെയുള്ളവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്(ഇഡി). സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രധാന പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്കൊപ്പമാകും ശിവശങ്കറെയും ഇഡി ചോദ്യം ചെയ്യുക. ഇതിനുള്ള നീക്കങ്ങള്‍ അധികൃതര്‍ സ്വീകരിച്ചുകഴിഞ്ഞതായാണു പുറത്തുവരുന്ന വിവരങ്ങള്‍. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണു സംഘത്തിന്‍റെ നീക്കമെന്നാണു വിവരങ്ങള്‍. നിലവില്‍ ശിവശങ്കർ മാത്രമാണ് ഇഡിയുടെ കസ്റ്റഡിയിലുള്ളത്. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി തീരുംമുമ്പ് മറ്റുള്ളവരെയും കസ്റ്റഡിയില്‍ വാങ്ങിക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നതത്രേ. അതിനിടെ, കള്ളപ്പണകേസില്‍ അറസ്റ്റിലായ എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ലഭിച്ച ശിവശങ്കറെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. കോടതി നിര്‍ദേശപ്രകാരം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെമാത്രമാണു ചോദ്യം ചെയ്യല്‍. ആവശ്യത്തിനു വിശ്രമവും ചികിത്സാസൗകര്യവും ഒരുക്കിയിട്ടുണ്ട്.…

Read More

കാനം രാജേന്ദ്രന്‍ സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നു‌; സിപിഎം സംസ്ഥാനത്തെ ലക്ഷണമൊത്ത അധോലോക സംഘമായി മാറിയിരിക്കുകയാണെന്ന് ബിജെപി

കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തിലും തുടര്‍സംഭവങ്ങളിലും കേരളത്തിലെ ഭരണകൂടത്തെയും സിപിഎമ്മിനെയും ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്‍റെ കസേരയുടെ മഹത്വം കളഞ്ഞുകുളിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കാനം രാജേന്ദ്രന്‍ സിപിഎമ്മിന് ദാസ്യവേല ചെയ്യുകയാണ്. ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നാണ് കാനം പ്രവര്‍ത്തിക്കുന്നതെന്നും എം.ടി രമേശ് വിമര്‍ശിച്ചു. സിപിഎം സംസ്ഥാനത്തെ ലക്ഷണമൊത്ത അധോലോക സംഘമായി മാറിയിരിക്കുകയാണ്. സംസ്ഥാന പദ്ധതികള്‍ നടപ്പാക്കാന്‍ ലഭിക്കുന്ന കമ്മീഷന്‍ തുകകള്‍ മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങി ബിനാമി ഇടപാടുകള്‍ക്ക് ബിനീഷ് കോടിയേരി ഉപയോഗിച്ചെന്നും എം.ടി. രമേശ് ആരോപിച്ചു.

Read More