കോവിഡ് 19; എറണാകുളത്ത് 879 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ ജില്ലയിൽ 879 പേരെ കൂടി വീടുകളില്‍ പുതുതായി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 551 പേരെ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9,378 ആണ്. ഇതില്‍ 8450 പേര്‍ വീടുകളിലും, 579 പേര്‍ കോവിഡ് കെയര്‍ സെന്‍ററുകളിലും 349 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ആശുപത്രിയില്‍ ഏഴു പേരെയാണ് ഇന്നലെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ നാലും സ്വകാര്യ ആശുപത്രികളില്‍ മൂന്നു പേരുമാണുള്ളത്. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.

Read More

റിക്കാര്‍ഡ് വിലയില്‍ നിന്നും സ്വർണം താഴേക്ക്; ഒരു പവന് കുറഞ്ഞ വിലയിങ്ങനെ…

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,290 രൂപയും പവന് 34,320 രൂപയുമായി. ഇന്നലെ സ്വര്‍ണം റിക്കാര്‍ഡ് വിലയില്‍ എത്തിയിരുന്നു. ആദ്യം വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ഉച്ചയോട് വില കുറയുകയും ചെയ്തു. ഇന്നലെ രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സര്‍വകാല റിക്കാര്‍ഡ് വിലയായ ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയിലെത്തി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ കുറവ് വന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 4,350 രൂപയും പവന് 34,800 രൂപയുമായി.

Read More

പതിനേഴുകാരിയെ കൊലപ്പെടുത്തിയ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ സംഭവം; പ്രതിയെ പിടികൂടിയത് ഒപ്പിടാന്‍ എത്തിയപ്പോൾ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി വീണ്ടും റിമാന്‍ഡില്‍. ഇന്നലെ സെന്‍ട്രല്‍ പോലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കുമ്പളം സ്വദേശി സഫര്‍ മന്‍സിലില്‍ സഫര്‍ ഷായെ (32) ആണ് റിമാന്‍ഡിലായത്. പ്രതി തട്ടിപ്പിലൂടെയാണ് ജാമ്യം നേടിയതെന്നു വിലയിരുത്തി ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ സിംഗിള്‍ബെഞ്ച് പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായി ഒപ്പിടാന്‍ എത്തിയപ്പോഴാണു അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു വാല്‍പാറയിലേക്കു കൂട്ടികൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജനുവരി ഏഴിനാണു സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ജനുവരി എട്ടിന് ഇയാളെ അറസ്റ്റ് ചെയ്തു. 83…

Read More

ഔട്ട്‌ഡോര്‍ ഷൂട്ടിനുള്ള അനുമതി ലഭിക്കാതെ ചിത്രീകരണം പുനഃരാരംഭിക്കില്ലെന്ന് സിനിമ സംഘടനകള്‍

കൊച്ചി: ഔട്ട്‌ഡോര്‍ ഷൂട്ടിനുള്ള അനുമതി ലഭിക്കാതെ ചിത്രീകരണം പുനഃരാരംഭിക്കില്ലെന്ന് സിനിമ സംഘടനകള്‍. ലോക്ക്ഡൗണ്‍ കഴിയുന്നതു വരെ കാത്തിരിക്കുമെന്നും വിവിധ സംഘടനകള്‍ അറിയിച്ചു. നിലവില്‍ സിനിമ-സീരിയലുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സിനിമ ചിത്രീകരണത്തിന് അന്‍പതു പേര്‍ക്കും ടിവി-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് 25 പേര്‍ക്കും പങ്കെടുക്കുവാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

Read More

കൊറോണ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 80 വയസുകാരിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

കൊച്ചി: കോവിഡ് 19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജിലെ കൊറോണ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനിയായ 80 വയസുകാരിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം. ക്രമാതീതമായി വര്‍ധിച്ച പ്രമേഹവും ശ്വാസതടസവുമായി കഴിഞ്ഞ 28ന് പുലര്‍ച്ചെ മുംബൈയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കൊച്ചിയിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനകളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് മൂലമുള്ള ന്യൂമോണിയയും അണുബാധയും ഹൃദയത്തിന്‍റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും വെന്‍റിലേറ്റര്‍ പിന്തുണയില്‍ ഐസിയുവില്‍ കഴിയുന്ന ഇവരുടെ ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് ക്രമീകരിക്കാനുള്ള പരിശ്രമം തുടരുകയാണെന്നും മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ വ്യക്തമാക്കി.

Read More

ബസ് ചാര്‍ജ് പഴയപടിയാക്കിയിട്ടും അറിയാത്ത മട്ടില്‍ ചില സ്വകാര്യ ബസുകള്‍! യാത്രികരുമായി വാക്കുതര്‍ക്കം

കൊച്ചി: മിനിമം ചാര്‍ജ് ഉള്‍പ്പെടെ ബസ് ചാര്‍ജ് പഴയപടിയാക്കിയിട്ടും അറിയാത്ത മട്ടില്‍ ചില സ്വകാര്യ ബസുകള്‍. കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളാണ് യാത്രികരെ പിഴിഞ്ഞത്. മേനകയില്‍നിന്നും എറണാകുളം നോര്‍ത്ത് വരെ മിനിമം തുകയായ എട്ട് രൂപയാണ് ബസ് ചാര്‍ജ്. എന്നാല്‍, ഇന്ന് രാവിലെ സര്‍വീസ് നടത്തിയ ചില സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍നിന്നും 12 രൂപ ഈടാക്കി. പൂത്തോട്ടയില്‍നിന്നും ഹൈക്കോടതി ജംഗ്ഷന്‍വരെ 34 രൂപ ഈടാക്കിയ ബസുകളുമുണ്ട്. കൂടിയ തുക ചോദ്യം ചെയ്തപ്പോള്‍ ചാര്‍ജ് കുറച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയതെന്ന് യാത്രക്കാര്‍ പറയുന്നു. മുഴുവന്‍ സീറ്റുകളിലും ആളെ കയറ്റിയാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിയത്. മുഴുവന്‍ സീറ്റുകളിലും യാത്രികരെ കയറ്റാമെന്ന് മനസിലാക്കിയ ജീവനക്കാര്‍ ചാര്‍ജിന്‍റെ വിവരം മാത്രമാണ് അറിയാത്തതെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, തങ്ങളുടെ കീഴിലുള്ള മുഴുവന്‍ ബസുകളും മിനിമം ചാര്‍ജ്…

Read More

ജങ്കാറിലെ തിരക്ക് ഒഴിവാക്കുന്നില്ല; കിൻകോയ്ക്ക് ലാഭക്കൊതിയെന്ന് യാത്രക്കാർ

വൈപ്പിൻ: രണ്ടു റോ റോ ജങ്കാറുകൾ സർവീസ് നടത്തിയിട്ടും യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കിൻകോയുടെ സർവീസ് നടത്തിപ്പിലെ അപാകതയെന്ന് വൈപ്പിൻ-ഫോർട്ടുകൊച്ചി ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ. സാമൂഹ്യഅകലം പാലിക്കുവാൻ യാത്രക്കാർ തയാറാകുന്നില്ലെന്ന കെഎസ്ഐഎൻസിയുടെ നിലപാട് ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നാണ് അസോസിയേഷൻ കുറ്റപ്പെടുത്തി. മൂന്നു മിനിറ്റു യാത്രയ്ക്ക് അരമുക്കാൽ മണിക്കൂർ കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കിയാൽ പ്രശനം തീരും. ഈ സാഹചര്യത്തിൽ ഇടവേളകൾ കുറക്കുകയാണ് വേണ്ടതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ഫ്രാൻസിസ് ചമ്മിണി, സെക്രട്ടറി ജെയിംസ് തറമ്മേൽ എന്നിവർ ആവശ്യപ്പെട്ടു. ഒപ്പം സമാന്തര സർവീസിനായി ഫെറി ബോട്ടും ഉപയോഗിക്കണം. സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നു പറഞ്ഞ് യാത്രക്കാരെയും പോലീസിനെയും പഴിചാരിയിട്ട് കാര്യമില്ല. ലാഭത്തിൽ സർവീസ് നടത്താനുള്ള കുതന്ത്രമാണ് കിൻകോ നടപ്പാക്കുന്നത്. ലോക്ക് ഡൗണ്‍കാലത്ത് കെഎസ്ആർടിസിയും മറ്റ് സ്വകാര്യ മേഖലയിലെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നഷ്ടം സഹിച്ചും സർവീസ് നടത്തുന്പോൾ കിൻകോ മാത്രം ലാഭക്കൊതിയിൽ സർവീസ് നടത്തുന്നത് വിവേചനമാണ്.

Read More

കൊവിഡ് 19; കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഗള്‍ഫില്‍നിന്ന് എഴുന്നൂറോളം പേര്‍ കൂടി നാട്ടിലെത്തുന്നു

നെടുമ്പാശേരി(കൊച്ചി): ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എഴുന്നൂറോളം മലയാളികള്‍കൂടി ഇന്നു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തും. ദുബായി, അബുദാബി, ബഹ്റിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ കുടുങ്ങിയ പ്രാസികളെയാണു കൊണ്ടുവരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ വിമാനങ്ങളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. പന്ത്രണ്ടോളം ആഭ്യന്തര സര്‍വീസുകളും ഇന്ന് ഉണ്ടായിരിക്കും. നൈജീരിയ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് ഇന്നലെ രണ്ട് വിമാനങ്ങളിലായി 496 പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു. നൈജീരിയയിലെ ലാഗോസില്‍നിന്ന് 312 പ്രവാസികളുമായി എയര്‍ പീസ് വിമാനമാണ് കൊച്ചിയിലെത്തിയത്. ഇന്നലെ വൈകുന്നേരം 3.30 ന് എത്തിയ വിമാനത്തില്‍ 197 മലയാളികളാണ് ഉണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ദുബായില്‍നിന്നും 184 യാത്രികരുമായി ഇന്നലെ വൈകിട്ട് 5.30 നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എത്തിയത്. ആഭ്യന്തര മേഖലയില്‍ 11 ആഗമനവും 12 പുറപ്പെടലും ഉള്‍പ്പെടെ 23 സര്‍വീസുകള്‍ ഇന്നലെ നടത്തി. 918 ആഭ്യന്തര യാത്രക്കാര്‍ എത്തുകയും 543 പേര്‍ പുറപ്പെടുകയും ചെയ്തു. വരും…

Read More

പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 11.5 രൂപ വർധിച്ച് വില 597 രൂപയായി

കൊച്ചി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 11.5 രൂപയുടെയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 109 രൂപയുടെയും വര്‍ധനവാണ് കൊച്ചിയില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 597 രൂപയായി ഉയര്‍ന്നു. 1125.50 രൂപയായാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില വര്‍ധിച്ചത്. കഴിഞ്ഞ മാസം 1016.50 രൂപയായിരുന്നു വില. ഗാര്‍ഹിക സിലിണ്ടറിന് കഴിഞ്ഞ മാസം കൊച്ചിയില്‍ 585.5 രൂപയായിരുന്നു വില. ഏപ്രിലിലെ വിലയായ 735 രൂപയില്‍നിന്നും കഴിഞ്ഞമാസം വില കുത്തനെ കുറഞ്ഞാണ് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 585.5 രൂപയിലെത്തിയിരുന്നത്. വിലവര്‍ധനവ് കോവിഡ് 19 ലോക്ഡൗണിനെത്തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.

Read More

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കൂറുമാറി; മൂന്നു പതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിലെ പ്രതികളെ വെറുതെ വിട്ടു

കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറിയതിനെത്തുടര്‍ന്നു മൂന്നു പതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൂറുമാറ്റം പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണെന്നു സിംഗിള്‍ബെഞ്ച് വിലയിരുത്തി. മൊഴിമാറ്റിയ സംഭവത്തില്‍ അന്വേഷണം നടത്തി ആറുമാസത്തിനുള്ളില്‍ ഡിജിപി നടപടി റിപ്പോര്‍ട്ട് നല്കാനും കോടതി നിര്‍ദേശിച്ചു. 1990 മാര്‍ച്ച് 21നു തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസാണ് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി മെഷീനും ഉള്‍പ്പെടെ പിടികൂടിയത്. കേസിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പത്തു വര്‍ഷത്തിനുശേഷം 2000 ഓഗസ്റ്റ് 25നു കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളിൽ ശിവകാശി സ്വദേശികളായ യേശുദാസ്, സര്‍മകനി, സമ്പത്ത്, ആരോഗ്യദാസ്, ഗോപി, ഇടുക്കി സ്വദേശികളായ ജോണ്‍സണ്‍ ജോണി, തോമസ് എന്നിവര്‍ക്കു മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും എറണാകുളം അഡീ. ജില്ലാ കോടതി ശിക്ഷിച്ചു. എട്ടാം പ്രതിയെ…

Read More