കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം സമുദായത്തെ ഭയപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ടി.പി. സെൻകുമാർ

പറവൂർ: കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം സമുദായത്തെ ഭയപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു ഹിന്ദു ഐക്യവേദി നടത്തിയ സ്വാഭിമാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ബാബു അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, സി.ജി. കമലാകാന്തൻ, രഞ്ജിത്ത് എസ്. ഭദ്രൻ, എസ്. ജയകൃഷ്ണൻ, എ.ബി. ബിജു, പ്രകാശൻ തുണ്ടത്തുംകടവ്, എം.സി. സാബു ശാന്തി, കെ.ആർ. രമേഷ് എന്നിവർ പ്രസംഗിച്ചു.

Read More

ചരിത്രം കുറിച്ച് സ്വർണ വില; 1979ൽ 1000ൽ തുടങ്ങി  2020ൽ 30,000 കടന്ന് സ്വർണം കുതിക്കുന്നു

കൊച്ചി: ഇന്നലെ ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്തിയ സ്വർണവില ഇന്ന് അല്പം കുറഞ്ഞു. ഇന്ന് പവന് 29,880ആണ് വില. ഗ്രാമിന് 3735. പവന് 320രൂപ കുറഞ്ഞു.പവന്് 30,200 രൂപയിലാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 3,775 രൂപ ആയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന് 520 രൂപയാണ് ഇന്നലെ വർധിച്ചത്, ഗ്രാമിന് 65 രൂപയും. അമേരിക്ക-ഇറാൻ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ യുദ്ധഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.

Read More

 വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രണം;  മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുംവരെ ഈ രാജ്യം ഇനി ഉറങ്ങില്ലെന്ന് ടൊവിനോ തോമസ്

കൊച്ചി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികൾക്കുനേരെ നടന്ന ഗുണ്ടാ അതിക്രമങ്ങളിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. മുഖംമൂടിയണിഞ്ഞ ഭീരുക്കൾ നിയമപരമായി ശിക്ഷിക്കപ്പെടുന്നതു വരെ ഈ രാജ്യം ഇനി ഉറങ്ങില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭരണസംവിധാനങ്ങൾ നിഷ്ക്രിയരാണെങ്കിൽ നമ്മുടെ രാജ്യത്തിന് സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ഇവിടെ എല്ലാം സാധാരണമാണെന്നു ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണതെന്നും ടൊവിനോ വ്യക്തമാക്കുന്നു.

Read More

പ്രേമത്തിന് വീട്ടുകാർ തടസമായി; കാക്കനാട് കാമുകിയെ റോഡിൽ കുത്തി കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ട പ്രതി അമലിനെ പൊക്കി പോലീസ്

കൊച്ചി: ബൈക്കിലെത്തി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഓടിരക്ഷപ്പെട്ട യുവാവ് പിടിയിൽ. പടമുഗൾ താണപാടം അമലിനെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാക്കനാട്-ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്കു സമീപമാണ് യുവാവ് പെണ്‍കുട്ടിയെ കുത്തിവീഴ്തിയത്. അത്താണി നെടുംകുളങ്ങരമല നൂർജഹാനാണ് (17) കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കലൂരിലുളള സ്വകാര്യ കോളജിൽ ഡിഫാം പഠനത്തോടൊപ്പം കഴിഞ്ഞ ജൂലൈ മുതൽ കാക്കനാട്ടെ ഡേ കെയർ സ്ഥാപനത്തിൽ വൈകുന്നേരം പാർട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. അമൽ വെൽഡിംഗ് ജോലിക്കാരനാണ്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ഉണ്ടായ സംഭവവികാസങ്ങളാണ് പ്രതിയെ ഈ കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്നാണു നിഗമനം. ജോലിക്കു…

Read More

ജെഎൻയുവിലെ മുഖങ്ങൾ ഞെട്ടിച്ചെന്നു മഞ്ജു; ക്രൂരതയുടെ അങ്ങേയറ്റമെന്നു നിവിൻ

കൊച്ചി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് നടി മഞ്ജു വാര്യരും നടൻ നിവിൻ പോളിയും. സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജെഎൻയുവിലെ അക്രമം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നു പറഞ്ഞ നിവിൻ, ഇത് ക്രൂരതയുടെ അങ്ങേയറ്റമാണെന്നും കുറ്റപ്പെടുത്തി. വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇതിനെതിരേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും നിവിൻ കുറിപ്പിൽ ആവശ്യപ്പെട്ടു. ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ ഞെട്ടിച്ചെന്ന് മഞ്ജു വാര്യർ പറഞ്ഞു. ജെഎൻയു രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവിടെ പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്‍റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുന്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നു മഞ്ജു വ്യക്തമാക്കി.

Read More

അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ ഓണ്‍ലൈൻ ടിക്കറ്റുകൾ നാളെ   രാവിലെ 10 മുതൽ ആരംഭിക്കുമെന്ന്

തൃശൂർ: പന്ത്രണ്ടാമത് അന്താരാഷ്ട്ര നാടകോത്സവത്തിനുള്ള (ഇറ്റ്ഫോക്ക്) ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ ആരംഭിക്കും.ഇറ്റ്ഫോക് ഒൗദ്യോഗിക വെബ്സൈറ്റ് ആയ thetarefeisvtalkerala.com ലൂടെ ആയിരിക്കും ഓണ്‍ലൈൻ ടിക്കറ്റുകൾ ലഭിക്കുക. കൂടാതെ ഓരോ നാടകം ആരംഭിക്കുന്നതിനു അര മണിക്കൂർ മുൻപ് ബോക്സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും. ഇമാജിനിങ് കമ്മ്യൂണിറ്റീസ്’ എന്നതാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്‍റെ പ്രമേയം. ജനുവരി 20 മുതൽ 29 വരെ പത്തുദിവസങ്ങളിലായി സംഗീത നാടക അക്കാദമിയിൽ നടക്കുന്ന ഇറ്റ്ഫോക് 2020 ൽ 19 നാടകങ്ങൾ അരങ്ങേറും. അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്ട്രേലിയ, യു.കെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നായിഏഴു നാടകങ്ങളാണുള്ളത്. ദേശീയ വിഭാഗത്തിൽ ബാഗ്ലൂർ, ഹൈദ്രബാദ്, ഭോപ്പാൽ, ഗോവ, ജയ്പ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നായി ആറു നാടകങ്ങളുണ്ട്. ആറു മലയാള നാടകങ്ങളും മേളയുടെ ഭാഗമാണ്. സംവിധായകനും പെർഫോമൻസ് മേക്കറും ഇന്‍റർമീഡിയ ആർട്ടിസ്റ്റുമായ അമിതേഷ്…

Read More

നടിയെ ആക്രമിച്ച കേസിൽ വിചാരണ 29 മുതൽ; ദിലീപ് കോടതിയിൽ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ജനുവരി 29 മുതൽ ആരംഭിക്കാൻ ധാരണ. തിങ്കളാഴ്ച എല്ലാ കക്ഷികളുടെയും അഭിപ്രായം തേടിയശേഷമാണ് ഈ ധാരണയിലെത്തിയത്. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് അറിയിച്ചു. ദിലീപ് അടക്കമുളള കേസിലെ പ്രതികൾക്ക് തിങ്കളാഴ്ച കോടതി കുറ്റപത്രം നൽകി. പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും അവർക്കു മേൽ കുറ്റം ചുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് തിങ്കളാഴ്ച നടക്കുന്നത്. പ്രതികൾ കുറ്റം നിഷേധിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു നീങ്ങും. അടച്ചിട്ട മുറിയിലാണു നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. ദിലീപടക്കമുള്ള പ്രതികൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാവണമെന്ന് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം ഹാജരാകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗുഡാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശൃങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത് ദിലീപാണന്നാണു പോലീസിന്‍റെ ആരോപണം. പ്രതിപ്പട്ടികയിൽ നിന്ന്…

Read More

 പൊളിക്കുന്നതിന് മുൻപ് സൈറൺ മുഴങ്ങും;  ആൽഫ സെറീൻ ഫ്ളാറ്റ് സമുച്ചയത്തിലും സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങി

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്നു പൊളിക്കുന്ന മരടിലെ ആൽഫ സെറീൻ ഫ്ളാറ്റ് സമുച്ചയത്തിലും സ്ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങി. മൂവാറ്റുപുഴയിലെ വെടിമരുന്നു ശാലയിൽ നിന്ന് 400 കിലോ സ്ഫോടക വസ്തുക്കൾ ഇന്നു പുലർച്ചെ ഇവിടെ എത്തിച്ചു. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളർ ഓഫ് എക്സ്പ്രോസീവ്സ് ഡോ. ആർ. വേണുഗോപാലിന്‍റെ നേതൃത്വത്തിലാണു സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നത്. വിവിധ നിലകളിലായി തൂണുകളിൽ പ്രത്യേകം സജീകരിച്ച ദ്വാരങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കും. നാല് ദിവസത്തിനുള്ളിൽ ഇതിന്‍റെ പണികൾ പൂർത്തിയാക്കുമെന്നു വേണുഗോപാൽ പറഞ്ഞു. അതേസമയം ഹോളിഫെയ്ത്ത് എച്ച്ടുഒയിലും ജെയിൻ കോറലിലും സ്ഫോടക വസ്തുക്കൾ നിറച്ചു. ഹോളിഫെയ്ത്തിൽ ഏഴു നിലകളിലായി 1471 ദ്വാരങ്ങളിൽ 215 കിലോഗ്രാം സ്ഫോടക വസ്തുക്കളാണു നിറച്ചത്. ജെയിൻ കോറൽ കോവിൽ ഇന്നലെയോടെ നിറച്ചു തുടങ്ങി. 2060 ദ്വാരങ്ങളിൽ 400 കിലോ സ്ഫോടക വസ്തുക്കളാണു നിറയ്ക്കുന്നത്. 11,12 തീയതികളിലായാണ് നാല് ഫ്ളാറ്റ് സമുച്ചയങ്ങളും…

Read More

ലക്ഷദ്വീപ് യാത്രയ്ക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും  ആയുർവേദ ചികിത്‌സയ്ക്ക് ഇടുക്കി യാത്രയ്ക്കായി അദ്വാനിയും ഇന്ന് കൊച്ചിയിൽ

കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും ആയുർവേദ ചികിത്സക്കായി ബിജെപി നേതാവും മുൻ ഉപപ്രഥാനമന്ത്രിയുമായ എൽ.കെ. അദ്വാനിയും ഇന്ന് കേരളത്തിലെത്തും. വ്യോമസേനാ വിമാനത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.05നാണു വില്ലിങ്ഡൻ ദ്വീപിലെ ഐഎൻഎസ് ഗരുഡ നേവൽ എയർസ്റ്റേഷനിൽ രാഷ്ട്രപതി എത്തുക. അദേഹം ഇന്നു വൈകിട്ട് വേന്പനാട്ട് കായലിൽ ഉല്ലാസയാത്ര നടത്തും. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്‍റെ നെഫർറ്റിറ്റി’ ഉല്ലാസനൗകയിലാണു യാത്ര. വൈകിട്ട് 5.30 മുതൽ 6.30 വരെയാണു യാത്ര നിശ്ചയിച്ചിരിക്കുന്നത്. സൂര്യാസ്തമയം കണ്ടശേഷം രാഷ്ട്രപതി വില്ലിംഗ്ടൻ ദ്വീപിലെ താജ് വിവാന്ത ഹോട്ടലിലേക്കു മടങ്ങും. നാളെ രാവിലെ 9.50നു വ്യോമസേനാ വിമാനത്തിൽ ലക്ഷദ്വീപിലേക്കു തിരിക്കും. ഒൻപതിന് രാവിലെ 11.45നു ഗരുഡയിൽ തിരിച്ചെത്തുന്ന രാഷ്ട്രപതി 12.05ന് ന്യൂഡൽഹിക്കു മടങ്ങും.ആയൂർവേദ ചികിത്സയ്ക്കായാണ് എൽ.കെ. അദ്വാനി ഇന്ന് കേരളത്തിൽ എത്തുന്നത്. വൈകിട്ട് 6.50 ന് നെടുന്പാശേരിയിൽ വിമാനമിറങ്ങുന്ന അദ്വാനി കണ്ടെയ്നർ റോഡുവഴി…

Read More

പുതുവർഷത്തിൽ സ്വർണത്തിന് ആവശ്യക്കാരേറുന്നു ; പൊന്നിന് പൊള്ളും വില; 30,000 കടന്നു

കൊച്ചി: സ്വർണ വില സകല റിക്കാർഡുകളും ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് മാത്രം പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ പവന്‍റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് പവന്‍റെ വില 30,000 തൊട്ടത്ത്. ഗ്രാമിന് 650 രൂപ വർധിച്ച് 3,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. പുതുവർഷം പിറന്നതിന് ശേഷം മാത്രം പവന് 1,200 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. സ്വർണത്തിന് ആവശ്യക്കാരേറിയതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരാൻ കാരണമാക്കിയത്.

Read More