കാറുകളു‌ടെ ലോഗോയിൽ നാലുവയസുകാരന്‍റെ അശ്വമേധം

കൊല്ലം: കാറുകളുടെ ലോഗോ നോക്കിയാൽ അത് ഏത് കാറിന്‍റെതാണെന്ന് വിനായക് പറയും. അറിവിന്‍റെ അശ്വമേധം പരിപാടിയെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഈ ബാലന്‍റെ പ്രകടനം . നാലുവയസുകാരൻ വിനായകന്‍റെ മനസ് ഒരു സ്കാനറാണ് . ആഡംബരക്കാറുകളുടെ ലോഗോയാണ് ഈ കൊച്ചു മി‌ടുക്കൻ സ്കാൻ ചെയ്തു ഹൃദയത്തിലേറ്റിയിരിക്കുന്നത്. ദിനം പ്രതി നിരത്തിലിറങ്ങുന്ന പുതിയ കാറുകൾ കണ്ട് മുതർന്നവർ അന്പരക്കുന്പോൾ വിനായക് ലോഗോ നോക്കിപ്പറയും ആ കാറേതാണെന്ന്. ഇന്‍റർ നാഷണൽ ബ്രാൻഡുകൾ ഉൾപ്പെടെ80 ആഡംബര കാറുകളുടെ ലോഗോ വിനായകിന് മന:പാഠം .അച്ഛൻ പ്രവാസിയായ ശരത് ചന്ദ്രനും ഭാര്യനിഷയ്ക്കും സ്വന്തമായി ഒരു മാരുതി 800 കാർപോലും ഇല്ലെങ്കിലും മകന്‍റെ മനസിലൂടെ ഓടുന്നത് ലംബോർഗിനിയും റോൾസ് റോയ്സും ബി എം ഡബ്ല്യൂമൊക്കെ ചാർട്ടാക്കി തൂക്കിയ ലോഗോകൾ മാത്രം നോക്കി 48 കാറുകളുടെ പേര് 46 മിനിറ്റു കൊണ്ട് പറഞ്ഞ വിനായക് കാഴ്ചക്കാരെ ഞെട്ടിച്ചിരുന്നു. ഇതിന്‍റെ…

Read More

കുളത്തുപ്പുഴസര്‍ക്കാര്‍ ആശുപത്രിയിയോടുള്ള അവഗണന: യൂത്തുകോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി

കുളത്തുപ്പുഴ : കുളത്തുപ്പുഴസര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രിയും പുനലൂര്‍ എംഎല്‍എയുമായ കെ രാജുവിനെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം. ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥലം എംഎല്‍എ കൂടിയായ കെ രാജുവിന് നേരെ യൂത്ത്കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്. യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം മുന്‍കൂട്ടി അറിഞ്ഞ കുളത്തുപ്പുഴ പോലീസ് വന്‍ പോലീസ് സംഘത്തെ കുളത്തുപ്പുഴയില്‍ വിന്യസിച്ചിരുന്നു. കനത്ത സുരക്ഷയില്‍ എത്തിയ മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കുളത്തുപ്പുഴ യുപിസ്കൂളിന് സമീപത്തായി പലയിടങ്ങളിലായി നിന്നായിരുന്നു യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്ന സിപിഐ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തു. കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുധീറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ഇടപെട്ടതോടെ സംഘര്‍ഷം ഒഴിവായി. അറസ്റ്റ്…

Read More

 അഞ്ചലിൽ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം;  ഒളിവിലായവർക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊല്ലം :അഞ്ചലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമെന്ന്‍ അഞ്ചല്‍ പോലീസ്. സംഭവത്തില്‍ ഒരാളെ കഴിഞ്ഞ ദിവസം അഞ്ചല്‍ പോലീസ് പിടികൂടിയിരുന്നു. ഏരൂര്‍ അഭയം സായി വീട്ടില്‍ ആകാശ് എസ് രാജ് ആണ് അഞ്ചല്‍ പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയേ പീഡിപ്പിച്ച മൂന്നുപ്രതികളാണ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്നത്. പെണ്‍കുട്ടിയെ കാൺമാനില്ലെന്ന്‍ ചൂണ്ടികാട്ടി ബന്ധുക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടി തിരികെ വീട്ടിലെത്തി. പിന്നീട് നടത്തിയ തുടരന്വേഷണത്തിലാണ് പിടിയിലായ ആകാശ് ഉള്‍പ്പടെ നാലംഗസംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തുന്നത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ ആകാശ് വീട്ടില്‍ മാതാവ് ഇല്ലാത്ത സമയത്ത് എത്തുകയും പലതവണ പീഡിപ്പിക്കുകയായിരുന്നു.ആകാശ് കൂടാതെ പെണ്‍കുട്ടിയുമായി ഫെയ്സ്‌ ബുക്ക്‌ വഴി പരിചയപ്പെട്ട മറ്റുമൂന്നുപേര്‍ കൂടി വിവിധ ജില്ലകളില്‍ എത്തിച്ചും പീഡിപ്പിച്ചതായി…

Read More

തീര സുരക്ഷ; ബീച്ചില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന്  കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍

കൊല്ലം :ബീച്ചില്‍ രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തീരസുരക്ഷാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ബീച്ചിനുള്ളില്‍ ലൈറ്റുകള്‍ സ്ഥാപിക്കേണ്ട പ്രധാന ഇടങ്ങള്‍ കണ്ടെത്താന്‍ ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലിസ്, പോര്‍ട്ട് വകുപ്പുകളെ ചുമതലപ്പെടുത്തി. രണ്ടു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ആദ്യം നാലിടത്താണ് ലൈറ്റുകള്‍ സ്ഥാപിക്കുക. ജനപ്രതിനിധികളുടെ പണം വിനിയോഗിച്ച് ഇവിടങ്ങളിലും ആവശ്യമുള്ള കൂടുതല്‍ സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കും.മനുഷ്യക്കടത്ത് നടത്താനുള്ള സാഹചര്യം തടയുന്നതിനായി ബോട്ടുകള്‍ നിരീക്ഷിക്കണമെന്നും. സാധന സാമഗ്രികള്‍ അനധികൃതമായി കടത്തുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത് ഇല്ലാതാക്കുന്നതിന് ചെറു തോണികള്‍ വരെ പരിശോധിക്കേണ്ടതുണ്ട്.തീര്‍ഥാടനം, വിനോദസഞ്ചാരം തുടങ്ങിയവയ്ക്ക് വിനിയോഗിക്കുന്ന പുതിയ സ്ഥലങ്ങളിലെ സ്ഥിതിഗതിയും വിലയിരുത്തണം. തുരുത്തുകളിലും ദ്വീപുകളിലുമാണ് ശ്രദ്ധ ചെലുത്തേണ്ടത്. ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. രജിസ്റ്റര്‍ ചെയ്യാത്ത യാനങ്ങള്‍ അനുവദിക്കില്ലെന്നും…

Read More

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥി വയലിലെ വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിയെ വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു ബാബുവിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഏരൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ജിഷ്ണു. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണു കുട്ടി തൂങ്ങിമരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.

Read More

നാൽപതു വർഷത്തിനുശേഷം സിപിഐയ്ക്ക് കല്ലുവാതുക്കലിൽ പ്രസിഡന്‍റ് സ്ഥാനം

ചാത്തന്നൂർ: നാൽപ്പത് വർഷത്തിനുശേഷം സിപിഐയ്ക്ക് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം ലഭിച്ച ു. ഇന്നലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഏക വനിതാ അംഗമായ കെ.സിന്ധു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1964ൽ പ്രസിഡന്‍റായ സിപിഐയിലെകെ.ഗോപിനാഥൻ നായർ അടിയന്തിരാവസ്ഥയുടെ ആനുകൂല്യം ഉൾപ്പെടെ 1979 വരെ പ്രസിഡന്‍റായി തുടർന്നു. 79 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായ പി. എം.ഹനീഫ ലബ്ബ പ്രസിഡന്‍റായി. തുടർന്ന് സിപിഎമ്മുകാരായ ജോർജ്കുട്ടി എബ്രഹാം, കെ.ചന്ദ്രവല്ലി, സുലത ശിവപ്രസാദ്‌, ശ്രീധരൻ മാസ്റ്റർ, എൻ.രാജേന്ദ്രൻ പിള്ള, പി.അംബികാ കമാരി എന്നിവർ സിപിഎം പ്രസിഡന്‍റുമാരായി. ഇടതുമുന്നണി രൂപം കൊണ്ടപ്പോഴും സിപിഐയ്ക്ക് ലഭിച്ചത് വൈസ് പ്രസിഡന്‍റ് സ്ഥാനം മാത്രം. പഞ്ചായത്ത് ഭരണം അവസാനിക്കാൻ കഷ്ടിച്ച് ഒമ്പത് മാസം മാത്രം ബാക്കി നില്ക്കേ പ്രസിഡന്‍റ് സ്ഥാനത്തിനുവേണ്ടി സിപിഐഇടതു മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കി.ഇതേ തുടർന്ന് സിപിഎമ്മുകാരിയായ പ്രസിഡന്‍റ് പി.അംബികാ കുമാരി രാജി വെച്ചു. തുടർന്നാണ്…

Read More

ശബരിമല പാതയിലെ അപകടകരമായ  വളവുകളിൽ ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിച്ചു

കൊട്ടാരക്കര; കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എം സി റോഡിന്റെ ഏനാത്ത്‌ മുതൽ നിലമേൽ വരെയും ശബരിമല പ്രധാനപാതയിലെ പത്തനാപുരം പുനലൂർ ആര്യങ്കാവ് റോഡിലെയും അപകടകരമായ 13 വളവുകളിലാണ് ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിച്ചത്. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയിൽ നിന്നും അനുവദിച്ച 562000 രൂപ ഉപയോഗിച്ച് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കെൽട്രോണിനെ ട്രാഫിക് ബ്ലിങ്കറുകളുടെ സ്ഥാപിക്കൽ ചുമതലപ്പെടുത്തി കെൽട്രോൺ അധികൃതർ സമയബന്ധിതമായി ജോലി പൂർത്തീകരിച്ചു ട്രാഫിക് ബ്ലിങ്കറുകൾ പ്രവർത്തനമാരംഭിക്കുക യായിരുന്നു. പൊതുവെ തിരക്ക് കൂടിയതും ശബരിമല സീസണിന്റെ ഭാഗമായി തിരക്ക് ക്രമാതീതമായി വർധിച്ചിട്ടുള്ളതുമായ റോഡുകളിൽ അപകടങ്ങൾ വർധിക്കുവാനുള്ള സാധ്യതയും റോഡ് പരിചിതരല്ലാത്തവർക്ക് രാത്രികാലങ്ങളിലേ അപകടസാധ്യതയും മുന്നിൽക്കണ്ടാണ് കൊടും വളവുകളിൽ ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിക്കാൻ കൊല്ലം റൂറൽ പോലീസ് മുൻകൈ എടുത്തത്. രാത്രികാല യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ട്രാഫിക് ബ്ലിങ്കറുകളുടെ സ്ഥാപനം. നിലവിൽ സ്ഥാപിച്ചിട്ടുള്ള…

Read More

ക്രമ സമാധാന പാലനത്തിനും കുറ്റ കൃത്യങ്ങൾ തടയുന്നതിനും  പോലീസിനെ സഹായിക്കാൻ  ഫ്രണ്ട്സ് ഓഫ് പോലീസ്

കൊല്ലം : ക്രമ സമാധാന പാലനത്തിനും കുറ്റ കൃത്യങ്ങൾ തടയുന്നതിനും പോലീസിനെ സഹായിക്കുന്നതിനായി കൊല്ലം റൂറൽ ജില്ലയിൽ ഫ്രണ്ട്സ് ഓഫ് പോലീസ് എന്ന പേരിൽ പുതിയ സന്നദ്ധ സേനയ്ക്ക് രൂപം നൽകുന്നു. കുറ്റവാളികളെ കുറിച്ചും കുറ്റകൃത്യത്തെ കുറിച്ചും പോലീസിന് വിവരം നൽകുക, ക്രമസമാധാന പാലനത്തിന് പോലീസിനെ സഹായിക്കുക തുടങ്ങിയവയാണ് ഫ്രണ്ട്സ് ഓഫ് പോലീസിന്‍റെ കർത്തവ്യങ്ങൾ. കൊല്ലം റൂറൽ ജില്ലയിലെ എട്ട് സ്റ്റേഷനുകളിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുക. തുടർന്ന് മറ്റ് എല്ലാ സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ മേൽനോട്ടത്തിലാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കൊട്ടാരക്കര, പൂയപ്പള്ളി,കുണ്ടറ, ശാസ്താംകോട്ട, പുനലൂർ, പത്തനാപുരം, അഞ്ചൽ, ചടയമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ പദ്ധതി നടപ്പിലാക്കും. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും മൂന്ന് വാർഡുകൾ ഉൾപ്പെടുത്തി സോണുകൾ രൂപീകരിക്കും. ഓരോ വാർഡിൽ…

Read More

വീട് പണിയെപ്പറ്റിയുണ്ടായ തർക്കം;  ഭാര്യാപിതാവിനെ തലയ്ക്കടിച്ചു  കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൻ പിടിയിൽ

കൊട്ടാരക്കര: വിലങ്ങറ സ്വദേശി കൃഷ്ണൻ കുട്ടി (70) എന്നയാളെ തൂമ്പ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ കൊട്ടാരക്കര വിലങ്ങറ മോട്ടോർ കുന്നം രജിത ഭവനം വീട്ടിൽ കൃഷ്ണൻ കുട്ടി (48) കൊട്ടാരക്കര പോലീസിന്‍റെ പിടിയിലായി. വീട് പണിയെപ്പറ്റിയുണ്ടായ തർക്കത്തെ തുടർന്ന് കുപിതനായ കൃഷ്ണൻ കുട്ടി ഭാര്യാപിതാവിനെ തൂമ്പാ കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര ഇൻസ്പെക്ടർമാരുടെ ബിനുകുമാർ, എസ് ഐ മാരായ രാജീവ്‌, സാബുജി മാസ് സിപിഒ അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

പരാതിക്ക് പരിഹാരവുമാകും, പോലീസും ജനങ്ങളും തമ്മിലുള്ള അകലവും കുറയ്ക്കാം; കൊല്ലത്ത് പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത്

കൊല്ലം:സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊതുജനങ്ങൽക്കായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. കൊല്ലം സിറ്റി പോലീസ് പരിധിയിലുള്ള പൊതുജനങ്ങൾക്കായിട്ടാണ് പരാതി അദാലത്ത് സംഘടിപ്പിക്കുന്നത്. 21ന് കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെൻഷൻ സെന്‍ററിൽനടത്തുന്ന പരാതി അദാലത്ത് രാവിലെ ഒന്പതിന് ആരംഭിക്കും. പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവിയെ നേരിൽ കണ്ട ് പരാതി നൽകാം. ഇതിന് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൊല്ലം സിറ്റി പോലീസ് ഓഫീസിൽ നേരിട്ടും ഫോണ്‍ നന്പറുകളായ 0474 27444165, 9497906969, 9497941631 എന്നിവയിലേക്ക് 19 വൈകുന്നേരം അഞ്ചുവരെയുള്ള സമയങ്ങളിൽ വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൊല്ലം യൂനൂസ് കണ്‍വെൻഷൻ സെന്‍ററിൽ എത്തിരജിസ്റ്റർ ചെയ്ത ടോക്കണ്‍ നന്പർ പ്രകാരം പോലീസ് മേധാവിയെ നേരിൽ കണ്ട ് പരാതി ബോധിപ്പിക്കാവുന്നതാണ്.പൊതുജനങ്ങളെ നേരിൽ കണ്ട് പരാതി സ്വീകരിക്കുന്നതിലൂടെ ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറച്ച് പരാതികൾ എളുപ്പത്തിൽ…

Read More