കൊട്ടാരക്കരയിൽ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു; അക്രമകാരിയ മകൻ അശോകനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൊട്ടാരക്കര: മാനസിക വിഭ്രാന്തിയുള്ള മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം ചെറു കോട്ടുമത്തിൽ ജ്യോതിഷ പണ്ഡിതൻ തഴവ എസ്.എൻ. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തർജ്ജനം( 68) ആണ് മകൻ അശോകന്‍റെ (47 )വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം .മാനസിക വിഭ്രാന്തിയുള്ള അശോകൻ പലപ്പോഴും ആക്രമണകാരിയാകാറുള്ളതായി പരിസരവാസികൾ പറയുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഈ സമയങ്ങളിൽ ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാറുള്ളതായും പറയുന്നു. പുലർച്ചെ അശോകൻ കൈയിൽ കിട്ടിയ കൊടുവാളെടുത്ത് അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം പുറത്തിറങ്ങി ബഹളം വയ്ക്കുന്നതു കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയെങ്കിലും കൈയിൽ കൊടുവാളുമായി നിൽക്കുന്ന ഇയാളെ പിടികൂടാതെ മടങ്ങി. പിന്നീട് നാട്ടുകാർ അശോകനെ കീഴ്പ്പെടുത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്.…

Read More

ഉത്‌സവാഘോഷത്തിന് പിരിവ് നൽകിയില്ല; വ്യാപാരസ്ഥാപനത്തിന് നേരെ അക്രമം; രണ്ട് യുവാക്കള്‍ അറസ്റ്റിൽ

അഞ്ചല്‍: ഉത്സവാഘോഷത്തിന്‍റെ പേരില്‍ പിരിവ് നല്‍കാത്തതിന് വ്യാപാരസ്ഥാപനത്തെയും ജീവനക്കാരെയും ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അഞ്ചല്‍ ആലഞ്ചേരി ചില്ലംപ്ലാന്‍റ് രാജീവ് വിലാസത്തില്‍ രാജേഷ്ബാബു (25), പുളിഞ്ചിമുക്ക് മങ്കലത്ത് വീട്ടില്‍ ബിജിത്ത് ബാലചന്ദ്രന്‍ (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അന്‍ഷാദിന്‍റെ ഉടമസ്ഥതയിലുള്ള ബിസ്മില്ല കോഴിക്കട തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് 16700 രൂപ അപപഹരിക്കുകയും ചെയ്തകേസിലാണ് ഇരുവരെയും പിടികൂടിയത്. പത്തോളം പേർ അടങ്ങുന്ന സംഘമാണ് കോഴികടയിലെ ജീവനക്കാരായ സജീര്‍(30), രാജേഷ് (30) എന്നിവരെ ആക്രമിച്ചത്. കടയിലെ ടി വി, ഫര്‍ണീച്ചര്‍ എന്നിവ തകര്‍ക്കുകയും 16,700 രൂപ അപഹരിക്കുകയും ചെയ്തുവെന്ന കട ഉടമ അന്‍ഷാദിന്‍റെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതിയായ സ്വദേശി മഹേഷിനെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്…

Read More

ജോലി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് യുവാവ് മരിച്ച സംഭവം; ഭാര്യക്ക് സമാശ്വാസം നൽകുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : ബിവറേജസ് കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കാലയളവിൽ മരിച്ചയാളുടെ ഭാര്യക്ക് സർക്കാർ ഉത്തരവിൽ ഇളവ് നൽകി സമാശ്വാസം നൽകാൻ കഴിയുമോയെന്ന് എക്സൈസ് സെക്രട്ടറി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 2001 മുതൽ 2010 വരെ കോർപ്പറേഷനിൽ ജോലി ചെയ്ത അടൂർ ഇളമണ്ണൂർ ലക്ഷ്മി ഭവനത്തിൽ വി. വിനോദിന്‍റെ ഭാര്യ പട്ടാഴി കന്നിമേൽ നിഷ എസ്. നായർക്ക് സമാശ്വാസം നൽകുന്ന കാര്യം പരിഗണിക്കാനാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടത്. ബിവറേജസ് കോർപ്പറേഷനിൽ ജീവനക്കാരനായിരിക്കെ വിനോദിന് ക്ഷേമനിധിയിൽ അംഗത്വം അനുവദിച്ചിരുന്നു. വിനോദിനൊപ്പം ക്ഷേമനിധി അംഗത്വം ഉണ്ട ായിരുന്ന 676 ദിവസവേതനക്കാരെയും കോർപ്പറേഷൻ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകി. തനിക്ക് സമാനമായ രീതിയിൽ നിയമനം നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കോർപ്പറേഷനിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർക്ക് സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ക്ഷേമനിധി അംഗത്വം നൽകിയിരുന്നതായി…

Read More

നൂറിലധികം കുടുംബങ്ങളുടെ ആശ്രയമായിരുന്ന ചാവരമ്പലം കുളം നാശത്തിലേക്ക്; കുളം നവീകരിക്കാൻ അധികാരികൾ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാർ

ചാത്തന്നൂർ: പാരിപ്പള്ളി പുലിക്കുഴി പ്രദേശവാസികളുടെ ദാഹമകറ്റുന്ന ജലസ്രോതസിന് ശനിദശ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും അധികൃതർ ഇക്കാര്യം കണ്ട മട്ടില്ല. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ വാർഡിലെ പൂവത്തൂർ ചാവരമ്പലം കുളമാണ് കഴിഞ്ഞ എട്ട് വർഷമായി മണ്ണ് മൂടി ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്നത്.നൂറിലധികം പട്ടികജാതി കുടുംബങ്ങളുടെ ദാഹമകറ്റിയിരുന്ന കുളമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത വേനലിൽപോലും ഉറവ വറ്റാത്ത കുളത്തിന്‍റെ വശങ്ങൾ പത്ത് വർഷം മുമ്പാണ് ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പാറ കെട്ടി ബലപ്പെടുത്തിയത്. മഴ സമയത്ത് മലിനജലം ഒലിച്ചിറങ്ങുന്നത് തടയാൻ പിന്നീട് ശേഷിക്കുന്ന ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ കൂടി നടത്തിയെങ്കിലും കുളത്തിന്‍റെ വശങ്ങൾ അപ്പാടെ ഇടിഞ്ഞുവീണ് കുടിവെള്ള ശേഖരണം തടസപ്പെടുകയായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് കുളത്തിനെ ആശ്രയിച്ചിരുന്ന പ്രദേശവാസികൾ ഇപ്പോൾ മുന്നൂറ് രൂപയ്ക്ക് ഒരു ടാങ്ക് വെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ്.പൊളിഞ്ഞ കുളത്തിന്‍റെ ഓരത്ത് കെട്ടികിടക്കുന്ന മലിനജലം ശേഖരിക്കാൻ പോലും…

Read More

ബാർ കോഴക്കേസ്; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് കെ.പി. സതീശൻ

തിരുവനന്തപുരം: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു തന്നെ മാറ്റിയത് അറിയില്ലെന്ന് കെ.പി. സതീശൻ. കേസിൽ യുക്തമായ നിലപാടാണ് സ്വീകിരിച്ചത്. അഴിമതി ആര് കാണിച്ചാലും തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആർക്കൊപ്പമാണെന്ന് പിന്നിട് പ്രതികരിക്കാമെന്നും സതീശൻ പറഞ്ഞു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ ഇന്നാണ് മാറ്റിയത്. ബാർ കോഴക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു സതീശൻ.

Read More

നാട്ടുകാർ തടഞ്ഞ് വച്ച യുവാക്കളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് വൈകി; താമസിച്ചെത്തിയത് ചോദ്യം ചെയ്ത നാട്ടുകാരും പോലീസും തമ്മിൽ കൂട്ടത്തല്ല്; പിന്നെ സംഭവിച്ചത് ഇങ്ങനെയൊക്കെ…

കുളത്തൂപ്പുഴ: പോലീസും നാട്ടുകാരുമായുളള സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. കുളത്തൂപ്പുഴ സ്റ്റേഷനിലെ ഡ്രൈവ‌ർ ഷിബുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 ഓടെ ചോഴിയക്കോട് ജംഗ്ഷന്സമീപമായിരുന്നു സംഭവം. മൈലമൂട് സ്വദേശിയായ ഉണ്ണിയുടെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. എന്നാൽ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാതെ പൊലീസ് ഇവരെ മടക്കി അയച്ചു. എന്നാൽ രാത്രി ബൈക്ക് മോഷ്ടാക്കളെന്നാരോപിച്ച് രണ്ട് യുവാക്കളെ നാട്ടുകാർതടഞ്ഞ് വച്ച് പോലീസിനെ അറിയിച്ചെങ്കിലും എത്താൻ വാഹനം ഇല്ലന്നറിയിച്ച് പോലീസ് പിൻ മാറുകയായിരുന്നു. നാട്ടുകാർ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഏറെ വൈകിയാണ് പോലീസ് പ്രദേശത്ത് എത്തിയത്. ഇതിനിടെ ഡ്രൈവർ ഷിബു നാട്ടുകാരിൽ ചിലരോട് തട്ടികയറുകയും അസഭ്യം വിളിച്ചെന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഷിബുവിന് പരിക്കേൽക്കുകയുമായിരുന്നു. തലക്ക് പരിക്കേറ്റ ഷിബുവിനെ അഞ്ചലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ പോലീസിനെ ആക്രമിച്ചവർ ക്ഷേത്രത്തിൽ ഉണ്ടെന്നാരോപിച്ച് സമീപത്തെ…

Read More

കേരളത്തിൽ നരഭോജിയായ കടുവയെ കണ്ടു തുടങ്ങി; ആ കടുവയുടെ പേരാണ് വർഗീയ ഫാസിസമെന്ന് കുരീപ്പുഴ ശ്രീകുമാർ

ചവറ: കേരളത്തിലും നരഭോജിയായ കടുവയെ കണ്ടു തുടങ്ങിയന്നും ആ കടുവയുടെ പേരാണ് വർഗീയ ഫാസിസമെന്നും കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഇതിന്‍റെ അവസാനത്തെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ചവറ ഒ.എൻ.വി.നഗറിൽ ‘സാംസ്ക്കാരിക രംഗത്തെ ഫാസിസ്റ്റ് കടന്നാക്രമണം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ പുരാണത്തെക്കുറിച്ച് സഭ്യമായ ഭാഷയിൽ സംവേദിക്കാൻ തയാറുള്ള വർഗീയ ഫാസിസ്റ്റുകളുണ്ടെങ്കിൽ പൊതുവേദിയിൽ സംവേദിക്കാൻ താൻ തയ്യാറാണന്നും കുരീപ്പുഴ കൂട്ടിചേർത്തു. എൻ.വിജയൻ പിള്ള എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഐ.ഷിഹാബ് മോഡറേറ്ററായി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി.പ്രസാദ് വിഷയം അവതരിപ്പിച്ചു. ഇപ്റ്റ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.മണിലാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.തങ്കമണി പിള്ള, ഡോ.ബി. ബാഹുലേയൻ, കെ.ഷാനവാസ് ഖാൻ, സുകേശൻ ചൂലിക്കാട്, വി.ബാലകൃഷ്ണൻ, ആർ.രാജീവ് കുമാർ, എസ്.അശ്വനി…

Read More

മൂന്നവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം;  കാറിടിച്ച് തെരുവുനായ് ചത്തു; മേനക ഗാന്ധിയുടെ ഓഫീസ് ഇടപെട്ടു; കാർ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കാറിടിച്ച് തെരുവുനായ് ചത്തു. ഡ്രൈവർക്കെതിരെ ദൃക്സാക്ഷി പോലീസിൽ പരാതി നൽകി. തുടർന്ന് മേനകഗാന്ധിയുടെ ഓഫീസ് ഇടപെട്ടതോടെ പോലീസിനും തലവേദനയായി. അവർ കേസെടുത്ത് ഡ്രൈവറെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. കാർ ഓടിച്ചിരുന്ന പാരിപ്പള്ളി സ്വദേശിയായ സുശീലനാണ് അറസ്റ്റിലായത്. പരവൂർ സ്വദേശി വിവേക് വർണൻ നൽകിയ പരാതിയെതുടർന്നാണ് പ്രശ്നം ഗൗരവമായത്. കഴിഞ്ഞദിവസം രാവിലെ വിവേകിന്‍റെ വീടിന് മുന്നിൽവച്ചാണ് തെരുവുനായയെ കാറിടിച്ചത്. നിർത്താതെ പോയ കാർ വിവേക് പിൻതുടർന്ന് റോഡിൽ തടയുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റം നടത്തുകയും വിവേക് പരവൂർ പോലീസിൽ പരാതിനൽകുകയും ചെയ്തു. തുടർന്ന് പേഴ്സണൽ അന്‍റ് പബ്ലിക് ഗ്രീവൻസ് മന്ത്രാലയത്തിലേക്ക് അടിയന്തര സന്ദേശമയച്ചു. ഉടൻ കേന്ദ്രമന്ത്രി മേനകഗാന്ധിയുടെ ഓഫീസും ഇടപെട്ട് പരവൂർ പോലീസിൽ ബന്ധപ്പെട്ടതോടെയാണ് പോലീസ് കർശന നിലപാടെടുത്തത്. സംഭവസ്ഥലത്തെത്തിയ പോലീസ് നായയുടെ ജഡം പോസ്റ്റുമോർട്ടം നടത്തിപ്പിച്ച് നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും അലക്ഷ്യമായി…

Read More

ഒമ്പതു മക്കളെ പെറ്റൊരമ്മ; വയസുകാലത്ത് മക്കളുപേക്ഷിച്ച സുമതിയമ്മയെ ഏറ്റെടുക്കാൻ നിരവധി സംഘടനകൾ എത്തി

കൊല്ലം: ഒന്പത് മക്കളെ പ്രസവിച്ചു വളർത്തിയെങ്കിലും വയസുകാലത്ത് ആരോരും നോക്കാനില്ലാതെ ജീവിതം തള്ളിനീക്കിയ സുമതിയമ്മയെ ഏറ്റെടുക്കാൻ സന്നദ്ധസംഘടനകളും അനാഥാലയങ്ങളും മുന്നോട്ടുവന്നു. ആദിച്ചനല്ലൂർ പ്ലാക്കാട് ആനന്ദവിലാസത്തിൽ സുമതിയമ്മ(85)ആണ് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്ന വാർത്ത ദീപിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. തകർന്നു വീഴാറായ വീട്ടിൽ ഇവർ ജീവിതം തള്ളിനീക്കുന്ന ദയനീയമായ വാർത്തയാണ് സംഘനകളെ കരളലിയിച്ചത്. ഇവരെ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ സംഘടനകൾ നടത്തിവരികയാണ്. അയൽക്കാർ നൽകുന്ന ഭക്ഷണമാണ് സുമതിയമ്മയുടെ ജീവൻ നിലനിർത്തുന്നത്. ഒന്പത് മക്കളുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള ഏഴ് മക്കളും പല സ്ഥലങ്ങളിൽ കുടുംബജീവിതം നയിച്ചുവരുന്നവരാണ്. നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഇപ്പോൾ ഇവർ‌ക്കുള്ളത്. ഭർത്താവ് നേരത്തെ മരിച്ചുപോയി. മക്കൾക്കെല്ലാ ഓഹരി നേരത്തെ കൊടുത്തിരുന്നു. സുമതിയമ്മയുടെ പേരിലുള്ള ഏഴ് സെന്‍റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ ചെറിയ വീട്ടിലാണ് ഇപ്പോൾ താമസം.…

Read More

വേനൽക്കാല ആഘോഷം സന്തോഷകരമാക്കാൻ കായൽസൗന്ദര്യം നുകർന്ന് കന്നേറ്റിയിലൂടെ ഒരു വഞ്ചിയാത്ര

വർഗീസ് എം.കൊച്ചുപറമ്പിൽ കരുനാഗപ്പള്ളി : നയന മനോഹരമായ കായൽസൗന്ദര്യം നുകർന്ന് കന്നേറ്റി വഞ്ചിയാത്രയ്ക്ക് ജനകീയ സ്വീകാര്യത. അവധിക്കാലമായതോടെ ഇവിടെ തിരക്ക് ഏറിയിട്ടുണ്ട്. കൊല്ലം ഡിടിപിസി യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കന്നേറ്റി ശ്രീനാരായണഗുരു ട്രോഫി വള്ളംകളിയുടെ ഭാഗമായി നിർമിച്ച പവലിയനിൽ നിന്നുമാണ് കായൽ യാത്ര ആരംഭിക്കുന്നത്. 10 പേർ ഉൾപ്പെടുന്ന ഒരുദിവസത്തെ വഞ്ചിവീട് (ഹൗസ് ബോട്ട്) യാത്രയ്ക്ക് ഭക്ഷണം ഉൾപ്പെടെ 8500 രൂപയാണ്. രാവിലെ 11 ന് പുറപ്പെടുന്ന യാത്ര വൈകുന്നേര നാലോടെ തിരികെ എത്തിച്ചേരും. രണ്ട് വിഭാഗങ്ങളായിട്ടാണ് ഹൗസ് ബോട്ട് യാത്ര തിരിച്ചിരിക്കുന്നത്. പള്ളിക്കലാറ്റിലൂടെ കല്ലുക്കടവ് , ചാമ്പക്കടവ് , മാലുമേൽഎന്നിവിടങ്ങളിലും ടിഎസ് കനാലിലൂടെ ആയിരം തെങ്ങ്, അഴീക്കൽ ബീച്ച് , അമ്യതപുരി , വള്ളിക്കാവ്, ആലുംക്കടവ് , വട്ടക്കായൽ എന്നിവിടങ്ങളിലുമാണ് യാത്ര. ചാമ്പക്കടവിലേയ്ക്കുള്ള യാത്ര ചെറുതോടുകളിലൂടെയാണ്. ധാരാളം പക്ഷികളെയും ഗ്രാമ സുന്ദരമായ പ്രദേശങ്ങളെയും കാണുവാൻ സാധ്യമാകും.…

Read More